2000 വർഷം പഴക്കമുള്ള ഈജിപ്ഷ്യൻ മമ്മിയുടെ വയറ്റിൽ 7 മാസം മാസം പ്രായമുള്ള ഭ്രൂണം , ഇതുവരെ സുരക്ഷിതമായിരുന്നത് ഇങ്ങനെ ...
Saturday, November 8 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • Latest News
  • Sports
  • Defence
  • Business
Home News World

2000 വർഷം പഴക്കമുള്ള ഈജിപ്ഷ്യൻ മമ്മിയുടെ വയറ്റിൽ 7 മാസം മാസം പ്രായമുള്ള ഭ്രൂണം , ഇതുവരെ സുരക്ഷിതമായിരുന്നത് ഇങ്ങനെ …

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 25, 2022, 10:38 pm IST
FacebookTwitterWhatsAppTelegram

കെയ്‌റോ : ഈജിപ്തിൽ മമ്മിയുടെ വയറ്റിൽ 7 മാസം പ്രായമുള്ള ഭ്രൂണം കണ്ടെത്തിയതിലെ ദുരൂഹത നീങ്ങി . കഴിഞ്ഞ 2000 വർഷമായി ഈ ഭ്രൂണം അമ്മയുടെ വയറ്റിൽ സുരക്ഷിതമായിരുന്നു. 2021 ലാണ് ഈ മമ്മി ശാസ്ത്രജ്ഞർ കണ്ടെത്തിയത് . അന്നു മുതൽ ഈ ഭ്രൂണം എങ്ങനെ സുരക്ഷിതമായിരുന്നു എന്നതിനെ കുറിച്ച് അന്വേഷണം തുടങ്ങി .

സ്ത്രീയുടെ ശരീരം നശിച്ചതിനു ശേഷവും ഈ ഭ്രൂണം അസിഡിഫിക്കേഷൻ വഴി സംരക്ഷിക്കപ്പെട്ടതായാണ് ഇപ്പോൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. കഴിഞ്ഞ വർഷം ഏപ്രിലിൽ, വാർസോ സർവകലാശാലയിലെ ഒരു സംഘം ഗവേഷകർ സിടി, എക്സ്-റേ സ്കാനുകൾ വഴി ഗർഭസ്ഥ ശിശുവിന്റെ അവശിഷ്ടങ്ങളുടെ സാന്നിധ്യം വെളിപ്പെടുത്തിയിരുന്നു.

ലോകത്തിലെ ഏറ്റവും പഴക്കമുള്ള ഭ്രൂണമാണിതെന്ന് വിശ്വസിക്കപ്പെടുന്നു. ഏകദേശം 200 വർഷം മുമ്പ് ഈജിപ്തിൽ നിന്ന് പോളണ്ടിലേക്ക് ഈ ഭ്രൂണം കൊണ്ടുപോയി. ഈ മമ്മി 1826 ഡിസംബറിൽ വാഴ്‌സ സർവകലാശാലയ്‌ക്ക് സംഭാവന ചെയ്തു. ഈ മമ്മി ഒരു സ്ത്രീയുടേതാണെന്ന് അന്ന് വിശ്വസിച്ചിരുന്നു, എന്നാൽ 1920 കളിൽ ഒരു ഈജിപ്ഷ്യൻ പുരോഹിതന്റെ പേര് അതിൽ എഴുതിയിരിക്കുന്നതായി കണ്ടെത്തി. 2015 മുതൽ യൂണിവേഴ്സിറ്റി ടീം ഈ പുരാതന ഈജിപ്ഷ്യൻ മമ്മിയെ കുറിച്ച് പഠനം നടത്തുന്നു . കഴിഞ്ഞ വർഷം സ്‌കാനിംഗ് നടത്തിയപ്പോൾ മമ്മിയുടെ വയറിനുള്ളിൽ ഒരു ചെറിയ കാലിന്റെ ഭാഗവും കണ്ടെത്തി.

കഴിഞ്ഞ വേനൽക്കാലത്ത് മമ്മിയെക്കുറിച്ച് നടത്തിയ പഠനത്തിൽ, മരണസമയത്ത് അവർ ഗർഭിണിയായിരുന്നെന്ന് മാത്രമല്ല, തീബൻ സമൂഹത്തിലെ അംഗം കൂടിയായിരുന്നുവെന്ന് ഗവേഷകർ കണ്ടെത്തി. അവളെ വളരെ ശ്രദ്ധാപൂർവ്വം മമ്മിയാക്കുകയും കുംഭങ്ങൾ കൊണ്ട് അലങ്കരിക്കുകയും ചെയ്തു. അവൾ മരിക്കുമ്പോൾ 7 മാസം ഗർഭിണിയായിരുന്നുവെന്നും അവർ കണക്കാക്കി.

മമ്മിയെയും അവളുടെ ഭ്രൂണത്തെയും സൂക്ഷ്മമായി പരിശോധിച്ചപ്പോൾ ഉണങ്ങിയ തടാകത്തടങ്ങളിൽ കാണപ്പെടുന്ന ഒരു തരം നാട്രോൺ എന്ന ഉപ്പ് ഉപയോഗിച്ചാണ് ഈ മമ്മി സംരക്ഷിക്കപ്പെട്ടതെന്നും അവർ കണ്ടെത്തി. ഒരു മൃതദേഹം മമ്മിയാക്കുമ്പോൾ ശരീരത്തെ വരണ്ടതാക്കുകയും അവശിഷ്ടങ്ങൾ ഭക്ഷിക്കുന്നതിൽ നിന്ന് ബാക്ടീരിയകളെ തടയുകയും ഒരു അണുനാശിനിയായി പ്രവർത്തിക്കുകയും ചെയ്യുന്നു. ഗർഭപാത്രത്തെ നിലനിറുത്തുന്ന പ്രവർത്തനങ്ങൾ ചെയ്തതിനാൽ ഭ്രൂണം നശിച്ചില്ല.

ഈ അവസ്ഥകളിൽ, രക്തത്തിലെ pH അളവ് കുറഞ്ഞു, അമോണിയയുടെയും ഫോർമിക് ആസിഡിന്റെയും സാന്ദ്രത വർദ്ധിച്ചതിനാൽ ഭ്രൂണത്തിലെ രക്തത്തിൽ കൂടുതൽ അസിഡിറ്റി ഉണ്ടാക്കുകയും അത് അസ്ഥികളുടെ ധാതുവൽക്കരണത്തിലേക്ക് നയിക്കുകയും ചെയ്തു. ഗർഭപാത്രം ഹെർമെറ്റിക്കലി സീൽ ചെയ്തതിനാൽ, ഭ്രൂണത്തെ സംരക്ഷിക്കാനായി . മറ്റെല്ലാ അവയവങ്ങളും നീക്കം ചെയ്തപ്പോൾ എംബാമർമാർ ഭ്രൂണത്തെ ശരീരത്തിൽ ഉപേക്ഷിക്കാൻ തീരുമാനിച്ചത് എന്തുകൊണ്ടാണെന്ന് ഗവേഷകർക്ക് ഇപ്പോഴും അറിയില്ല.

Tags: MUMMY
ShareTweetSendShare

Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അശ്ലീലവും അസഭ്യവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക; ഇത്തരം അഭിപ്രായങ്ങള്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.

More News from this section

ഡിഎൻഎയുടെ ഘടനയ്‌ക്ക് നോബൽ സമ്മാനം; അമേരിക്കൻ ശാസ്ത്രജ്ഞൻ ജെയിംസ് വാട്സൺ അന്തരിച്ചു

പാകിസ്ഥാൻ നിയമവിരുദ്ധമായി ആണവായുധങ്ങൾ പരീക്ഷിച്ചുവെന്ന് രൺധീർ ജയ്സ്വാൾ; പ്രതികരണം ട്രംപിന്റെ പരാമർശത്തിന് പിന്നാലെ

ആര്‍ത്തവം കഴിഞ്ഞോ എന്ന് അയാൾ ചോദിച്ചു? നെഞ്ചോട് ചേർത്ത് പിടിക്കും; മുൻ സെലക്ടർക്കെതിരേ ലൈംഗിക പീഡനാരോപണവുമായി ബംഗ്ലാദേശ് വനിതാ ക്രിക്കറ്റ് താരം

ബംഗ്ലാദേശിൽ വീണ്ടും ആഭ്യന്തര കലാപം; BNP സ്ഥാനാര്‍ത്ഥിക്ക് വെടിയേറ്റു

“ഹമാസിനെ തുടച്ചുനീക്കും, മുഴുവൻ ഭീകരകേന്ദ്രങ്ങളും തകർത്തെറിയും”; മുന്നറിയിപ്പുമായി ഇസ്രയേൽ പ്രതിരോധ മന്ത്രി

കര, നാവിക, വ്യോമസേനകളെ ശക്തമാക്കാൻ; പാക് അതിർത്തിയിലെ ത്രിശൂലിന് പിന്നാലെ ചൈനീസ് അതിർത്തിയിലും ഇന്ത്യയുടെ സൈനികാഭ്യാസം

Latest News

വേണുവിന് ക്രിയാറ്റിൻ കൂടുതലായതിനാൽ ആൻജിയോ​ഗ്രാം ചെയ്തില്ലെന്ന് സൂപ്രണ്ടിന്റെ വാദം പൊളിഞ്ഞു; ലാബ് റിപ്പോർട്ട് പുറത്ത്

ഹൈക്കോടതി ഉത്തരവ് ലംഘിച്ചു; ഗുരുവായൂർ ക്ഷേത്ര നടയിൽ വീണ്ടും റീൽസ് ചിത്രീകരണം; ജസ്ന സലീമിനെതിരെ കേസ്

ഇനി രാവിലെ കൊച്ചിയിൽ നിന്നും പുറപ്പെട്ടാൽ ഉച്ചയ്‌ക്ക് ബം​ഗളൂരുവിൽ എത്താം; മൂ​ന്നാം വ​ന്ദേ​ഭാ​ര​ത് പ്ര​ധാ​ന​മ​ന്ത്രി ഫ്ലാ​ഗ് ഓ​ഫ് ചെ​യ്തു; കേരളത്തെ ചേർത്ത് പിടിച്ച് മോദി സർക്കാർ

നുഴഞ്ഞുകയറാൻ ശ്രമിച്ചവരെ കാലപുരിക്ക് അയച്ച് സുരക്ഷാസേന; കുപ്‌വാരയിൽ രണ്ട് ഭീകരരെ വധിച്ചു

പശ്ചിമാഫ്രിക്കൻ രാജ്യമായ മാലിയിൽ അഞ്ച് ഇന്ത്യക്കാരെ തോക്കുധാരികൾ തട്ടിക്കൊണ്ടുപോയി

“സ്ത്രീവിരുദ്ധത പ്രകടിപ്പിച്ച വ്യക്തിയോടൊപ്പം വേദി പങ്കിടില്ല”; രാഹുൽ മാങ്കൂട്ടത്തിൽ പങ്കെടുത്ത പരിപാടിയിൽ നിന്ന് ബിജെപി കൗൺസിലര്‍ ഇറങ്ങിപ്പോയി

“മന്ത്രിസഭാ തീരുമാനം അട്ടിമറിച്ച ധനമന്ത്രി രാജിവയ്‌ക്കണം”: എൻ.ജി. ഒ. സംഘ്

“ആർജെ‍ഡിയുടെ പ്രകടനപത്രികയിൽ കോൺ​ഗ്രസിന് പോലും വിശ്വാസമില്ല; അതിലുള്ളത് മുഴുവൻ നുണകളും പൊള്ളയായ വാ​ഗ്ദാനങ്ങളും മാത്രം”: ആഞ്ഞടിച്ച് പ്രധാനമന്ത്രി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies