അസമിൽ പല ജില്ലകളിലും ഹിന്ദുക്കൾ ന്യൂനപക്ഷമായെന്ന് മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ
Friday, November 7 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • Latest News
  • Sports
  • Defence
  • Business
Home News India

അസമിൽ പല ജില്ലകളിലും ഹിന്ദുക്കൾ ന്യൂനപക്ഷമായെന്ന് മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 29, 2022, 12:48 pm IST
FacebookTwitterWhatsAppTelegram

ഗുവാഹത്തി: സംസ്ഥാനത്ത് മുസ്ലീം സമുദായം ഭൂരിപക്ഷമായി കൊണ്ടിരിക്കുകയാണെന്നും ഇനി ന്യൂനപക്ഷമായി കണക്കാക്കാനാവില്ലെന്നും മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ പ്രസ്താവിച്ചു. കൂടാതെ പല ആസാമീസ് ജില്ലകളിലും ഹിന്ദുക്കൾ ‘പ്രതീക്ഷയില്ലാതെ’ ന്യൂനപക്ഷമാണെന്നും മുഖ്യമന്ത്രി ശർമ്മ പരാമർശിച്ചു. ചില ജില്ലകളിൽ 5,000ത്തിൽ താഴെയുള്ളതിനാൽ ഹിന്ദുക്കളെ ന്യൂനപക്ഷമായി പ്രഖ്യാപിക്കാമെന്ന് അദ്ദേഹം സൂചിപ്പിച്ചു.

‘സംസ്ഥാനത്ത് ഹിന്ദുക്കൾ ഭൂരിപക്ഷമല്ലാത്തായാൽ അവരെ ന്യൂനപക്ഷമായി പ്രഖ്യാപിക്കാം. എന്നാൽ ജില്ലയിൽ ഹിന്ദു സമൂഹം ഭൂരിപക്ഷമില്ലാത്തായാൽ ആ ജില്ലയിൽ അവരെയും ന്യൂനപക്ഷമായി പ്രഖ്യാപിക്കണമെന്ന് ഞാൻ അഭ്യർത്ഥിക്കുന്നു.’ മുഖ്യമന്ത്രി ശർമ്മ പറഞ്ഞു. ‘അസമിൽ ഹിന്ദുക്കൾ ന്യൂനപക്ഷമായ നിരവധി ജില്ലകളുണ്ട്. ചില ജില്ലകളിൽ 5,000ൽ താഴെ ഹിന്ദുക്കളാമുളളത്. ഇവിടെ മുസ്ലീങ്ങൾ ഏറ്റവും വലിയ സമുദായമായി മാറിയെന്ന് മുഖ്യമന്ത്രി ശർമ്മ പറഞ്ഞു.

അതിനാൽ സംസ്ഥാനത്ത് സാമുദായിക സൗഹാർദ്ദം ഉറപ്പാക്കേണ്ടത് അവരുടെ ഉത്തരവാദിത്തമാണ്. ഗോത്രങ്ങളുടെയും മറ്റ് ന്യൂനപക്ഷങ്ങളുടെയും അവകാശങ്ങൾ നിയന്ത്രിക്കപ്പെടുന്നുവെന്നും അവരുടെ ഭൂമി കയ്യേറ്റം ചെയ്യപ്പെടുന്നില്ലെന്നും മുസ്ലിം സമുദായം ഉറപ്പാക്കണം. ഇന്ന് മുസ്ലീം സമുദായത്തിൽ നിന്നുള്ള ആളുകൾ പ്രതിപക്ഷ നേതാക്കളാണ്. എംഎൽഎമാർക്ക് തുല്യ അവസരവും അധികാരവും ഉണ്ട്. ആറാം ഷെഡ്യൂൾ പ്രദേശത്ത് താമസിക്കുന്ന ആദിവാസികളുടെ ഭൂമി കയ്യേറേണ്ട ആവശ്യമില്ലെന്ന് പരാതികളോട് പ്രതികരിച്ച അസം മുഖ്യമന്ത്രി പറഞ്ഞു. ”ബോറയും കലിതയും (അസമിലെ ഗോത്ര വിഭാഗങ്ങൾ) ആ ഭൂമിയിൽ താമസമാക്കിയിട്ടില്ലെങ്കിൽ, ഇസ്ലാമും റഹ്മാനും ആ ദേശങ്ങളിൽ താമസിക്കുന്നതിൽ നിന്ന് വിട്ടുനിൽക്കണം,” അദ്ദേഹം വ്യക്തമാക്കി.

കൂടാതെ ബ്രാഹ്മണർ അസമീസ് ജനസംഖ്യയിൽ കഷ്ടിച്ച് 2-3ശതമാനം മാത്രമാണെന്നും കലിതാസ് (ബ്രാഹ്മണേതര ജാതി) ഏകദേശം 10ശതമാനവും ആണ്. അസമിലെ മുസ്ലീങ്ങളെ അപേക്ഷിച്ച് അഹോമുകൾ, ഗോത്രവർഗ്ഗക്കാർ തുടങ്ങിയ സമുദായങ്ങളും കുറവാണെന്നും അദ്ദേഹം പറഞ്ഞു. ഏകദേശം ഒരു കോടി ജനസംഖ്യയുള്ള അസമീസ് ജനസംഖ്യയുടെ 35 ശതമാനം വരുന്ന മുസ്ലീങ്ങൾ സംസ്ഥാനത്തിന്റെ പുരോഗതി തങ്ങളുടെ പ്രവർത്തനങ്ങളുമായി അഭേദ്യമായി ബന്ധപ്പെട്ടിരിക്കുന്നുവെന്ന് മനസ്സിലാക്കണം. ദാരിദ്ര്യ നിർമ്മാർജ്ജനത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ച് സംസ്ഥാനത്തിന്റെ ബുദ്ധിമുട്ടുകൾ കുറയ്‌ക്കാൻ അവർ ശ്രമിക്കണം. മുസ്ലിം സമൂഹം തങ്ങളെ ‘പുറത്തുള്ളവരായി’ ചിന്തിക്കുന്നത് അവസാനിപ്പിച്ച് സാമുദായിക ഏകീകരണത്തിലും ഐക്യത്തിലും ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും അസം മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

 

Tags: Himanta Biswa SarmaHindu communityAssam CM
ShareTweetSendShare

Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അശ്ലീലവും അസഭ്യവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക; ഇത്തരം അഭിപ്രായങ്ങള്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.

More News from this section

“ആർജെ‍ഡിയുടെ പ്രകടനപത്രികയിൽ കോൺ​ഗ്രസിന് പോലും വിശ്വാസമില്ല; അതിലുള്ളത് മുഴുവൻ നുണകളും പൊള്ളയായ വാ​ഗ്ദാനങ്ങളും മാത്രം”: ആഞ്ഞടിച്ച് പ്രധാനമന്ത്രി

പാകിസ്ഥാൻ നിയമവിരുദ്ധമായി ആണവായുധങ്ങൾ പരീക്ഷിച്ചുവെന്ന് രൺധീർ ജയ്സ്വാൾ; പ്രതികരണം ട്രംപിന്റെ പരാമർശത്തിന് പിന്നാലെ

“ആത്മവിശ്വാസവും പ്രയത്നവും പ്രശംസനീയം”, രസകരമായ ചോദ്യങ്ങളും ഉത്തരങ്ങളുമായി 2 മണിക്കൂറോളം നീണ്ട കൂടിക്കാഴ്ച, പ്രധാനമന്ത്രിയുമായി സംവദിച്ച് ലോകകപ്പ് കിരീടം നേടിയ വനിതാ ക്രിക്കറ്റ് ടീം

“ഭാരം എത്രയുണ്ട്…”; ​നടി ​ഗൗരി കിഷനോട് ഓൺലൈൻ മാദ്ധ്യമപ്രവർത്തകന്റെ ചോദ്യം, വിമർശിച്ച് ഖുശ്ബു

‘ഇ ഡി ലോകത്തിന് മാതൃക’; ഇന്ത്യയുടെ അന്വേഷണ ഏജൻസിയെ പ്രശംസിച്ച് ഫിനാൻഷ്യൽ ആക്ഷൻ ടാസ്‌ക് ഫോഴ്സ്

രക്തത്തിലെ പഞ്ചസാരയുടെ അളവ് എളുപ്പത്തിൽ കണ്ടെത്താൻ പുതിയ ഉപകരണം വികസിപ്പിച്ചെടുത്ത് ചെന്നൈ ഐഐടി

Latest News

“സ്ത്രീവിരുദ്ധത പ്രകടിപ്പിച്ച വ്യക്തിയോടൊപ്പം വേദി പങ്കിടില്ല”; രാഹുൽ മാങ്കൂട്ടത്തിൽ പങ്കെടുത്ത പരിപാടിയിൽ നിന്ന് ബിജെപി കൗൺസിലര്‍ ഇറങ്ങിപ്പോയി

“മന്ത്രിസഭാ തീരുമാനം അട്ടിമറിച്ച ധനമന്ത്രി രാജിവയ്‌ക്കണം”: എൻ.ജി. ഒ. സംഘ്

ശബരിമല സ്വർണക്കൊള്ള ; തിരുവിതാംകൂർ ദേവസ്വം ബോർഡ് ഭരണസമിതിയെ മാറ്റും, പ്രശാന്തിനെ വീണ്ടും നിയമിക്കില്ലെന്ന് തീരുമാനം

പുരാവസ്തു തട്ടിപ്പ് കേസിലെ പ്രതി മോൻസൻ മാവുങ്കലിന്റെ വീട്ടിൽ വൻ മോഷണം; 20 കോടിയുടെ വസ്തുക്കൾ നഷ്ടമായി

ചെറിയ ഷാംപൂ പാക്കറ്റുകൾ നിരോധിച്ചു; രാസ കുങ്കുമത്തിന്റെ വിൽപനയും ഹൈക്കോടതി തടഞ്ഞു

വെള്ളിയാഴ്ച പ്രാർത്ഥനയ്‌ക്കിടെ പള്ളിയിൽ സ്ഫോടനം; 55 ഓളം വിദ്യർത്ഥികൾക്ക് പരിക്കേറ്റു

കൊല്ലത്ത് തെരുവുനായ ആക്രമണം; ഏഴ് പേർക്ക് കടിയേറ്റു; നായയെ നാട്ടുകാർ തല്ലിക്കൊന്നു

മകനൊപ്പം പോകവെ ബൈ​ക്കി​ന്റെ ടയറിൽ സാ​രി കു​രു​ങ്ങി; വീ​ട്ട​മ്മ​യ്‌ക്ക് ദാ​രു​ണാ​ന്ത്യം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies