തിരുവനന്തപുരം : യൂണിഫോമിന്റെ ഭാഗമായ ഹിജാബ് മതിയെന്ന് വിദ്യാർത്ഥിനികൾക്ക് നിര്‍ദേശം നല്കിയ പ്രിന്‍സിപ്പലിനു ഭീഷണി .കാസർകോട് പള്ളിക്കര സെന്റ് മേരീസ് സ്കൂളിലാണ് സംഭവം.
യൂണിഫോമിന്റെ ഭാഗമായിത്തന്നെ മുസ്ലീം പെണ്‍കുട്ടികള്‍ക്ക് ഇവിടെ തട്ടം അനുവദിച്ചിട്ടുണ്ട്. അത് യൂണിഫോമിന്റെ കളറില്‍ തന്നെയുള്ളതാണ് . എല്ലാ കുട്ടികളും അത് അനുസരിച്ചപ്പോള്‍ നാലുകുട്ടികള്‍ മാത്രം കറുപ്പു നിറത്തിലെ നീളംകൂടിയ ഷാള്‍ കഴുത്തിലണിഞ്ഞു എത്തി . അവർക്ക് സിസ്റ്റര്‍ താക്കീത് നല്‍ക്കുകയും യൂണിഫോമിനെ ഭാഗമായിട്ടുള്ള തട്ടമിട്ടാല്‍ മതിയെന്ന് നിര്‍ദ്ദേശിക്കുകയും ചെയ്തു
അതിനു പിന്നാലെ കുട്ടികളുടെ രക്ഷിതാക്കളോടൊപ്പം എത്തിയ തീവ്ര ഇസ്ലാമിസ്റ്റുകളാണ് കന്യാസ്ത്രീയെ അവരുടെ മുറിയില്‍ കയറി ഭീഷണിപ്പെടുത്തി മാപ്പ് പറയിപ്പിച്ച ശേഷം അതിന്റെ വീഡിയോ ചിത്രീകരിച്ച് പ്രചരിപ്പിച്ചത്. രണ്ടുതവണയാണ് ഇവർ സ്കൂളില്‍ വന്നു പ്രശ്നങ്ങളുണ്ടാക്കിയത്. ഇനി വാണിംഗ് ഉണ്ടാകില്ലെന്നും സ്കൂള്‍ അടിച്ചു തകര്‍ക്കുമെന്നും പറഞ്ഞ് ഭീഷണിപ്പെടുത്തുകയും ചെയ്തു.
കാസർഗോഡ് പള്ളിക്കര സെന്റ് മേരീസ് സ്കൂളിൽ ജിഹാദി അക്രമം.
ജിഹാദികൾ ആക്രമണോൽസുകാരാകാൻ പരസ്യമായി തീരുമാനിച്ചു കഴിഞ്ഞു. ഇനി നമുക്ക് പാലായനം തുടങ്ങാം.കാസർഗോഡ് പള്ളിക്കര സെന്റ് മേരീസ് സ്കൂളിൽ ജിഹാദി അക്രമം. ഹിജാബിന്റെ പേരിൽ അനാവശ്യ വിവാദ ഉണ്ടാക്കി പ്രധാനധ്യാപികയായ കന്യസ്ത്രീയെ മാപ്പു പറയിപ്പിച്ചു വീഡിയോ എടുത്തു..
Posted by Knights Of The Cross on Saturday, March 5, 2022
Comments