കർണാടക കൊലപാതകം; കൊലയാളികൾക്ക് വിവരം നൽകിയതിന് അറസ്റ്റിലായ പ്രതിയുടെ അച്ഛൻ ജോലി ചെയ്തിരുന്നത് പ്രവീണിന്റെ കടയിൽ- praveen nettaru murder
Friday, November 7 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • Latest News
  • Sports
  • Defence
  • Business
Home News India

കർണാടക കൊലപാതകം; കൊലയാളികൾക്ക് വിവരം നൽകിയതിന് അറസ്റ്റിലായ പ്രതിയുടെ അച്ഛൻ ജോലി ചെയ്തിരുന്നത് പ്രവീണിന്റെ കടയിൽ- praveen nettaru murder

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 29, 2022, 05:04 pm IST
FacebookTwitterWhatsAppTelegram

ബംഗളൂരു: യുവമോർച്ച നേതാവിന്റെ കൊലപാതകത്തിൽ അറസ്റ്റിലായ ഷഫീഖും കുടുംബവും വരുമാനത്തിനായി ആശ്രയിച്ചിരുന്നത് പ്രവീൺ നെട്ടാരുവിനെ. ഷഫീഖിന്റെ പിതാവ് ഇബ്രാഹിം പ്രവീണിന്റെ ഇറച്ചികടയിലെ തൊഴിലാളിയാണ്. പ്രവീണിന്റെ കൊലയാളി സംഘത്തെ സഹായിച്ച സംഭവത്തിലാണ് ഷഫീഖിനെ പോലീസ് അറസ്റ്റ് ചെയ്തിട്ടുള്ളത്.

ഷഫീഖിന്റെ അറസ്റ്റിന് പിന്നാലെ ഇബ്രാഹിം പ്രതികരണവുമായി രംഗത്ത് വന്നിരുന്നു. ഇതിനിടെയാണ് താൻ ജോലി ചെയ്തിരുന്നത് പ്രവീണിന്റെ കടയിലാണെന്ന് വ്യക്തമാക്കിയത്. ഷഫീഖും, പ്രവീണും തമ്മിൽ നല്ല ബന്ധത്തിലായിരുന്നുവെന്നും ഇവർ തമ്മിൽ സംസാരിക്കാറുണ്ടായിരുന്നുവെന്നും ഇബ്രാഹിം പറഞ്ഞിരുന്നു.

പ്രവീൺ നെട്ടാരുവിനെക്കുറിച്ചുള്ള മുഴുവൻ വിവരങ്ങളും കൊലയാളി സംഘത്തിന് ചോർത്തി നൽകിയതിനാണ് ഷഫീഖിനെ പോലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്. ഇബ്രാഹിം കടയിലെ തൊഴിലാളിയായതിനാൽ ഇത് മുതലെടുത്തായിരുന്നു പ്രവീണിന്റെ വിവരങ്ങൾ ഷഫീഖ് ചോർത്തിയിരുന്നത്. പ്രവീൺ കൊല്ലപ്പെട്ട ദിവസവും വിവരങ്ങൾ ഇയാൾ കൊലയാളി സംഘത്തിന് നൽകിയിരുന്നു.

അതേസമയം പ്രവീൺ നെട്ടാരുവിനെ കൊലപ്പെടുത്തിയ സംഭവത്തിൽ ഷഫീഖിനെ പങ്കില്ലെന്നാണ് ഇബ്രാഹിം പറയുന്നത്. തങ്ങൾ മറ്റൊരു മതത്തിൽപ്പെട്ടവരായതിനാൽ വേട്ടയാടപ്പെടുകയാണ്. എന്തിനാണ് തന്റെ മകനെ അറസ്റ്റ് ചെയ്തതെന്ന് അറിയില്ലെന്നും ഇബ്രാഹിം പറഞ്ഞിരുന്നു.

ആരെയാണോ കൊല ചെയ്യാൻ ഉദ്ദേശിക്കുന്നത് അവരുടെ അടുപ്പക്കാരിൽ നിന്നും വിവരങ്ങൾ ശേഖരിക്കുന്ന രീതിയിലാണ് മതതീവ്രവാദികൾ അനുവർത്തിച്ചു പോരുന്നത്. നുപൂർ ശർമ്മയെ പിന്തുണച്ചതിന്റെ പേരിൽ മതതീവ്രവാദികൾ കൊലപ്പെടുത്തിയ കെമിസ്റ്റ് ഉമേഷ് കോൽഹേയുടെ വിവരങ്ങൾ ചോർത്തിയതും അദ്ദേഹത്തോട് വളരെയധികം അടുപ്പമുള്ളയാളാണ്. കോൽഹേയുടെ സ്ഥാപനത്തിന് തൊട്ടടുത്തുള്ള കടയുടെ ഉടമയാണ് വിവരങ്ങൾ പ്രതികൾക്ക് കൈമാറിയത്.

Tags: shafeeqPraveen Nettaru
ShareTweetSendShare

Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അശ്ലീലവും അസഭ്യവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക; ഇത്തരം അഭിപ്രായങ്ങള്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.

More News from this section

“ഭാരം എത്രയുണ്ട്…”; ​നടി ​ഗൗരി കിഷനോട് ഓൺലൈൻ മാദ്ധ്യമപ്രവർത്തകന്റെ ചോദ്യം, വിമർശിച്ച് ഖുശ്ബു

‘ഇ ഡി ലോകത്തിന് മാതൃക’; ഇന്ത്യയുടെ അന്വേഷണ ഏജൻസിയെ പ്രശംസിച്ച് ഫിനാൻഷ്യൽ ആക്ഷൻ ടാസ്‌ക് ഫോഴ്സ്

രക്തത്തിലെ പഞ്ചസാരയുടെ അളവ് എളുപ്പത്തിൽ കണ്ടെത്താൻ പുതിയ ഉപകരണം വികസിപ്പിച്ചെടുത്ത് ചെന്നൈ ഐഐടി

പൊതുസ്ഥലങ്ങളിൽ അലഞ്ഞുതിരിയുന്ന നായ്‌ക്കളെയും കന്നുകാലികളെയും നീക്കം ചെയ്യാൻ സുപ്രീം കോടതി ഉത്തരവ്

വന്ദേ മാതരത്തിന്റെ 150-ാം വാര്‍ഷികാഘോഷങ്ങൾക്ക് പ്രധാനമന്ത്രി നരേന്ദ്രമോദി തുടക്കം കുറിച്ചു , നാണയവും സ്റ്റാമ്പും പുറത്തിറക്കി

257 പേരുടെ രക്തം വീണ അൽ ഹുസൈനിയിലെ ഫ്ലാറ്റ്; മുംബൈ സ്ഫോടനത്തിന്റെ സൂത്രധാരൻ ടൈ​ഗ‍ർ മേമന്റെയും കുടുംബത്തിന്റെയും  സ്വത്തുക്കൾ ലേലത്തിന്​​

Latest News

ശബരിമല സ്വർണക്കൊള്ള ; തിരുവിതാംകൂർ ദേവസ്വം ബോർഡ് ഭരണസമിതിയെ മാറ്റും, പ്രശാന്തിനെ വീണ്ടും നിയമിക്കില്ലെന്ന് തീരുമാനം

പുരാവസ്തു തട്ടിപ്പ് കേസിലെ പ്രതി മോൻസൻ മാവുങ്കലിന്റെ വീട്ടിൽ വൻ മോഷണം; 20 കോടിയുടെ വസ്തുക്കൾ നഷ്ടമായി

ചെറിയ ഷാംപൂ പാക്കറ്റുകൾ നിരോധിച്ചു; രാസ കുങ്കുമത്തിന്റെ വിൽപനയും ഹൈക്കോടതി തടഞ്ഞു

വെള്ളിയാഴ്ച പ്രാർത്ഥനയ്‌ക്കിടെ പള്ളിയിൽ സ്ഫോടനം; 55 ഓളം വിദ്യർത്ഥികൾക്ക് പരിക്കേറ്റു

കൊല്ലത്ത് തെരുവുനായ ആക്രമണം; ഏഴ് പേർക്ക് കടിയേറ്റു; നായയെ നാട്ടുകാർ തല്ലിക്കൊന്നു

മകനൊപ്പം പോകവെ ബൈ​ക്കി​ന്റെ ടയറിൽ സാ​രി കു​രു​ങ്ങി; വീ​ട്ട​മ്മ​യ്‌ക്ക് ദാ​രു​ണാ​ന്ത്യം

ആര്‍ത്തവം കഴിഞ്ഞോ എന്ന് അയാൾ ചോദിച്ചു? നെഞ്ചോട് ചേർത്ത് പിടിക്കും; മുൻ സെലക്ടർക്കെതിരേ ലൈംഗിക പീഡനാരോപണവുമായി ബംഗ്ലാദേശ് വനിതാ ക്രിക്കറ്റ് താരം

ഭ​ഗവാന്റെ 60 പവൻ സ്വർണം മോഷ്ടിച്ച മുൻ എക്സിക്യൂട്ടിവ് ഓഫീസർക്ക് ദേവസ്വം ബോർഡിന്റെ സംരക്ഷണം; വിനോദിനെ പിടികൂടാതെ പൊലീസിന്റെ ഒത്തുകളി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies