ട്രംപിന്റെ ഇംപീച്ച്‌മെന്റ്: നടപടികൾ ഇങ്ങനെ; ക്യാപ്പിറ്റോളിലെ പ്രക്രിയ ഒരാഴ്ച നീളും
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

ട്രംപിന്റെ ഇംപീച്ച്‌മെന്റ്: നടപടികൾ ഇങ്ങനെ; ക്യാപ്പിറ്റോളിലെ പ്രക്രിയ ഒരാഴ്ച നീളും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 9, 2021, 11:45 am IST
FacebookTwitterWhatsAppTelegram

വാഷിംഗ്ടൺ: യുഎസ് മുൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ഇംപീച്ച്‌മെന്റ് നടപടികളുടെ രീതികൾ അന്താരാഷ്‌ട്ര മാദ്ധ്യമങ്ങൾ പുറത്തുവിട്ടു. ഇംപീച്ച്‌മെന്റ്  നടപടി തുടങ്ങിയ സാഹചര്യത്തിൽ ഒരാഴ്ചയോളം നിരവധി വാദങ്ങളും ചർച്ചകളും ക്യാപിറ്റോളിൽ അരങ്ങേറും. ഇതിനിടെ എതിർവാദങ്ങളുമായി റിപ്പബ്ലിക്കൻ അണികളും അഭിഭാഷകരും രംഗത്തെത്തി. ക്യാപ്പിറ്റോൾ ആക്രമണം മുന്നേ ആസുത്രണം ചെയ്ത ഒരു സംഘം ചെയ്തതാണെന്നും ട്രംപ് അന്നേ ദിവസം പരിപാടിയിൽ പ്രസംഗിച്ചു എന്നേയുള്ളുവെന്നുമാണ് സാങ്കേതിക വാദമായി ഉന്നയിക്കുന്നത്. ഒപ്പം ട്രംപ് നിലവിൽ ഔദ്യോഗിക ചുമതലയിലുള്ള ആളല്ലെന്നും വെറുമൊരു പൗരനെ സഭയിൽ വിളിച്ചുവരുത്തി ഇംപീച്ച് ചെയ്യുക എന്നത് വിരോധാഭാസമാണെന്നുമാണ് അഭിഭാഷകർ വാദിക്കുന്നത്.

ട്രംപിനെ ഇംപീച്ച് ചെയ്യുന്നതിൽ ഭരണഘടനാ വിരുദ്ധതയുണ്ടെന്ന വാദം ഡെമോക്രാറ്റുകൾ തള്ളുന്നു. 1876ൽ യുദ്ധകാലഘട്ടത്തിലെ ഉദ്യോഗസ്ഥന്റെ അഴിമതിക്കെതിരെ അദ്ദേഹം വിരമിച്ച ശേഷമാണ് ഇംപീച്ച്‌മെന്റ് നടപടിയു ണ്ടായതെന്ന് മുൻ അനുഭവം മുന്നോട്ട് വയ്‌ക്കുകയാണ്. ട്രംപിനെതിരെ നടപടി സ്ഥിരീകരിച്ചാൽ ഇനിയൊരിക്കലും സുപ്രധാന ചുമതലകളിലൊന്നും നിയമിക്കാൻ സാധിക്കില്ല. ഇതു തന്നെയാണ് ഏറ്റവും മികച്ച ശിക്ഷയെന്നാണ് ഡെമോക്രാറ്റുകൾ പറയുന്നത്.

അമേരിക്കയുടെ ഭരണഘടനയനുസരിച്ച് സഭ ആദ്യം വോട്ട് ചെയ്യുകയും തുടർന്ന സെനറ്റ് വിചാരണ ആരംഭിക്കുകയും ചെയ്യും എന്നതാണ്. ഹാജരായിട്ടുള്ള സെനറ്റംഗങ്ങളിൽ  മൂന്നിൽ രണ്ടു ശതമാനം അംഗങ്ങൾക്കും വിചാരണ നടത്താം. ആകെ ഒൻപത് ഇംപീച്ച്‌മെന്റ് മാനേജർമാരെയാണ് സഭ ചുമതലയേൽപ്പിച്ചി രിക്കുന്നത്. എത്ര സമയം വിചാരണ നടക്കുന്നുവോ അത്രതന്നെ സമയം ട്രംപിനും തന്റെ വാദം നിരത്താൻ സമയം ലഭിക്കും.

സുപ്രിംകോടതി ചീഫ് ജസ്റ്റിസാണ് ഇംപീച്ച്‌മെന്റ് നടപടിയിൽ അദ്ധ്യക്ഷ സ്ഥാനത്ത് ഇരിക്കേണ്ടത്. എന്നൽ ട്രംപ് നിലവിൽ പ്രസിഡന്റല്ലാത്തതിനാൽ ഏറ്റവും മുതിർന്ന സെനറ്ററായ പാട്രിക് ലേയാണ് അദ്ധ്യക്ഷൻ. ഒരാഴ്ച നീണ്ടു നിൽക്കുന്ന നടപടിയാണ് അമേരിക്കയിലെ ഇംപീച്ച്‌മെന്റ്. 16 മണിക്കൂർ വീതം ഇരുവിഭാഗം അഭിഭാഷ കർക്കും ലഭിക്കും. ഒരു ദിവസം 8 മണിക്കൂറാണ് വാദത്തിനുള്ള സമയം. തുടർന്ന് സെനറ്റർമാർക്ക് ചോദ്യങ്ങളാവാം. തുടർന്ന് നിയമപരമായ വോട്ടിംഗും നടക്കും. അനുകൂലിച്ചും പ്രതികൂലിച്ചും വോട്ട് ചെയ്യാനാണ് അവസരം.

ട്രംപിന്റെ അഭിഭാഷകർ വെള്ളിയാഴ്ചയും ശനിയാഴ്ചയും വാദിക്കും. അടുത്തയാഴ്ചമാത്രമാണ് തുടർന്ന് തീരുമാനം ഉണ്ടാകു. മുമ്പ് ഉക്രയിൻ വിഷയത്തിൽ ട്രംപ് തന്റെ ഔദ്യോഗിക അധികാരം ദുരുപയോഗം ചെയ്ത് ജോ ബൈഡനെതിരെ അന്വേഷണം നടത്താൻ തീരുമാനിച്ചതിനെതിരെയാണ് ഇംപീച്ച്‌മെന്റ് നടന്നത്. നിലവിൽ നടക്കുന്ന ഇംപീച്ച്‌മെന്റ് നടപടിയിൽ സെനറ്റർമാർ തന്നെ സാക്ഷ്യംവഹിച്ചാൽ മതിയെന്നാണ് ഡെമോക്രാറ്റ് അംഗങ്ങളുടെ തീരുമാനം.

Tags: IMPEACHMENTtrump US
ShareTweetSendShare

More News from this section

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

മീന്‍ ഫ്രൈയുടെ രുചിയെ ചൊല്ലി തര്‍ക്കം; ഷെഫിനെ കത്തിയെടുത്ത് വെട്ടിയെന്ന് പരാതി, ഹോട്ടല്‍ ഉടമക്കെതിരെ കേസ്

ചികിത്സ എന്ന പേരിൽ പിണറായി വിജയൻ വിദേശരാജ്യങ്ങളിൽ പോകുന്നത് ബിസിനസ് ആവശ്യങ്ങൾക്ക്; യൂറോപ്പ് മുതൽ മിഡിൽ ഈസ്റ്റ് വരെ നിക്ഷേപം: സ്വപ്ന സുരേഷ്

പാറ്റകൾക്ക് ഐക്യദാർഢ്യം എന്ന പേരിൽ തിരുവനന്തപുരം ഫൈൻ ആർട്സ് കോളേജിൽ പ്രധാനമന്ത്രിയെ അധിക്ഷേപിച്ച് പോസ്റ്റർ; ദേശവിരുദ്ധതയെ ന്യായീകരിച്ച് പ്രിൻസിപ്പൽ

വിദേശ റിക്രൂട്ട്മെന്റ് രംഗത്ത് വിശ്വാസത്തിന്റെ പത്ത് വർഷങ്ങൾ; ഇത് ആംസ്റ്റർ ഇമിഗ്രേഷന്റെയും ഒപ്പം പാർവതി മായ ഷാജിയുടെയും വിജയയാത്ര

Latest News

ഇനി ഇന്റര്‍നെറ്റ് വേണ്ട! ഓഫ്ലൈനിലും UPI പേയ്മെന്റ്; ഇന്ത്യയുടെ ഡിജിറ്റല്‍ പേയ്മെന്റില്‍ വന്‍ ചുവടുവെപ്പ്

ഫോക്ലന്‍ഡ് ബാനര്‍ തിരിച്ചടിയാകുമോ? അര്‍ജന്റീന താരങ്ങളുടെ യു.കെ. വിസ റദ്ദാക്കാന്‍ നീക്കം

ഫൈനലിലെ കൂട്ടത്തല്ല് തിരിച്ചടിയായി; അര്‍ജന്റീന താരങ്ങള്‍ക്കെതിരെ ഫിഫ അന്വേഷണം, വിലക്ക് വരെ നേരിടേണ്ടി വന്നേക്കും

ചുവപ്പില്‍ മുങ്ങി മാഡ്രിഡ്; ലോകചാമ്പ്യന്‍മാര്‍ക്ക് രാജകീയ വരവേല്‍പ്പ്; സ്‌പെയിനെ വരവേറ്റത് 20 ലക്ഷം ആരാധകര്‍

ലോകകപ്പ് ഫൈനലിന് ശേഷം കയ്യാങ്കളി; അക്രമത്തിന് തുടക്കമിട്ടത് അര്‍ജന്റീനയെന്ന റിപ്പോര്‍ട്ടുകള്‍

ആഫ്രിക്കൻ രാജ്യത്തേക്ക് അയക്കാനെന്ന പേരിൽ വൻ ലഹരിക്കടത്ത്; 1,000 കോടിയിലേറെ വിലവരുന്ന ട്രാമഡോൾ ഗുളികകൾ ഡൽഹിയിൽ പിടികൂടി; മലയാളികൾ കൊച്ചിയിൽ അറസ്റ്റിൽ

രാത്രി 11.30 ന് വീട്ടിൽനിന്നും ഇറങ്ങിപ്പോയി; പിന്നാലെ 17-കാരനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി; പ്രേമനൈരാശ്യമെന്ന് പോലീസ്

ഗാര്‍ഡ് ഓഫ് ഓണറും ഇല്ല, കൈയടിയും ഇല്ല; അര്‍ജന്റീനയുടെ പെരുമാറ്റം വിവാദത്തില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies