വിനോദസഞ്ചാരികൾക്ക് പ്രിയപ്പെട്ട വിവേകാനന്ദപ്പാറ
Friday, November 7 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • Latest News
  • Sports
  • Defence
  • Business
Home Culture

വിനോദസഞ്ചാരികൾക്ക് പ്രിയപ്പെട്ട വിവേകാനന്ദപ്പാറ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 13, 2020, 12:44 pm IST
FacebookTwitterWhatsAppTelegram

ഭാരതത്തിലെ കന്യാകുമാരിയിലെ വാവതുറൈ എന്ന പ്രദേശത്താണ് ഭൂമിശാസ്ത്രപരമായി അത്ഭുതങ്ങൾ നിറഞ്ഞ വിവേകാനന്ദപ്പാറ സ്ഥിതി ചെയ്യുന്നത് . എല്ലാ വർഷവും ലക്ഷകണക്കിന് വിനോദസഞ്ചാരികൾ എത്തുന്ന ഒരു വിനോദ സഞ്ചാര പ്രദേശം കൂടിയാണിത് .

ബംഗാൾ ഉൾക്കടൽ , അറേബ്യൻ സമുദ്രം , ഇന്ത്യൻ മഹാസമുദ്രം എന്നിവയുടെ സംഗമസ്ഥാനം കൂടിയായ ഈ സ്ഥലത്തിന്റെ ഭംഗി ആസ്വദിക്കാനും കൂടാതെ വിവേകാനന്ദ സ്വാമിക്ക് ജ്ഞാനോദയം സിദ്ധിച്ചത് , ഈ സമുദ്രങ്ങളുടെ സംഗമസ്ഥലത്തുള്ള പാറയിൽ ഇരുന്നപ്പോഴാണ് എന്നുള്ള കാര്യം കൊണ്ട് കൂടിയാണ് ഓരോ വർഷവും ഇത്രയധികം വിനോദസഞ്ചാരികൾ ഇവിടം സന്ദർശിക്കാൻ എത്തി ചേരുന്നത് .

നൂറ്റിഅറുപതു ദശലക്ഷം വർഷങ്ങൾക്ക് മുൻപ് വൻഭൂഖണ്ഡമായിരുന്ന ഗോണ്ട്വാനലാൻഡ് ഭാരതം , ഓസ്ട്രേലിയ , അന്റാർട്ടിക്ക എന്ന ഭൂഖണ്ഡങ്ങളായി വേർപിരിഞ്ഞത് വിവേകാനന്ദ പാറയിരിക്കുന്ന സംഗമസ്ഥാനത്ത് വെച്ചായിരുന്നു എന്നാണ് ചരിത്ര രേഖകൾ പറയുന്നത് . ഇന്ത്യൻ എഴുത്തുകാരനായ പ്രണയ് ലാലിന്റെ പുസ്തകമായ “ഇൻഡിക്ക “യിൽ അദ്ദേഹം ഈ പ്രക്രിയ എങ്ങിനെ സംഭവിച്ചു എന്ന് സംക്ഷിപ്തമായി വിശദീകരിക്കുകയും കൂട്ടത്തിൽ ഇങ്ങിനെ ഒരു വാചകം എഴുതി ചേർക്കുകയും ചെയ്തിരിക്കുന്നു ” ഭൗമശാസ്ത്രജ്ഞർ വിവേകാനന്ദ റോക്ക് മെമ്മോറിയലിനെ ഗോണ്ട്വാന ജംഗ്ഷൻ എന്ന് വിളിക്കുന്നതിന്‌ കാരണം ഒരിക്കൽ ഇന്ത്യ , മഡഗാസ്കർ ശ്രീലങ്ക, കിഴക്കൻ അന്റാർട്ടിക്ക, ഓസ്‌ട്രേലിയ എന്നിവ ചേർന്ന് കിടന്നിരുന്നു എന്നുള്ളതിന്റെ സൂചനകൾ ഇവിടെ നിന്ന് ലഭ്യമാണ് എന്നുള്ളത് കൊണ്ടാണ് “.

1962 ൽ സ്വാമി വിവേകാനന്ദന്റെ നൂറാം ജന്മവാർഷികത്തിൽ , ഒരു കൂട്ടം ആളുകൾ കന്യാകുമാരി എന്ന കമ്മിറ്റി രൂപീകരിക്കുകയും , പാറക്ക് മുകളിലായി ഒരു സ്മാരകവും , കരയിൽ നിന്ന് അവിടേക്കു ഒരു പാലവും നിർമ്മിക്കാൻ തീരുമാനം എടുക്കുകയും ചെയ്തു . ഇതേ അവസരത്തിൽ തന്നെ ചെന്നൈയിൽ ഉള്ള രാമകൃഷ്ണ മിഷനും ഇങ്ങിനെ ഒരു പദ്ധതി തയ്യാറാക്കുക ഉണ്ടായി .

എന്നാൽ ഹിന്ദുക്കളും ക്രിസ്ത്യാനികളും തമ്മിലുള്ള തർക്കത്തിനൊടുവിൽ , സ്മാരകം പണിയുന്നത് കോടതി തടയുകയും , അത് വിവേകാനന്ദപ്പാറയാണ് എന്നതിനുള്ള ഒരു രേഖ സ്ഥാപിക്കാൻ ഉത്തരവിടുകയും ചെയ്തു . 1964 മുതൽ ഒൻപതു വർഷത്തെ പോരാട്ടത്തിനൊടുവിലാണ് വിവേകാനന്ദ കേന്ദ്രം എന്ന സ്വപ്നം സാക്ഷാത്കരിക്കപ്പെട്ടത് . സ്വാമി വിവേകാനന്ദന്റെ നൂറ്റി എട്ടാമത്തെ ജന്മദിന വാർഷികത്തോടനുബന്ധിച്ചാണ് ഔദ്യോഗികമായി വിവേകാനന്ദ കേന്ദ്രം സ്ഥാപിതമായത് . അന്നത്തെ ദിവസം സന്യാസികൾ അല്ലാത്ത ഒരു കൂട്ടം ജനങ്ങളുടെ പരിശ്രമത്തിന്റെ ഫലമായി ഉയർന്ന സ്മാരകത്തിന് മുകളിൽ “ഓം ” എന്നെഴുതിയ കുങ്കുമ നിറത്തിലുള്ള പതാക ഉയർത്തുകയുണ്ടായി .

ഐക്യത്തിന്റെയും വിശുദ്ധിയുടെയും സംഗമമായ കന്യാകുമാരിയിൽ , ഭാരത്തിന്റെ ഐക്യ അഭിലാഷത്തിന്റെ മറ്റൊരു പ്രതീകമാണ് വിവേകാനന്ദപ്പാറ മെമ്മോറിയൽ .രാജ്യത്തിന്റെ സന്തോഷകരവും ആകർഷണീയവുമായ എല്ലാ വാസ്തുവിദ്യ സൗന്ദര്യങ്ങളുടെ സംഗമം കൂടിയാണ് ഈ സ്മാരകം .

ഭാരതത്തിലെ ഐക്യം ആഗ്രഹിക്കുന്ന ഓരോ വ്യക്തികളുടെയും സ്വപ്ന സാക്ഷാത്കാരം കൂടിയാണ് ഈ സ്മാരകം .

 

 

Tags: Swami VivekanandaVivekananda Rock Memorial
ShareTweetSendShare

Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അശ്ലീലവും അസഭ്യവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക; ഇത്തരം അഭിപ്രായങ്ങള്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.

More News from this section

ശബരിമല സീസൺ; കന്യാകുമാരി ക്ഷേത്രം തുറന്നിരിക്കുന്ന സമയം ഒരു മണിക്കൂർ കൂടി നീട്ടി

ദീപാവലി 2025 : പ്രകാശത്തിന്റെ പാതയിൽ ഇന്ത്യ

ഐശ്വര്യ ലബ്ധിക്കായി വരലക്ഷ്മി വ്രതം; ഇക്കൊല്ലത്തെ വ്രത ദിനം ഓഗസ്റ്റ് 08 വെള്ളിയാഴ്ച; അറിയേണ്ടതെല്ലാം

ഇരുപത് കോടി നാമജപ പൂർണതയിൽ സഹസ്രനാമജപയജ്ഞം; ശനിയാഴ്ച വടക്കേനടയിൽ സമർപ്പണസഭ

കാത്തിരിപ്പ് സമയം കുറയും; ഭക്തർക്കായി പുതിയ ശ്രീവാണി ദർശന ടിക്കറ്റ് കേന്ദ്രം ആരംഭിച്ച് തിരുമല തിരുപ്പതി ദേവസ്ഥാനം

യോഗയിലൂടെ കൂടുതല്‍ കാലം ജീവിക്കാനാകുമോ? പഠനങ്ങള്‍ പറയുന്നതെന്ത്?

Latest News

“ഭാരം എത്രയുണ്ട്…”; ​നടി ​ഗൗരി കിഷനോട് ഓൺലൈൻ മാദ്ധ്യമപ്രവർത്തകന്റെ ചോദ്യം, വിമർശിച്ച് ഖുശ്ബു

ആര്‍ത്തവം കഴിഞ്ഞോ എന്ന് അയാൾ ചോദിച്ചു? നെഞ്ചോട് ചേർത്ത് പിടിക്കും; മുൻ സെലക്ടർക്കെതിരേ ലൈംഗിക പീഡനാരോപണവുമായി ബംഗ്ലാദേശ് വനിതാ ക്രിക്കറ്റ് താരം

ഭ​ഗവാന്റെ 60 പവൻ സ്വർണം മോഷ്ടിച്ച മുൻ എക്സിക്യൂട്ടിവ് ഓഫീസർക്ക് ദേവസ്വം ബോർഡിന്റെ സംരക്ഷണം; വിനോദിനെ പിടികൂടാതെ പൊലീസിന്റെ ഒത്തുകളി

പുരുഷന്മാർക്ക് ഇടയ്‌ക്കിടെ ‘ ആർത്തവം’ വരണം: രശ്മിക മന്ദാന; ചേരിതിരിഞ്ഞ് നെറ്റിസൺമാർ

മകന്റെ ചോറൂണിനിടെ യുവാവ് ജീവനൊടുക്കി; കടബാധ്യത കാരണം ജീവിതം അവസാനിപ്പിക്കുകയാണെന്ന് കുറിപ്പ് 

‘ഇ ഡി ലോകത്തിന് മാതൃക’; ഇന്ത്യയുടെ അന്വേഷണ ഏജൻസിയെ പ്രശംസിച്ച് ഫിനാൻഷ്യൽ ആക്ഷൻ ടാസ്‌ക് ഫോഴ്സ്

രക്തത്തിലെ പഞ്ചസാരയുടെ അളവ് എളുപ്പത്തിൽ കണ്ടെത്താൻ പുതിയ ഉപകരണം വികസിപ്പിച്ചെടുത്ത് ചെന്നൈ ഐഐടി

നിങ്ങളെ വിജയിയായി തിരഞ്ഞെടുത്തു അഭിനന്ദങ്ങൾ എന്ന് പറഞ്ഞ് സന്ദേശം വരും; ഇതെന്ത് സംഭവമാണെന്ന് എനിക്ക് അറിയില്ല; തന്റെ പേരിൽ സാമ്പത്തിക തട്ടിപ്പ് നടക്കുന്നതായി നടൻ ഗിന്നസ് പക്രു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies