"ആദ്യം കഴുത്തിൽ ഷാൾ മുറുക്കി, മരിക്കാത്തതിനാൽ ചുറ്റിക കൊണ്ട് തലയ്ക്കടിച്ചു": ഭാവ വ്യത്യാസമില്ലാതെ ഷെമിയെ ആക്രമിച്ചതിനെ കുറിച്ച് വിശദീകരിച്ച് അഫാൻ
Friday, November 7 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • Latest News
  • Sports
  • Defence
  • Business
Home News Kerala

“ആദ്യം കഴുത്തിൽ ഷാൾ മുറുക്കി, മരിക്കാത്തതിനാൽ ചുറ്റിക കൊണ്ട് തലയ്‌ക്കടിച്ചു”: ഭാവ വ്യത്യാസമില്ലാതെ ഷെമിയെ ആക്രമിച്ചതിനെ കുറിച്ച് വിശദീകരിച്ച് അഫാൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 8, 2025, 10:42 am IST
FacebookTwitterWhatsAppTelegram

തിരുവനന്തപുരം: വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസിലെ പ്രതി അഫാന്റെ മൊഴിയുടെ വിശദാംശങ്ങൾ പുറത്ത്. ഉമ്മ ഷെമിയെ ആദ്യം ഷാൾ ഉപയോഗിച്ചാണ് കൊലപ്പെടുത്താൻ ശ്രമിച്ചതെന്നും മരിക്കാത്തതിനാൽ ചുറ്റിക കൊണ്ട് ആക്രമിച്ചെന്നും അഫാൻ പൊലീസിനോട് പറഞ്ഞു. യാതൊരു ഭാവവ്യത്യാസങ്ങളും ഇല്ലാതെയാണ് അഫാൻ അന്വേഷണ സംഘത്തിന് മൊഴി നൽകിയത്.

“ഉച്ചയ്‌ക്ക് 12 മണിയോടെയാണ് അമ്മയെ ആക്രമിക്കുന്നത്. വഴക്കിട്ട ശേഷം കഴുത്തിൽ ഷാൾ മുറുക്കി. ഉമ്മ മരിച്ചെന്ന് കരുതി വീട് പൂട്ടി ഇറങ്ങി. പിന്നീട് ചുറ്റിക വാങ്ങി നേരെ പാങ്ങോട് എത്തി ഉമ്മൂമ്മയെ കൊലപ്പെടുത്തി. അവിടെ നിന്ന് തിരികെ വീട്ടിലെത്തിയ വാതിൽ തുറന്നപ്പോൾ ഉമ്മ മരിച്ചിട്ടുണ്ടായിരുന്നില്ല. ചുറ്റിക കൊണ്ട് വീണ്ടും തലയ്‌ക്കടിച്ചുവെന്നും” അഫാൻ പറഞ്ഞു.

കഴിഞ്ഞ ദിവസം പ്രതിയെ പിതാവിന്റെ ഉമ്മ സൽമ ബീവിയുടെ പാങ്ങോടുള്ള വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തിയിരുന്നു. വീട്ടിലേക്ക് കയറാൻ ആദ്യം മടിച്ച അഫാൻ പൊലീസ് നിർബന്ധിച്ചതോടെ അകത്തേക്ക് കയറി നടന്ന കാര്യങ്ങൾ വിവരിച്ചു. 20 മിനിറ്റ് കൊണ്ട് തെളിവെടുപ്പ് പൂർത്തിയാക്കി. പിന്നീട് അഫാന്റെ വീട്ടിലെത്തിച്ചും തെളിവെടുപ്പ് നടന്നു.

അഫാനും കുടുംബത്തിനും 70 ലക്ഷം രൂപയുടെ കട ബാധ്യത ഉണ്ടായിരുന്നതായി അന്വേഷണ സംഘം സ്ഥിരീകരിച്ചു. അഫാന്റെയും ഉമ്മയുടെയും ഫോൺ പരിശോധിച്ചപ്പോഴാണ് കടബാധ്യതകളെ കുറിച്ച് വ്യക്തമായത്.

Tags: VENJARAMOODU MASS MURDERafanPANGODU
ShareTweetSendShare

More News from this section

ഭഗവാന്റെ 60 പവൻ സ്വർണം മോഷ്ടിച്ച മുൻ എക്സിക്യൂട്ടിവ് ഓഫീസർക്ക് ദേവസ്വം ബോർഡിന്റെ സംരക്ഷണം; വിനോദിനെ പിടികൂടാതെ പൊലീസിന്റെ ഒത്തുകളി

കൂട്ടത്തിലൊരാൾ മരിച്ചു എന്നറിഞ്ഞ ഉടൻ സംഭവസ്ഥലത്തു നിന്നും സുഹൃത്തുക്കൾ കാറിൽ രക്ഷപെട്ടു: മഹേഷ് തമ്പിയുടെ ദുരൂഹ മരണം അന്വേഷിക്കണമെന്ന ആവശ്യവുമായി നാട്ടുകാർ

മകന്റെ ചോറൂണിനിടെ യുവാവ് ജീവനൊടുക്കി; കടബാധ്യത കാരണം ജീവിതം അവസാനിപ്പിക്കുകയാണെന്ന് കുറിപ്പ് 

നിങ്ങളെ വിജയിയായി തിരഞ്ഞെടുത്തു അഭിനന്ദങ്ങൾ എന്ന് പറഞ്ഞ് സന്ദേശം വരും; ഇതെന്ത് സംഭവമാണെന്ന് എനിക്ക് അറിയില്ല; തന്റെ പേരിൽ സാമ്പത്തിക തട്ടിപ്പ് നടക്കുന്നതായി നടൻ ഗിന്നസ് പക്രു

അവാര്‍ഡ് കുതന്ത്രങ്ങള്‍ക്കെതിരെ സാംസ്‌കാരിക കേരളം പ്രതികരിക്കണം- തപസ്യ

ഫ്ലാറ്റിലെ ലഹരി ഉപയോഗം സമീർ താഹിറിന്റെ സമ്മതത്തോടെ; ഖാലിദ് റഹ്മാനും അഷ്റഫ് ഹംസയും പ്രതികളായ കഞ്ചാവ് കേസ്; എക്സൈസ് കുറ്റപത്രം സമർപ്പിച്ചു

Latest News

“ഭാരം എത്രയുണ്ട്…”; നടി ഗൗരി കിഷനോട് ഓൺലൈൻ മാദ്ധ്യമപ്രവർത്തകന്റെ ചോദ്യം, വിമർശിച്ച് ഖുശ്ബു

ആര്‍ത്തവം കഴിഞ്ഞോ എന്ന് അയാൾ ചോദിച്ചു? നെഞ്ചോട് ചേർത്ത് പിടിക്കും; മുൻ സെലക്ടർക്കെതിരേ ലൈംഗിക പീഡനാരോപണവുമായി ബംഗ്ലാദേശ് വനിതാ ക്രിക്കറ്റ് താരം

പുരുഷന്മാർക്ക് ഇടയ്‌ക്കിടെ ‘ ആർത്തവം’ വരണം: രശ്മിക മന്ദാന; ചേരിതിരിഞ്ഞ് നെറ്റിസൺമാർ

‘ഇ ഡി ലോകത്തിന് മാതൃക’; ഇന്ത്യയുടെ അന്വേഷണ ഏജൻസിയെ പ്രശംസിച്ച് ഫിനാൻഷ്യൽ ആക്ഷൻ ടാസ്‌ക് ഫോഴ്സ്

രക്തത്തിലെ പഞ്ചസാരയുടെ അളവ് എളുപ്പത്തിൽ കണ്ടെത്താൻ പുതിയ ഉപകരണം വികസിപ്പിച്ചെടുത്ത് ചെന്നൈ ഐഐടി

പൊതുസ്ഥലങ്ങളിൽ അലഞ്ഞുതിരിയുന്ന നായ്‌ക്കളെയും കന്നുകാലികളെയും നീക്കം ചെയ്യാൻ സുപ്രീം കോടതി ഉത്തരവ്

വന്ദേ മാതരത്തിന്റെ 150-ാം വാര്‍ഷികാഘോഷങ്ങൾക്ക് പ്രധാനമന്ത്രി നരേന്ദ്രമോദി തുടക്കം കുറിച്ചു , നാണയവും സ്റ്റാമ്പും പുറത്തിറക്കി

257 പേരുടെ രക്തം വീണ അൽ ഹുസൈനിയിലെ ഫ്ലാറ്റ്; മുംബൈ സ്ഫോടനത്തിന്റെ സൂത്രധാരൻ ടൈഗ‍ർ മേമന്റെയും കുടുംബത്തിന്റെയും  സ്വത്തുക്കൾ ലേലത്തിന്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies