നാലു തലമുറയുടെ കഥ പറഞ്ഞ അവകാശികള്‍
Friday, July 17 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Special

നാലു തലമുറയുടെ കഥ പറഞ്ഞ അവകാശികള്‍

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 14, 2020, 12:57 pm IST
FacebookTwitterWhatsAppTelegram

മലയാളത്തില്‍ ഒരുപാട് നോവലുകളുണ്ട് . എന്നാല്‍ മലയാളം നോവല്‍ രചനകളില്‍ തന്നെ ഏറ്റവും ബൃഹത്തായ സൃഷ്ടിയാണ് വിലാസിനി എന്ന തൂലിക നാമത്തില്‍ അറിയപ്പെടുന്ന എം.കുട്ടികൃഷ്ണ മേനോന്റെ  അവകാശികള്‍ എന്ന നോവല്‍. കേരളത്തില്‍ അദ്ധ്യാപകനായി ജോലി ചെയ്തിരുന്ന അദ്ദേഹം സിംഗപ്പൂരില്‍ പോയശേഷം അവിടെ ജോലി ചെയ്തിരുന്ന കാലത്ത് കണ്ട കാഴ്ചകളും ജീവിതവുമാണ് നാലു വാല്യങ്ങളിലായി പുറത്തിറക്കിയ അവകാശികള്‍ എന്ന നോവലില്‍ ഉള്ളത്. 3958 പേജുകളാണ് ഇതില്‍ ഉള്ളത്. 1970 ജൂണ്‍ ഒന്നിന് രചന ആരംഭിച്ച നോവല്‍ 1975 ൽ  പൂര്‍ത്തീകരിച്ചു . 1980 ലാണ് നോവല്‍ പ്രസിദ്ധീകരിച്ചത്. മലയാളത്തില്‍ മാത്രമല്ല മറ്റു ഇന്ത്യന്‍ ഭാഷകളില്‍ പോലും ഇത്തരത്തില്‍ ബൃഹത്തായ ഒരു രചന ഉണ്ടാകാനുള്ള സാധ്യത വളരെ കുറവാണ്.

നാല് തലമുറകളുടെ കഥയാണ് നോവലില്‍ 40 കഥാപാത്രങ്ങളുണ്ട്. അതില്‍ 10 കഥാപാത്രങ്ങളുടെ കാഴ്‌ച്ചപാടിലുടെയാണ് കഥയുടെ മുന്നോട്ടുപോകുന്നത്. നാലഞ്ചു മാസക്കാലം കൊണ്ടാണ് നോവലില്‍ വിവരിക്കുന്ന സംഭവങ്ങള്‍ നടക്കുന്നത്. അതില്‍ അനേക ദശകങ്ങളുടെ കഥ അനാവരണം ചെയ്യപ്പെടുന്നു. ഒരേ സംഭവത്തെ വിവിധ കഥാപാത്രങ്ങളുടെ കാഴ്‌ച്ചപാടിലുടെ നോക്കികാണുന്ന നോവലിന്റെ പശ്ചാത്തലം മലേഷ്യയാണ്.  സാങ്കല്പിക സൃഷ്ടിയായ തന്ചോന്ഗ് ബസാര്‍ എന്നീ നഗരങ്ങളിലാണ് പ്രധാന സംഭവങ്ങള്‍ നടക്കുന്നത്. കുടുംബ ബന്ധങ്ങളുടെ തകര്‍ച്ചയും അതുമൂലം ഉണ്ടാകുന്ന പ്രശ്നങ്ങളും പ്രതിസന്ധികളുമാണ് ഈ നോവലില്‍ തുറന്നുകാട്ടുന്നു. വേലുണ്ണിക്കുറുപ്പിന്റെ സ്വത്ത് ഭാഗിക്കുന്നതു സംബന്ധിച്ചുളള അവകാശത്തര്‍ക്കമാണ് നോവലിലെ മുഖ്യമായ വിഷയം.

മികച്ച നോവലിസ്റ്റും പ്രമുഖ പത്രപ്രവര്‍ത്തകനുമായിരുന്നു കൃഷ്ണകുട്ടിമേനോന്‍. നിറമുള്ള നിഴലുകള്‍, ചുണ്ടെലി, യാത്രാമുഖം, ഊഞ്ഞാല്‍ എന്നിവ പ്രധാന കൃതികളാണ്. കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ്, വയലാര്‍ അവാര്‍ഡ്, ഓടക്കുഴല്‍ പുരസ്‌കാരം എന്നിവ ലഭിച്ചിട്ടുണ്ട്. കൂടാതെ കേരള സാഹിത്യ അക്കാദമി കൃഷ്ണകുട്ടിമേനോന്റെ ഓര്‍മ്മയ്‌ക്കായി മികച്ച നോവല്‍ നിരൂപണ കൃതിയ്‌ക്ക്  വിലാസിനി പുരസ്‌കാരം നല്‍കി വരുന്നു.

ShareTweetSendShare

More News from this section

ജാലിയൻ വാലാബാഗ്: ബലിദാനങ്ങളുടെ ഒളിമങ്ങാത്ത ചരിത്രം……….

മെഹന്തി , ഹൽദി , സംഗീത്; വിവാഹങ്ങളുടെ അത്ഭുതലോകത്തേക്ക് കുതിച്ചുയർന്ന് ആധുനിക കേരളവും

രാമായണമാസവും ദശപുഷ്പങ്ങളും; അറിയാം ഓരോന്നിന്റെയും ഗുണങ്ങൾ

ഹണിമൂണിനിടെ കാണാതായ യുവാവിനെ വകവരുത്തിയത്! ഭാര്യയും കാമുകനും ചേർന്ന് കൊന്ന് കൊക്കയിൽ തള്ളി; പ്രതികൾ പിടിയിൽ

22 വയസും ഒരുമാസവും മൂന്നു ദിവസവും! നദാലിനൊപ്പം ചരിത്ര പുസ്തകത്തിലേക്ക് അൽകാരസും, പുതുയു​ഗ പിറവി

വിവാഹതട്ടിപ്പിൽ അവൾ മഹാറാണി! 11-ാം മാം​ഗല്യത്തിന് ഒരുങ്ങവെ രേഷ്മയെ തൂക്കി പാെലീസ്; നുണയിൽ മെനഞ്ഞ കഥകളിൽ വീണത് നിരവധിപേർ

Latest News

മുണ്ടൂരില്‍ നിയന്ത്രണംവിട്ട ലോറി വിദ്യാര്‍ഥികള്‍ക്കിടയിലേക്ക് ഇടിച്ചുകയറി; ഒരാള്‍ മരിച്ചു, നാല് പേര്‍ക്ക് പരിക്ക്

‘മേക്ക് ഇന്‍ ഇന്ത്യ’ക്ക് വന്‍ കരുത്ത്; അത്യാധുനിക T-90MS യുദ്ധടാങ്ക് ഇന്ത്യയില്‍ നിര്‍മ്മിക്കാന്‍ റഷ്യയുടെ ഓഫര്‍

ഓണ്‍ലൈന്‍ ഗെയിമിലൂടെ യുവാക്കളെ ഭീകരവാദത്തിലേക്ക്; പാക് ശൃംഖലയുടെ വന്‍ ഗൂഢാലോചന തകര്‍ത്ത് എടിഎസ്

പ്ലസ് വണ്‍ പരീക്ഷാഫലം പ്രഖ്യാപിച്ചു; 62.01% വിജയശതമാനം; മുന്‍വര്‍ഷത്തേക്കാള്‍ വിജയശതമാനം കൂടുതല്‍

അര്‍ജന്റീന-സ്പെയിന്‍ ഫൈനലില്‍ വിസില്‍ മുഴക്കുക സ്ലാവ്കോ വിന്‍ചിച്ച്; ആരാണ് ഈ വിവാദ റഫറി?

ആയിരം മെഗാവാട്ടിന്റെ കുറവ്; വൈദ്യുതി നിയന്ത്രണം തുടരും, ലോകകപ്പ് ഫൈനലിന് പ്രത്യേക ക്രമീകരണം

ബംഗ്ലാദേശില്‍ നിന്ന് അനധികൃത കുടിയേറ്റം; മനുഷ്യക്കടത്ത്, വ്യാജ തിരിച്ചറിയല്‍ രേഖ നിര്‍മാണം, ഹവാല ഇടപാടുകള്‍; രാജ്യവ്യാപക മാഫിയ ശൃംഖലയെ പിടികൂടി ഇഡി

കള്ളാടി ദുരന്തം: മുന്നറിയിപ്പുകള്‍ അവഗണിച്ചു; സംസ്ഥാനത്തിന് ഗുരുതര വീഴ്ചയെന്ന് അമിക്കസ് ക്യൂറി റിപ്പോര്‍ട്ട്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies