ട്രംപിന്റെ ഇംപീച്ച്‌മെന്റ്: നടപടികൾ ഇങ്ങനെ; ക്യാപ്പിറ്റോളിലെ പ്രക്രിയ ഒരാഴ്ച നീളും
Saturday, November 8 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • Latest News
  • Sports
  • Defence
  • Business
Home News

ട്രംപിന്റെ ഇംപീച്ച്‌മെന്റ്: നടപടികൾ ഇങ്ങനെ; ക്യാപ്പിറ്റോളിലെ പ്രക്രിയ ഒരാഴ്ച നീളും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 9, 2021, 11:45 am IST
FacebookTwitterWhatsAppTelegram

വാഷിംഗ്ടൺ: യുഎസ് മുൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ഇംപീച്ച്‌മെന്റ് നടപടികളുടെ രീതികൾ അന്താരാഷ്‌ട്ര മാദ്ധ്യമങ്ങൾ പുറത്തുവിട്ടു. ഇംപീച്ച്‌മെന്റ്  നടപടി തുടങ്ങിയ സാഹചര്യത്തിൽ ഒരാഴ്ചയോളം നിരവധി വാദങ്ങളും ചർച്ചകളും ക്യാപിറ്റോളിൽ അരങ്ങേറും. ഇതിനിടെ എതിർവാദങ്ങളുമായി റിപ്പബ്ലിക്കൻ അണികളും അഭിഭാഷകരും രംഗത്തെത്തി. ക്യാപ്പിറ്റോൾ ആക്രമണം മുന്നേ ആസുത്രണം ചെയ്ത ഒരു സംഘം ചെയ്തതാണെന്നും ട്രംപ് അന്നേ ദിവസം പരിപാടിയിൽ പ്രസംഗിച്ചു എന്നേയുള്ളുവെന്നുമാണ് സാങ്കേതിക വാദമായി ഉന്നയിക്കുന്നത്. ഒപ്പം ട്രംപ് നിലവിൽ ഔദ്യോഗിക ചുമതലയിലുള്ള ആളല്ലെന്നും വെറുമൊരു പൗരനെ സഭയിൽ വിളിച്ചുവരുത്തി ഇംപീച്ച് ചെയ്യുക എന്നത് വിരോധാഭാസമാണെന്നുമാണ് അഭിഭാഷകർ വാദിക്കുന്നത്.

ട്രംപിനെ ഇംപീച്ച് ചെയ്യുന്നതിൽ ഭരണഘടനാ വിരുദ്ധതയുണ്ടെന്ന വാദം ഡെമോക്രാറ്റുകൾ തള്ളുന്നു. 1876ൽ യുദ്ധകാലഘട്ടത്തിലെ ഉദ്യോഗസ്ഥന്റെ അഴിമതിക്കെതിരെ അദ്ദേഹം വിരമിച്ച ശേഷമാണ് ഇംപീച്ച്‌മെന്റ് നടപടിയു ണ്ടായതെന്ന് മുൻ അനുഭവം മുന്നോട്ട് വയ്‌ക്കുകയാണ്. ട്രംപിനെതിരെ നടപടി സ്ഥിരീകരിച്ചാൽ ഇനിയൊരിക്കലും സുപ്രധാന ചുമതലകളിലൊന്നും നിയമിക്കാൻ സാധിക്കില്ല. ഇതു തന്നെയാണ് ഏറ്റവും മികച്ച ശിക്ഷയെന്നാണ് ഡെമോക്രാറ്റുകൾ പറയുന്നത്.

അമേരിക്കയുടെ ഭരണഘടനയനുസരിച്ച് സഭ ആദ്യം വോട്ട് ചെയ്യുകയും തുടർന്ന സെനറ്റ് വിചാരണ ആരംഭിക്കുകയും ചെയ്യും എന്നതാണ്. ഹാജരായിട്ടുള്ള സെനറ്റംഗങ്ങളിൽ  മൂന്നിൽ രണ്ടു ശതമാനം അംഗങ്ങൾക്കും വിചാരണ നടത്താം. ആകെ ഒൻപത് ഇംപീച്ച്‌മെന്റ് മാനേജർമാരെയാണ് സഭ ചുമതലയേൽപ്പിച്ചി രിക്കുന്നത്. എത്ര സമയം വിചാരണ നടക്കുന്നുവോ അത്രതന്നെ സമയം ട്രംപിനും തന്റെ വാദം നിരത്താൻ സമയം ലഭിക്കും.

സുപ്രിംകോടതി ചീഫ് ജസ്റ്റിസാണ് ഇംപീച്ച്‌മെന്റ് നടപടിയിൽ അദ്ധ്യക്ഷ സ്ഥാനത്ത് ഇരിക്കേണ്ടത്. എന്നൽ ട്രംപ് നിലവിൽ പ്രസിഡന്റല്ലാത്തതിനാൽ ഏറ്റവും മുതിർന്ന സെനറ്ററായ പാട്രിക് ലേയാണ് അദ്ധ്യക്ഷൻ. ഒരാഴ്ച നീണ്ടു നിൽക്കുന്ന നടപടിയാണ് അമേരിക്കയിലെ ഇംപീച്ച്‌മെന്റ്. 16 മണിക്കൂർ വീതം ഇരുവിഭാഗം അഭിഭാഷ കർക്കും ലഭിക്കും. ഒരു ദിവസം 8 മണിക്കൂറാണ് വാദത്തിനുള്ള സമയം. തുടർന്ന് സെനറ്റർമാർക്ക് ചോദ്യങ്ങളാവാം. തുടർന്ന് നിയമപരമായ വോട്ടിംഗും നടക്കും. അനുകൂലിച്ചും പ്രതികൂലിച്ചും വോട്ട് ചെയ്യാനാണ് അവസരം.

ട്രംപിന്റെ അഭിഭാഷകർ വെള്ളിയാഴ്ചയും ശനിയാഴ്ചയും വാദിക്കും. അടുത്തയാഴ്ചമാത്രമാണ് തുടർന്ന് തീരുമാനം ഉണ്ടാകു. മുമ്പ് ഉക്രയിൻ വിഷയത്തിൽ ട്രംപ് തന്റെ ഔദ്യോഗിക അധികാരം ദുരുപയോഗം ചെയ്ത് ജോ ബൈഡനെതിരെ അന്വേഷണം നടത്താൻ തീരുമാനിച്ചതിനെതിരെയാണ് ഇംപീച്ച്‌മെന്റ് നടന്നത്. നിലവിൽ നടക്കുന്ന ഇംപീച്ച്‌മെന്റ് നടപടിയിൽ സെനറ്റർമാർ തന്നെ സാക്ഷ്യംവഹിച്ചാൽ മതിയെന്നാണ് ഡെമോക്രാറ്റ് അംഗങ്ങളുടെ തീരുമാനം.

Tags: IMPEACHMENTtrump US
ShareTweetSendShare

Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അശ്ലീലവും അസഭ്യവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക; ഇത്തരം അഭിപ്രായങ്ങള്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.

More News from this section

“സ്ത്രീവിരുദ്ധത പ്രകടിപ്പിച്ച വ്യക്തിയോടൊപ്പം വേദി പങ്കിടില്ല”; രാഹുൽ മാങ്കൂട്ടത്തിൽ പങ്കെടുത്ത പരിപാടിയിൽ നിന്ന് ബിജെപി കൗൺസിലര്‍ ഇറങ്ങിപ്പോയി

“മന്ത്രിസഭാ തീരുമാനം അട്ടിമറിച്ച ധനമന്ത്രി രാജിവയ്‌ക്കണം”: എൻ.ജി. ഒ. സംഘ്

“ആർജെ‍ഡിയുടെ പ്രകടനപത്രികയിൽ കോൺ​ഗ്രസിന് പോലും വിശ്വാസമില്ല; അതിലുള്ളത് മുഴുവൻ നുണകളും പൊള്ളയായ വാ​ഗ്ദാനങ്ങളും മാത്രം”: ആഞ്ഞടിച്ച് പ്രധാനമന്ത്രി

പാകിസ്ഥാൻ നിയമവിരുദ്ധമായി ആണവായുധങ്ങൾ പരീക്ഷിച്ചുവെന്ന് രൺധീർ ജയ്സ്വാൾ; പ്രതികരണം ട്രംപിന്റെ പരാമർശത്തിന് പിന്നാലെ

“ആത്മവിശ്വാസവും പ്രയത്നവും പ്രശംസനീയം”, രസകരമായ ചോദ്യങ്ങളും ഉത്തരങ്ങളുമായി 2 മണിക്കൂറോളം നീണ്ട കൂടിക്കാഴ്ച, പ്രധാനമന്ത്രിയുമായി സംവദിച്ച് ലോകകപ്പ് കിരീടം നേടിയ വനിതാ ക്രിക്കറ്റ് ടീം

ശബരിമല സ്വർണക്കൊള്ള ; തിരുവിതാംകൂർ ദേവസ്വം ബോർഡ് ഭരണസമിതിയെ മാറ്റും, പ്രശാന്തിനെ വീണ്ടും നിയമിക്കില്ലെന്ന് തീരുമാനം

Latest News

പുരാവസ്തു തട്ടിപ്പ് കേസിലെ പ്രതി മോൻസൻ മാവുങ്കലിന്റെ വീട്ടിൽ വൻ മോഷണം; 20 കോടിയുടെ വസ്തുക്കൾ നഷ്ടമായി

ചെറിയ ഷാംപൂ പാക്കറ്റുകൾ നിരോധിച്ചു; രാസ കുങ്കുമത്തിന്റെ വിൽപനയും ഹൈക്കോടതി തടഞ്ഞു

വെള്ളിയാഴ്ച പ്രാർത്ഥനയ്‌ക്കിടെ പള്ളിയിൽ സ്ഫോടനം; 55 ഓളം വിദ്യർത്ഥികൾക്ക് പരിക്കേറ്റു

കൊല്ലത്ത് തെരുവുനായ ആക്രമണം; ഏഴ് പേർക്ക് കടിയേറ്റു; നായയെ നാട്ടുകാർ തല്ലിക്കൊന്നു

മകനൊപ്പം പോകവെ ബൈ​ക്കി​ന്റെ ടയറിൽ സാ​രി കു​രു​ങ്ങി; വീ​ട്ട​മ്മ​യ്‌ക്ക് ദാ​രു​ണാ​ന്ത്യം

“ഭാരം എത്രയുണ്ട്…”; ​നടി ​ഗൗരി കിഷനോട് ഓൺലൈൻ മാദ്ധ്യമപ്രവർത്തകന്റെ ചോദ്യം, വിമർശിച്ച് ഖുശ്ബു

ആര്‍ത്തവം കഴിഞ്ഞോ എന്ന് അയാൾ ചോദിച്ചു? നെഞ്ചോട് ചേർത്ത് പിടിക്കും; മുൻ സെലക്ടർക്കെതിരേ ലൈംഗിക പീഡനാരോപണവുമായി ബംഗ്ലാദേശ് വനിതാ ക്രിക്കറ്റ് താരം

ഭ​ഗവാന്റെ 60 പവൻ സ്വർണം മോഷ്ടിച്ച മുൻ എക്സിക്യൂട്ടിവ് ഓഫീസർക്ക് ദേവസ്വം ബോർഡിന്റെ സംരക്ഷണം; വിനോദിനെ പിടികൂടാതെ പൊലീസിന്റെ ഒത്തുകളി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies