കതിരൂർ മനോജ് വധം നടന്നിട്ട് ഇന്നേക്ക് ഏഴു വർഷം; അണയാത്ത കനലായി സി.പി.എം.നരനായാട്ടിനെതിരായ രോഷം; ശ്രദ്ധാഞ്ജലി നടത്തി ആർ.എസ്.എസ്-ബി.ജെ.പി നേതൃത്വം
Friday, September 22 2023
  • Janam TV English
  • Mobile Apps
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Live Audio
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Live Audio
  • Search
No Result
View All Result
Janam TV
ENGLISH  ·  TV
  • Latest News
  • Sports
  • Defence
  • Business
Home News Kerala

കതിരൂർ മനോജ് വധം നടന്നിട്ട് ഇന്നേക്ക് ഏഴു വർഷം; അണയാത്ത കനലായി സി.പി.എം.നരനായാട്ടിനെതിരായ രോഷം; ശ്രദ്ധാഞ്ജലി നടത്തി ആർ.എസ്.എസ്-ബി.ജെ.പി നേതൃത്വം

Janam Web Desk by Janam Web Desk
Sep 1, 2021, 12:37 pm IST
A A
FacebookTwitterWhatsAppTelegram

കണ്ണൂർ: ആർഎസ്എസ് കണ്ണൂർ ജില്ലാ ശാരീരിക് ശിക്ഷൺ പ്രമുഖ് കതിരൂർ ഇളന്തോട്ടത്തിൽ മനോജിന് ശ്രദ്ധാംജ്ഞലിയർപ്പിച്ച് ആർ.എസ്.എസ്-ബി.ജെ.പി നേതൃത്വം. ബലിദാന ദിനത്തിന്റെ ഭാഗമായി സ്മൃതി മണ്ഡപത്തിൽ പുഷ്പാർച്ചന നടന്നു. ഹിന്ദു ഐക്യ വേദി സംസ്ഥാന വർക്കിങ് പ്രസിഡന്റ് വത്സൻ തില്ലങ്കേരി, ബിജെപി ദേശീയ സമിതി അംഗം പി കെ കൃഷ്ണ ദാസ് തുടങ്ങിയവർ പങ്കെടുത്തു.

കണ്ണൂർ ജില്ലാ ശാരീരിക് ശിക്ഷൺ പ്രമുഖ് കതിരൂർ ഇളന്തോട്ടത്തിൽ മനോജിനെ സിപിഎം സംഘം മൃഗീയമായി കൊലപ്പെടുത്തിയിട്ട് ഇന്ന് ഏഴു വർഷം തികയുന്നത് പ്രമാണിച്ചാണ് പ്രവർത്തകർ ശ്രദ്ധാംജ്ഞലി ചടങ്ങ് നടത്തിയത്. 2014 സെപ്തംബർ ഒന്നിന് രാവിലെ 11 മണിയോടെയായിരുന്നു കതിരൂർ ഉക്കാസ് മൊട്ടയിൽ വെച്ച് മനോജിനെ മൃഗീയമായി സിപിഎമ്മുകാർ കൊലപ്പെടുത്തിയത്.

രാവിലെ വീട്ടിൽ നിന്നും തലശ്ശേരിയിലേക്ക് പോകവേ ഉക്കാസ് മൊട്ടയിൽവെച്ച് അക്രമിസംഘം മനോജ് സഞ്ചരിച്ച വാനിനു നേരെ ബോംബെറിയുകയും പിടിച്ചിറക്കി വെട്ടിക്കൊലപ്പെടുത്തുകമായിരുന്നു. മികച്ച സംഘാടകനും സാമൂഹ്യ പ്രവർത്തകനുമായിരുന്ന മനോജിനെ നേരത്തെ നാലു തവണ സിപിഎമ്മുകാർ കൊലപ്പെടുത്താൻ ശ്രമിച്ചിരുന്നു. അപ്പോഴൊക്കെ കഷ്ടിച്ച് രക്ഷപ്പെടുകയായിരുന്നു. ഇതിനിടയിൽ സ്വന്തം പാർട്ടിയിൽ പെട്ട ഒരാളെ സിപിഎമ്മുകാർ തന്നെ കുത്തി വീഴ്‌ത്തുകയും ചെയ്തു .

സിപിഎം ഉന്നത നേതാക്കളുടെ നിർദ്ദേശ പ്രകാരമാണ് മനോജിനെ കൊലപ്പെടുത്തിയതെന്ന് ആദ്യഘട്ടം തൊട്ടേ വ്യക്തമായിരുന്നു. നാട്ടുകാർക്കും സംഘപ്രവർത്തകർക്കും ഏറെ പ്രിയങ്കരനായിരുന്ന മനോജിന്റെ കൊലപാതകം കേരളത്തെ ആകെ നടുക്കി. ആദ്യഘട്ടത്തിൽ കൊലപാതകത്തെ സിപിഎം നേതൃത്വം തള്ളിപ്പറഞ്ഞെങ്കിലും സിപിഎമ്മിന്റെ പ്രാദേശിക നേതാക്കളും സ്ഥിരം പാർട്ടി ഗുണ്ടകളും കേസിൽ പിടിക്കപ്പെട്ടതോടെ നേതൃത്വത്തിന്റെ അറിവോടെയാണ് കൊലപാതകം നടന്നതെന്ന് വ്യക്തമായി ഏറ്റവുമൊടുവിൽ സിപിഎം ജില്ലാ സെക്രട്ടറി പി.ജയരാജന്റെ പങ്കു കൂടി പുറത്ത് വന്നു.

2014 സെപ്റ്റംബർ 1 ന് മാരുതി ഓമ്‌നി വാനിൽ സഞ്ചരിക്കുകയായിരുന്ന ആർ.എസ്.എസ് ജില്ലാ ശാരീരിക് ശിക്ഷൺ പ്രമുഖ് എളന്തോട്ടത്തിൽ മനോജിനും സുഹൃത്തിനുമെതിരെയായിരുന്നു ആക്രമണം . ബോംബെറിഞ്ഞതിനു ശേഷമാണ് മനോജിനെ വെട്ടിക്കൊലപ്പെടുത്തിയത്. യുഎപിഎ പ്രകാരം രജിസ്റ്റർ ചെയ്ത സംസ്ഥാനത്തെ ആദ്യ രാഷ്‌ട്രീയ കൊലപാതക്കേസ്സാണ് മനോജ് വധം.

കമ്യൂണിസ്റ്റ് പാർട്ടി നേതൃത്വത്തിന്റെ അറിവോടെയാണ് അരുംകൊലനടന്നതെന്നതിന്റെ ശക്തമായ തെളിവായി സമൂഹമാദ്ധ്യമങ്ങളിൽ പാർട്ടി നേതാക്കളുടെ പോസ്റ്റുകൾ പ്രത്യക്ഷപ്പെട്ടു. കാത്തിരുന്ന വാർത്തയെന്ന് ജയരാജന്റെ മകൻ ജെയിൻ രാജ് ഫേസ്ബുക്കിൽ കുറിച്ചതോടെ അന്വേഷണം കൂടുതൽ ശക്തമാക്കാൻ പോലീസ് നിർബന്ധിതരായി.

ക്രൈംബ്രാഞ്ച് എ ഡി ജി പി അനന്തകൃഷ്ണന്റെ നേതൃത്വത്തിൽ കേസന്വേഷത്തിൽ ഒന്നാം പ്രതി വിക്രമൻ കണ്ണൂർ കോടതിയിൽ കീഴടങ്ങി. കേരളാ പോലീസിലെ അമിത രാഷ്‌ട്രീയത്തെക്കുറിച്ച് കേന്ദ്രസർക്കാറിലടക്കം പരാതി പോയതോടെ കേസ് സിബിഐക്ക് വിട്ടുകൊണ്ട് സംസ്ഥാന സർക്കാരി?dന് ഉത്തരവിറക്കേണ്ടിവന്നു.

കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗ് കതിരൂർ മനോജിന്റെ വീട് സന്ദർശിച്ചതിന്റെ പിന്നാലെ കതിരൂർ മനോജ് വധം സി ബി ഐ ക്ക് വിട്ടുകൊണ്ട് കേന്ദ്രസർക്കാർ ഉത്തരവ് പുറത്തുവന്നു. 2015 മാർച്ച് 7ന് കൊലയാളികളടക്കം പത്തൊൻപത് പേരെ പ്രതി ചേർത്ത് ആദ്യ കുറ്റപത്രം തലശ്ശേരി സെഷൻസ് കോടതിയിൽ സമർപ്പിച്ചു. അന്വേഷണത്തിന്റെ ഭാഗമായി സി.പി.എം നേതാവ് പി ജയരാജനെ സി ബി ഐ ചോദ്യം ചെയ്തു .

കേസിൽ പ്രതിയാകുമെന്ന് ഭയന്ന് തലശേരി സെഷൻസ് കോടതിയിൽ പി. ജയരാജൻ നൽകിയ ഹർജി ജൂലായ് 24ന് കോടതി തളളി. മനോജിന്റേത് ക്രൂരമായ കൊലപാതകമാണെന്ന് വിലയിരുത്തിയാണ് ഹൈക്കോടതി മുൻകൂർ ജാമ്യാപേക്ഷ തളളിയത്. ജയരാജനെതിരേ യുഎപിഎ ചുമത്തിയതും കോടതി ശരിവെച്ചു. കേസിൽ പി ജയരാജനെ ഇരുപത്തഞ്ചാം പ്രതിയാക്കി സി ബി ഐ കോടതിയിൽ റിപ്പോർട്ട് നൽകി. 2016 ഫെബ്രുവരി 12ന് പി ജയരാജൻ തലശ്ശേരി അഡീഷണൽ സെഷൻസ് കോടതിയിൽ കീഴടങ്ങി.

ShareTweetSendShare

Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അശ്ലീലവും അസഭ്യവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക; ഇത്തരം അഭിപ്രായങ്ങള്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.

More News from this section

ഉറങ്ങാൻ സാധിക്കുന്നില്ലേ..? നന്നായി ഉറങ്ങാൻ ഈ 6 ഭക്ഷണങ്ങൾ നിങ്ങളെ സഹായിച്ചേക്കാം..

നിങ്ങളുടെ ഉറക്കം ആറ് മണിക്കൂറിലും താഴെയാണോ?; എങ്കിൽ ഇക്കാര്യം ഒന്ന് ശ്രദ്ധിച്ചോളൂ

ഓൺലൈനിൽ നിന്ന ടവ്വൽ ഓർഡർ ചെയ്തു; 70-കാരിയ്‌ക്ക് നഷ്ടമായത് എട്ടര ലക്ഷം രൂപ

സംസ്ഥാനത്ത് വീണ്ടും സൈബർ തട്ടിപ്പ്; കോഴിക്കോട് സ്വദേശിനിക്ക് നഷ്ടമായത് 19 ലക്ഷം രൂപ

750 ഏക്കർ വിസ്തൃതിയിൽ ടൗൺഷിപ്പ്; അംഗീകാരം നൽകി ഉത്തർപ്രദേശ് സർക്കാർ

750 ഏക്കർ വിസ്തൃതിയിൽ ടൗൺഷിപ്പ്; അംഗീകാരം നൽകി ഉത്തർപ്രദേശ് സർക്കാർ

ട്രെയിനുവഴി കഞ്ചാവ് കടത്താൻ ശ്രമം; തൃശൂരിലെ ലഹരിസംഘത്തെ പിടികൂടി എക്‌സൈസ്

ട്രെയിനുവഴി കഞ്ചാവ് കടത്താൻ ശ്രമം; തൃശൂരിലെ ലഹരിസംഘത്തെ പിടികൂടി എക്‌സൈസ്

ഒഴുക്കിൽപ്പെട്ട് വിദ്യാർത്ഥി മരിച്ചു

ഒഴുക്കിൽപ്പെട്ട് വിദ്യാർത്ഥി മരിച്ചു

പുതിയ വന്ദേഭാരതിന് തിരൂരില്‍ സ്റ്റോപ്പ് അനുവദിച്ചു ;പ്രഖ്യാപനമറിയിച്ച് പികെ കൃഷ്ണദാസ്

പുതിയ വന്ദേഭാരതിന് തിരൂരില്‍ സ്റ്റോപ്പ് അനുവദിച്ചു ;പ്രഖ്യാപനമറിയിച്ച് പികെ കൃഷ്ണദാസ്

Load More

Latest News

അടിച്ചുതകർത്ത് ഗില്ലും ഗെയ്ഗ്വാദും; മൊഹാലി ഏകദിനത്തിൽ ഇന്ത്യയ്‌ക്ക് മികച്ച ബാറ്റിംഗ് തുടക്കം

അടിച്ചുതകർത്ത് ഗില്ലും ഗെയ്ഗ്വാദും; മൊഹാലി ഏകദിനത്തിൽ ഇന്ത്യയ്‌ക്ക് മികച്ച ബാറ്റിംഗ് തുടക്കം

ഉദയനിധി സ്റ്റാലിന്റെ ചിത്രം ഗണേശോത്സവ പന്തലിന് മുന്നിലെ റോഡിൽ പതിച്ചു : ഇതെങ്കിലും ഞങ്ങൾ ചെയ്യണ്ടേയെന്ന് നാട്ടുകാർ

ഉദയനിധി സ്റ്റാലിന്റെ ചിത്രം ഗണേശോത്സവ പന്തലിന് മുന്നിലെ റോഡിൽ പതിച്ചു : ഇതെങ്കിലും ഞങ്ങൾ ചെയ്യണ്ടേയെന്ന് നാട്ടുകാർ

ഇന്ത്യയുടെ ഭൂപടം തെറ്റായി ചിത്രീകരിച്ചു: മാപ്പ് പറഞ്ഞ് മോട്ടോജിപി

ഇന്ത്യയുടെ ഭൂപടം തെറ്റായി ചിത്രീകരിച്ചു: മാപ്പ് പറഞ്ഞ് മോട്ടോജിപി

മാസപ്പടി വിവാദം; മുഖ്യമന്ത്രി കേന്ദ്ര നിയമം അട്ടിമറിച്ചു, കരാറുകൾ നിയമപരമെങ്കിൽ പണം എങ്ങനെ വീണയുടെ അക്കൗണ്ടിലെത്തി? കേന്ദ്ര ഏജൻസികൾ അന്വേഷിക്കണമെന്ന് പ്രതിപക്ഷ നേതാവിന് ആവശ്യപ്പെടാനാകുമോ: കെ. സുരേന്ദ്രൻ

‘സഹകരണമേഖലയെ കറവ പശുവാക്കി മാറ്റി; മടിയിൽ കനമുള്ളത് കൊണ്ട് സിപിഎം അമിത് ഷായെ ഭയക്കുന്നു; അഴിമതി ന്യായീകരിച്ച് എം.വി ഗോവിന്ദൻ സ്വയം പരിഹാസ്യനാവുന്നുവെന്നും കെ.സുരേന്ദ്രൻ

ദക്ഷിണധ്രുവം മനുഷ്യരാശിക്കായി തുറന്നു; അഭിമാന നിമിഷത്തിൽ രാജ്യത്തിനൊപ്പം പങ്കുച്ചേരുന്നു; ഇസ്രോയ്‌ക്ക് അഭിനന്ദനങ്ങളുമായി താരരാജാക്കന്മാർ

വാട്സ് ആപ്പ് ചാനലിൽ മത്സരം; മലയാള താരങ്ങളിൽ മുന്നിൽ, മമ്മൂട്ടിയോ? മോഹൻലാലോ?

കായംകുളം കെഎസ്ആർടിസി സ്റ്റാൻഡിലെ കാന്റീന് ഷട്ടറിട്ട് നഗരസഭ

കായംകുളം കെഎസ്ആർടിസി സ്റ്റാൻഡിലെ കാന്റീന് ഷട്ടറിട്ട് നഗരസഭ

പട്ടാപ്പകൽ വീട്ടിൽ അതിക്രമിച്ച് കയറി പരാക്രമം; വിവിധഭാഷ തൊഴിലാളി പിടിയിൽ

പട്ടാപ്പകൽ വീട്ടിൽ അതിക്രമിച്ച് കയറി പരാക്രമം; വിവിധഭാഷ തൊഴിലാളി പിടിയിൽ

മുതലപ്പൊഴി വികസനം; സംസ്ഥാനം സമർപ്പിച്ച റിപ്പോർട്ടിന്മേലുളള പഠനത്തിനായി കേന്ദ്ര സംഘം മുതലപ്പൊഴിയിൽ

മുതലപ്പൊഴി വികസനം; സംസ്ഥാനം സമർപ്പിച്ച റിപ്പോർട്ടിന്മേലുളള പഠനത്തിനായി കേന്ദ്ര സംഘം മുതലപ്പൊഴിയിൽ

Load More
  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • Live Audio
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies