പേജർ സ്ഫോടനത്തിലെ മലയാളി ബന്ധം? മൂന്ന് ദിവസം മുമ്പ് വിളിച്ചിരുന്നു; അന്ന് എന്തെങ്കിലും പ്രശ്നമുള്ളതായി പറഞ്ഞില്ല: റിൻസൺ ജോസിന്റെ അമ്മാവൻ
Tuesday, July 15 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
    • Maharashtra
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
    • Maharashtra
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
ENGLISH  ·  TV
  • Latest News
  • Sports
  • Defence
  • Business
Home News Kerala

പേജർ സ്ഫോടനത്തിലെ മലയാളി ബന്ധം? മൂന്ന് ദിവസം മുമ്പ് വിളിച്ചിരുന്നു; അന്ന് എന്തെങ്കിലും പ്രശ്നമുള്ളതായി പറഞ്ഞില്ല: റിൻസൺ ജോസിന്റെ അമ്മാവൻ

Janam Web Desk by Janam Web Desk
Sep 20, 2024, 03:49 pm IST
FacebookTwitterWhatsAppTelegram

വയനാട്: ലെബനനിലെ പേജർ സ്ഫോടനവുമായി ബന്ധപ്പെട്ട് റിൻസൺ ജോസിന്റെ കമ്പനിക്കെതിരെ അന്വേഷണം നടക്കുന്ന വിവരം അറിഞ്ഞത് മാദ്ധ്യമങ്ങളിലൂടെയാണെന്ന് അമ്മാവൻ. റിൻസൺ തെറ്റ് ചെയ്തെന്ന് വിശ്വസിക്കുന്നില്ലെന്നും ചതിക്കപ്പെട്ടതായി സംശയമുണ്ടെന്നും തങ്കച്ചൻ  പറഞ്ഞു.

” 10 വർഷം മുമ്പാണ് റിൻസൻ നോർവയിലേക്ക് പോയത്. കഴിഞ്ഞ നവംബറിലാണ് അവസാനമായി നാട്ടിലെത്തിയത്. ഈ വർഷം ജനുവരിയിൽ നോർവെയിലേക്ക് തിരിച്ചു പോകുകയും ചെയ്തു. അവൻ തെറ്റ് ചെയ്യുമെന്ന് വിശ്വസിക്കുന്നില്ല. ചതിക്കപ്പെട്ടു എന്ന് സംശയിക്കുന്നു. മൂന്ന് ദിവസം മുമ്പ് റിൻസൻ വിളിച്ചിരുന്നു . അന്ന് എന്തെങ്കിലും പ്രശ്നങ്ങളുള്ളതായി പറഞ്ഞിരുന്നില്ല . ഇന്ന് വിളിക്കാൻ ശ്രമിച്ചപ്പോൾ പറ്റിയില്ല. ഭാര്യയുമൊത്താണ് അവിടെ താമസിക്കുന്നത് . ഇരുവരെയും ബന്ധപ്പെടാൻ സാധിക്കുന്നില്ലെന്നും തങ്കച്ചൻ പറഞ്ഞു.

 

ഇതും വായിക്കുക

ഹിസ്ബുള്ള ഭീകരർ പൊട്ടിത്തെറിച്ച പേജർ വിറ്റത് മലയാളി കമ്പനി; നോർവീജിയൻ പൗരത്വമുള്ള വയനാട് സ്വദേശി റിൻസൺ ജോസിനെതിരെ അന്വേഷണവുമായി ബൾഗേറിയ……

 

  മാനന്തവാടി ഒണ്ടയങ്ങാടി സ്വദേശിയാണ് റിൻസൺ ജോസ്. ഡിഗ്രി പഠനവും മാനന്തവാടിയിൽ ആയിരുന്നു. പിന്നീട് എംബിഎ ചെയ്യാനായി ബാംഗ്ലൂരിലേക്ക് പോയി. 2015 ലാണ് നോർവെയിലേക്ക് പോയത്. നിലവിൽ നോർവേ പൗരനാണ് റിൻസൻ.

പേജർ സ്ഫോടനവുമായി ബന്ധപ്പെട്ട് റിൻസൺ ജോസിന്റെ കമ്പനിക്കെതിരെ അന്വേഷണം നടക്കുന്ന വിവരം വെള്ളിയാഴ്ചയാണ് പുറത്ത് വന്നത്. ബൾ​ഗേറിയാണ് അന്വേഷണം നടത്തുന്നത്. റിന്‍സണ്‍ ജോസിന്റെ ഉടമസ്ഥതയിൽ നോര്‍ട്ട ഗ്ലോബല്‍ ലിമിറ്റഡാണ് പേജറുകള്‍ ഹിസ്ബുള്ളയ്‌ക്ക് കൈമാറിയതെന്ന് പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമായി. ഹംഗറിയിലെ ബിഎസി കൺസൾട്ടിങ്ങിലാണ് പേജറുകൾ നിർമിച്ചതെന്നാണ് റിപ്പോർട്ട്. പേജറുകളുമായി ബന്ധപ്പെട്ട 15 കോടിയുടെ പണമിടാണ് റിൻസന്റെ കമ്പനി നടത്തിയത്.

2022 ഏപ്രിലിലാണ് നോര്‍ട്ട ഗ്ലോബല്‍ സ്ഥാപിതമായത്. ബൾ​ഗേറിയയിലെ സോഫിയ ആസ്ഥാനമായാണ് ഷെൽ കമ്പനിയുടെ പ്രവർത്തനം. റിൻസന്റെ കമ്പനിയിൽ ജീവനക്കാരില്ലെന്നും റസിഡൻഷ്യൽ വിലാസത്തിലാണ് കമ്പനി പ്രവർത്തിക്കുന്നതെന്നുമാണ് സൂചന. പേജർ സ്ഫോടനമുണ്ടായ ദിവസം മുതൽ റിൻസനെ കാണാനില്ലെന്നാണ് വിവരം.

Tags: Pager blastPager AttackRinson Jose
ShareTweetSendShare

More News from this section

ഭക്ഷണം നൽകിയില്ല; പൊള്ളലേൽപ്പിച്ചു; ഓട്ടിസം ബാധിച്ച ആറുവയസുകാരന് ക്രൂര മര്‍ദ്ദനം; രണ്ടാനമ്മ അറസ്റ്റിൽ

ഭർത്താവ് വീട്ടിൽ കൊണ്ടുവിട്ടു, പിന്നാലെ മടങ്ങിപ്പോയി ; നവവധു മുറിക്കുള്ളിൽ തൂങ്ങിമരിച്ച നിലയിൽ

നി​മി​ഷ​പ്രി​യ​യു​ടെ വ​ധ​ശി​ക്ഷ ബു​ധ​നാ​ഴ്ച ന​ട​പ്പാ​ക്കി​ല്ല; നീ​ട്ടി​വ​ച്ചെ​ന്ന് സ്ഥിരീകരിച്ച് കേന്ദ്രസർക്കാർ

ചിക്കൻപീസ് അധികമായി ചോദിച്ചു; യുവാവിനെ സുഹൃത്ത് കുത്തിക്കൊന്നു

പഠിക്കാൻ എന്ന് പേരിൽ ഫ്ലാറ്റ് വാടകയ്‌ക്കെടുത്തു; ലഹരി ഉപയോ​ഗവും വിൽപ്പനയും;. യുവതി ഉൾപ്പെടെ നാല് പേർ അറസ്റ്റിൽ

‘കോമ്രേഡ് പിണറായി വിജയൻ’ എന്ന ഇമെയിലിൽ നിന്നും ബോംബ് ഭീഷണി; സന്ദേശമെത്തിയത് ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ചിന് നേരെ

Latest News

വലിയ മനസുള്ള ആളാണെങ്കിൽ സ്വന്തം വീട്ടിൽ കൊണ്ടുപോയി ഭക്ഷണം നൽകൂ; തെരുവുനായകളുമായി ബന്ധപ്പെട്ട പരാതിയിൽ ഹർജിക്കാരനെ കുടഞ്ഞ് സുപ്രീംകോടതി

പ്രചരണങ്ങൾ വ്യാജം; സമൂസയ്‌ക്കും ജിലേബിക്കും മുന്നറിയിപ്പ് ലേബലുകൾ ആവശ്യമില്ല; പ്രസ്താവനയിറക്കി പിഐബി

മദ്രസാ വിദ്യാർത്ഥി ഹോസ്റ്റൽ മുറിയിൽ മരിച്ച നിലയിൽ ; ദുരൂഹത; അന്വേഷണം ആരംഭിച്ച് പൊലീസ്

ആനന്ദക്കണ്ണീരും അഭിമാനവും; ആക്സിയം-4 ദൗത്യം പൂർത്തിയാക്കിയ ശുഭാംശു ശുക്ലയുടെ തിരിച്ചുവരവ് ആഘോഷമാക്കി കുടുംബം

ഇന്ത്യയിലെ രണ്ടാമത്തെ വലിയ കേബിൾ പാലം കർണാടകയിലെ ശരാവതിയിൽ; ഉദ്‌ഘാടനം ചെയ്ത് കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി

“ആത്മസമർപ്പണവും ധൈര്യവും ഭാരതീയർക്ക് എന്നെന്നും പ്രചോദനം”; ശുഭാംശു ശുക്ലയെ അഭിനന്ദിച്ച് പ്രധാനമന്ത്രി

പഠിക്കാനുള്ള നോട്ട് തരാമെന്ന് പറഞ്ഞ് വിദ്യാർത്ഥിനിയെ വിളിപ്പിച്ചു, പിന്നാല പീഡനം, 2 കോളേജ് ലക്ചറർ ഉൾപ്പെടെ മൂന്ന് പേർ അറസ്റ്റിൽ

എന്തും വിളിച്ച് പറയാമെന്നാണോ? പ്രധാനമന്ത്രിയെയും RSSനെയും അധിക്ഷേപിച്ച് പോസ്റ്റിട്ട കാർട്ടൂണിസ്റ്റിന് സുപ്രീംകോടതിയുടെ ശകാരം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies