ഞണ്ടുകളേ ഇതിലേ ഇതിലേ; കാറുകൾക്കും മറ്റ് വാഹനങ്ങൾക്കും നിരോധനം; റോഡുകളടച്ച് ക്രിസ്തുമസ് ദ്വീപ്
Friday, November 7 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • Latest News
  • Sports
  • Defence
  • Business
Home News World

ഞണ്ടുകളേ ഇതിലേ ഇതിലേ; കാറുകൾക്കും മറ്റ് വാഹനങ്ങൾക്കും നിരോധനം; റോഡുകളടച്ച് ക്രിസ്തുമസ് ദ്വീപ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 30, 2021, 09:45 am IST
FacebookTwitterWhatsAppTelegram

മനുഷ്യരുടെ കുടിയേറ്റത്തെ കുറിച്ച് നമ്മൾ കേട്ടിട്ടുണ്ട്. പലകാരണത്താലാണ് അവർ കുടിയേറുന്നത്. എന്നാൽ ഇപ്പോൾ ഓസ്ട്രേലിയയിലെ ക്രിസ്മസ് ദ്വീപ് സാക്ഷിയാകുന്നത് ഞണ്ടുകളുടെ കുടിയേറ്റത്തെയാണ്. ദ്വീപിൽ ഇപ്പോൾ എവിടെ നോക്കിയാലും ഞണ്ടുകളാണ്. ദശലക്ഷക്കണക്കിന് ചുവന്ന ഞണ്ടുകളാണ് റോഡുകളിലൂടെ പാലങ്ങളിലൂടെയും നീങ്ങുന്നത്. ഞണ്ടുകളുടെ പ്രജനന കാലമായതിനാലാണിത്. ഭൂമിയിലെ ഏറ്റവും വലിയ ജന്തുകുടിയേറ്റങ്ങളിൽ ഒന്നാണിത്. കാലുകുത്താൻ പോലും സ്ഥലമില്ലാതെ പ്രദേശങ്ങളെല്ലാം ഞണ്ടുകൾ ഏറ്റെടുത്തിരിക്കുകയാണ്.

ഇന്ത്യൻ മഹാസമുദ്രത്തിൽ സ്ഥിതി ചെയ്യുന്ന ഒരു ചെറിയ ദ്വീപാണ് ക്രിസ്മസ് ദ്വീപ്. 1643 ഡിസംബർ 25നാണ് ഈ ദ്വീപ് കണ്ടെത്തിയത്. അതിനാൽ തന്നെയാണ് ഈ ദ്വീപിനെ ക്രിസ്മസ് ദ്വീപ് എന്ന് അറിയപ്പെടുന്നത്. നിരവധി പ്രത്യേകതകളുള്ള ജീവജാലകങ്ങൾ ക്രിസ്മസ് ദ്വീപിൽ ഉണ്ടെങ്കിലും ഞണ്ടുകളുടെ പേരിലാണ് ഈ ദ്വീപ് അറിയപ്പെടുന്നത്. വടക്കു പടിഞ്ഞാറൻ ഓസ്ട്രേലിയയിലെ ഈ ചെറിയ ദ്വീപ് എല്ലാ വർഷവും ഞണ്ടുകളുടെ കുടിയേറ്റത്തിന് സാക്ഷ്യം വഹിക്കാറുണ്ട്.

ഒക്ടോബറിലോ നവംബറിലോ പെയ്യുന്ന മഴയ്‌ക്ക് ശേഷമാണ് ഞണ്ടുകൾ വനത്തിൽ നിന്നും സുദ്രത്തിലേക്ക് മുട്ടയിടാനായി പോകുന്നത്. ഏകദേശം 50 ദശലക്ഷം ഞണ്ടുകൾ ഇത്തരത്തിൽ സമുദ്രത്തിലേക്ക് പുറുപ്പെടുന്നുണ്ട്. ദേശാടന സമയത്ത് ആളുകൾ തിങ്ങിപ്പാർക്കുന്ന ഇടങ്ങളിൽ പോലും ഞണ്ടുകളെ കൊണ്ട് നിറഞ്ഞിരിക്കും. ചിലപ്പോൾ വീടിന്റെ വാതിലുകളിലും ഭിത്തികളിലും പോലും ഇവ സ്ഥാനംപിടിക്കാറുണ്ട്.

റോഡുകളും പാർക്കുകളുമെല്ലാം ഞണ്ടുകളെക്കൊണ്ട് നിറഞ്ഞിരിക്കും. ഈ കാഴ്‌ച്ചകാണാൻ നിരവധി വിനോദസഞ്ചാരികളാണ് ഇവിടേയ്‌ക്ക് എത്തുന്നത്. എന്നാൽ ഇവിടുത്തെ ജനങ്ങൾ ഈ സമയത്ത് ഞണ്ടുകളെ കൊണ്ട് പൊറുതിമുട്ടിയിരിക്കുകയായിരിക്കും. അതിനാൽ തന്നെ ഞണ്ടുകൾ വീട്ടിൽ വരാതിരിക്കാനുള്ള മുന്നൊരുക്കങ്ങൾ ദ്വീപ് നിവാസികളെടുക്കാറുണ്ട്.

ഞണ്ടുകൾ കൂട്ടത്തോടെ റോഡുകളിലും വഴികളിലും ഇറങ്ങുന്നത് വാഹനാപകടങ്ങൾക്കും കാരണമാകാറുണ്ട്. അതിനാൽ ഞണ്ട് കുടിയേറ്റത്തിന് ആഴ്‌ച്ചകൾക്ക് മുൻപ് തന്നെ അധികൃതർ നടപടികൾ സ്വീകരിച്ച് തുടങ്ങും. റോഡുകൾ അടച്ചിടുന്നതാണ് അതിൽ പ്രധാനം. ഞണ്ടുകളുടെ സുരക്ഷയും വാഹനങ്ങളുടെ സംരക്ഷണവുമാണ് ലക്ഷ്യം. ഇത്തരത്തിലുള്ള ചുവന്ന ഞണ്ടുകളുടെ തോടിന് കട്ടി കൂടുതലാണ്. ഓസ്ട്രേലിയൻ സർക്കാർ ഞണ്ടുകൾക്ക് സുരക്ഷിതമായി കടന്നു പോകാൻ പാലങ്ങളും തുരങ്കങ്ങളും നിർമ്മിച്ചിട്ടുണ്ട്.

മറ്റ് ഉപദ്രവങ്ങൾ ഒന്നും തന്നെ ഈ ഞണ്ടുകളെ കൊണ്ട് ഉണ്ടാകാറില്ല. ഇലകളും പൂക്കളുമാണ് ഇവയുടെ പ്രധാന ഭക്ഷണം. ചിലപ്പോൾ സ്വന്തം കുഞ്ഞുങ്ങളേയും ഞണ്ടുകൾ ഭക്ഷിക്കും. കുടിയേറ്റ സമയത്ത് ആൺ ഞണ്ടുകളാണ് ആദ്യം സമുദ്രതീരത്ത് എത്തുന്നത്. അവർക്ക് പിന്നാലെ പെൺ ഞണ്ടുകളും എത്തും. ഞണ്ടുകൾക്ക് തങ്ങളുടെ മാളങ്ങൾ എപ്പോൾ ഉപേക്ഷിച്ച് പോകണമെന്ന് കൃത്യമായി അറിയാം. എണ്ണമറ്റ ഞണ്ടുകളുള്ള ഈ ദ്വീപിന് ഞണ്ടുകളുടെ ദ്വീപ് എന്നും പേരുണ്ട്.

Tags: crab
ShareTweetSendShare

Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അശ്ലീലവും അസഭ്യവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക; ഇത്തരം അഭിപ്രായങ്ങള്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.

More News from this section

ബംഗ്ലാദേശിൽ വീണ്ടും ആഭ്യന്തര കലാപം; BNP സ്ഥാനാര്‍ത്ഥിക്ക് വെടിയേറ്റു

“ഹമാസിനെ തുടച്ചുനീക്കും, മുഴുവൻ ഭീകരകേന്ദ്രങ്ങളും തകർത്തെറിയും”; മുന്നറിയിപ്പുമായി ഇസ്രയേൽ പ്രതിരോധ മന്ത്രി

കര, നാവിക, വ്യോമസേനകളെ ശക്തമാക്കാൻ; പാക് അതിർത്തിയിലെ ത്രിശൂലിന് പിന്നാലെ ചൈനീസ് അതിർത്തിയിലും ഇന്ത്യയുടെ സൈനികാഭ്യാസം

 ഇന്ത്യാ വിരുദ്ധൻ, പാക് പ്രേമി,  ഹമാസ് നൽകിയ പണം കൊണ്ട് തെരഞ്ഞെടുപ്പ് പ്രചാരണം; ന്യൂയോർക്കിലെ ആദ്യത്തെ മുസ്ലീം മേയർ; ആരാണ് സോഹ്‌റൻ മംദാനി?

ടേക്ക് ഓഫ് ചെയ്തതിന് തൊട്ടുപിന്നാലെ അപകടം; യുഎസിലെ കെൻറക്കിയിൽ  വിമാനം തകർന്നു വീണു

ശ്രീ ശ്രീ രവിശങ്കറിന് ആദരവുമായി ബോസ്റ്റൺ ഗ്ലോബൽ ഫോറം

Latest News

ഭ​ഗവാന്റെ 60 പവൻ സ്വർണം മോഷ്ടിച്ച മുൻ എക്സിക്യൂട്ടിവ് ഓഫീസർക്ക് ദേവസ്വം ബോർഡിന്റെ സംരക്ഷണം; വിനോദിനെ പിടികൂടാതെ പൊലീസിന്റെ ഒത്തുകളി

പുരുഷന്മാർക്ക് ഇടയ്‌ക്കിടെ ‘ ആർത്തവം’ വരണം: രശ്മിക മന്ദാന; ചേരിതിരിഞ്ഞ് നെറ്റിസൺമാർ

മകന്റെ ചോറൂണിനിടെ യുവാവ് ജീവനൊടുക്കി; കടബാധ്യത കാരണം ജീവിതം അവസാനിപ്പിക്കുകയാണെന്ന് കുറിപ്പ് 

‘ഇ ഡി ലോകത്തിന് മാതൃക’; ഇന്ത്യയുടെ അന്വേഷണ ഏജൻസിയെ പ്രശംസിച്ച് ഫിനാൻഷ്യൽ ആക്ഷൻ ടാസ്‌ക് ഫോഴ്സ്

രക്തത്തിലെ പഞ്ചസാരയുടെ അളവ് എളുപ്പത്തിൽ കണ്ടെത്താൻ പുതിയ ഉപകരണം വികസിപ്പിച്ചെടുത്ത് ചെന്നൈ ഐഐടി

നിങ്ങളെ വിജയിയായി തിരഞ്ഞെടുത്തു അഭിനന്ദങ്ങൾ എന്ന് പറഞ്ഞ് സന്ദേശം വരും; ഇതെന്ത് സംഭവമാണെന്ന് എനിക്ക് അറിയില്ല; തന്റെ പേരിൽ സാമ്പത്തിക തട്ടിപ്പ് നടക്കുന്നതായി നടൻ ഗിന്നസ് പക്രു

പൊതുസ്ഥലങ്ങളിൽ അലഞ്ഞുതിരിയുന്ന നായ്‌ക്കളെയും കന്നുകാലികളെയും നീക്കം ചെയ്യാൻ സുപ്രീം കോടതി ഉത്തരവ്

വന്ദേ മാതരത്തിന്റെ 150-ാം വാര്‍ഷികാഘോഷങ്ങൾക്ക് പ്രധാനമന്ത്രി നരേന്ദ്രമോദി തുടക്കം കുറിച്ചു , നാണയവും സ്റ്റാമ്പും പുറത്തിറക്കി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies