ന്യൂഡൽഹി: ലിവിംഗ് പാർട്ട്ണർ അഫ്താബ് അമീൻ കൊലപ്പെടുത്തി 35 കഷണങ്ങളാക്കി വെട്ടി നുറുക്കിയ ശ്രദ്ധ മദൻ എന്ന 26 വയസ്സുകാരിയുടെ അനുഭവം ഇനി മറ്റൊരു പെൺകുട്ടിക്കും ഉണ്ടാകാതിരിക്കട്ടെയെന്ന് സോഷ്യൽ മീഡിയ. ശ്രദ്ധ കൊലക്കേസിന്റെ പശ്ചാത്തലത്തിൽ ട്വിറ്ററിൽ ലക്ഷങ്ങൾ ഏറ്റെടുത്തിരിക്കുകയാണ് ലവ് ജിഹാദിനെതിരായ പ്രചാരണം. പന്ത്രണ്ടര ലക്ഷം പേരാണ് ഇതിനോടകം തങ്ങളുടെ ട്വീറ്റുകളിൽ ‘ഹാഷ്ടാഗ് ലവ് ജിഹാദ്‘ ഉപയോഗിച്ചിരിക്കുന്നത്. (#LoveJihad)
Shraddha Madan, a Hindu girl considered herself liberal Hindu. When her family resisted against her relationship with Muslim boyfriend Aftab Amin, she eloped with him. Now police discovers her body chopped into thirty pieces. Another sad END of ek choti si #LoveJihad kahani. pic.twitter.com/n3ouWZQCp8
— Radharamn Das राधारमण दास (@RadharamnDas) November 14, 2022
ലവ് ജിഹാദ് യാഥാർത്ഥ്യമാണെന്നും സമൂഹത്തിന് വലിയ ഭീഷണിയാണെന്നുമാണ് സാമൂഹിക മാദ്ധ്യമങ്ങളിൽ ഉയരുന്ന അഭിപ്രായം. അവശേഷിക്കുന്ന ശ്രദ്ധമാരെ അഫ്താബുമാരിൽ നിന്നും രക്ഷിക്കാൻ സമൂഹം ജാഗരൂകമായിരിക്കണെമെന്ന് പലരും അഭിപ്രായപ്പെടുന്നു. മരണത്തിലേക്കുള്ള വൺവേ ടിക്കറ്റാണ് ലവ് ജിഹാദ് എന്നും സാമൂഹിക മാദ്ധ്യമങ്ങളിൽ മുന്നറിയിപ്പുകൾ പ്രചരിക്കുന്നു. അരാജകവാദികളായ അർബൻ നക്സലുകളെയും കപട ഫെമിനിസ്റ്റുകളെയും വിശ്വസിച്ച് ഇറങ്ങി തിരിക്കും മുൻപ് പെൺകുട്ടികൾ മിനിമം പത്രമെങ്കിലും വായിക്കാൻ തയ്യാറാകണമെന്നും സാമൂഹിക മാദ്ധ്യമങ്ങളിൽ രോഷപ്രകടനങ്ങൾ നിറയുന്നു.
Save other Shraddha's from Aftab's#LoveJihad pic.twitter.com/4KZjUM9B77
— Apoorva Purohit (@ApurvaPurohit2) November 14, 2022
ലിവിംഗ് പാർട്ട്ണർ ശ്രദ്ധയെ 35 കഷണങ്ങളായി വെട്ടി നുറുക്കി ഡൽഹിയിലെ പല സ്ഥലങ്ങളിലായി മൃതദേഹാവശിഷ്ടങ്ങൾ വിതറിയ കേസിൽ നവംബർ 11 ശനിയാഴ്ചയാണ് അഫ്താബ് അഹമ്മദ് പൂനാവാല അറസ്റ്റിലായത്. മെയ് 18നായിരുന്നു ഇയാൾ കൊലപാതകം നടത്തിയത്. കൊലപാതകത്തിന് ശേഷം ശ്രദ്ധയുടെ മൃതദേഹം ഇയാൾ പുതിയതായി വാങ്ങിയ ഫ്രിഡ്ജിൽ സൂക്ഷിക്കുകയും ചെയ്തിരുന്നു.
Barbaric👿
Shraddha eloped with boyfriend Aftab Amin..He CHOPPED her in to 35 pieces, stored in a Fridge, disposed 2/3 body parts a time all over Delhi.
Wake up Girls🙏#LoveJihad is a one way ticket to death 💀Now Librus will save him by saying Every 'chopper' has a future ! pic.twitter.com/sF1rgIRT5m
— Major Surendra Poonia (@MajorPoonia) November 14, 2022
Comments