കൂനൂരില്‍ 35 വര്‍ഷം മുന്‍പും ഒരു വിമാനം അന്തരീക്ഷത്തില്‍ തീഗോളമായി. ഭയപ്പെടുത്തിയ ഓര്‍മകള്‍ പങ്കുവച്ച് എഴുത്തുകാരന്‍ വല്‍സലന്‍ വാതുശ്ശേരി
Saturday, November 8 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • Latest News
  • Sports
  • Defence
  • Business
Home News

കൂനൂരില്‍ 35 വര്‍ഷം മുന്‍പും ഒരു വിമാനം അന്തരീക്ഷത്തില്‍ തീഗോളമായി. ഭയപ്പെടുത്തിയ ഓര്‍മകള്‍ പങ്കുവച്ച് എഴുത്തുകാരന്‍ വല്‍സലന്‍ വാതുശ്ശേരി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 10, 2021, 12:55 pm IST
FacebookTwitterWhatsAppTelegram

ആലുവ: ‘താഴ്ന്നു പറക്കുന്ന ഒരു വിമാനം കൗതുകത്തോടെ നോക്കി നില്‍ക്കുക. അങ്ങനെ നോക്കിനില്‍ക്കെ ആ വിമാനം ഒരു കുന്നിലിടിച്ച് തീഗോളമായി മാറുക. 35 വര്‍ഷങ്ങള്‍ക്കു മുമ്പ് ഇങ്ങനെയൊരു ദൃശ്യം ഞാന്‍ നേരിട്ട് കണ്ടിട്ടുണ്ട്. അതും നീലഗിരിയിലെ കൂനൂരില്‍. ഇന്നലെ കൂനൂരില്‍ വച്ച് ഇന്ത്യയുടെ സംയുക്ത സൈനികമേധാവി ബിപിന്‍ റാവത്തും മറ്റു 13 പേരും ഹെലികോപ്റ്റര്‍ അപകടത്തില്‍ കൊല്ലപ്പെട്ടു എന്ന വാര്‍ത്ത വായിക്കുമ്പോള്‍ ആ സംഭവം ഓര്‍ത്തുപോകുന്നു’. എഴുത്തുകാരന്‍ വല്‍സലന്‍ വാതുശ്ശേരി ഫേസ് ബുക്കിലാണ് ദുരന്തകാലത്തിന്റെ നേരോര്‍മ്മകള്‍ പങ്കുവച്ചത്.

1986 ആഗസ്റ്റിലായിരുന്നു ആ സംഭവം. വല്‍സലന്റെ അച്ഛന്‍ അന്ന് നീലഗിരിയിലെ അരുവങ്കാട് കോര്‍ഡേറ്റ് ഫാക്ടറിയില്‍ തൊഴിലാളിയാണ്. അച്ഛനും അമ്മയും അരുവാങ്കാട്ട് ഉള്ള ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുന്നു. കേരള യൂണിവേഴ്‌സിറ്റിയില്‍ എംഫില്‍ ചെയ്യുകയായിരുന്ന വല്‍സലനും അംബികാസുതന്‍ മാങ്ങാടും ടി. ടി.പ്രഭാകരനും നീലഗിരിയില്‍ കറങ്ങാന്‍ പോകാന്‍ തീരുമാനിച്ചു. അംബികാസുതന്‍ മാങ്ങാടിന്റെ ഒരു ബന്ധു വെല്ലിങ്ടണ്‍ എം.ആര്‍. സി.യില്‍ പട്ടാള ഉദ്യോഗസ്ഥനാണ്. ഒരു ദിവസം അവരുടെ വീട്ടിലും പോകാനും നിശ്ചയിച്ചു.


വല്‍സലനും അമ്മയും അംബികാസുതനും പ്രഭാകരനും ചേര്‍ന്ന് നടന്ന് വെല്ലിങ്ടണില്‍ അവരുടെ ക്വാര്‍ട്ടേഴ്‌സില്‍ എത്തി. ഉച്ചഭക്ഷണം കഴിഞ്ഞ് വീടിനു പുറത്ത് നില്‍ക്കുകയാണ്. അംബികാസുതന്‍ സ്വന്തം ക്യാമറയില്‍ എല്ലാവരുടെയും ഫോട്ടോ എടുത്തു കൊണ്ടിരുന്നു.

സംഭവത്തെപ്പറ്റി വല്‍സലന്‍ പറയുന്നതിങ്ങനെ: ആ സമയത്ത് ഒരു വിമാനം അധികം മുകളില്‍ അല്ലാതെ പറക്കുന്നത് കണ്ടു. കൃഷിയിടങ്ങളില്‍ മരുന്ന് അടിക്കാന്‍ വരുന്നതാണ് എന്നൊക്കെയുള്ള ഊഹങ്ങളുമായി ഞങ്ങളാ വിമാനം നോക്കിനിന്നു. അങ്ങനെ നോക്കിനില്‍ക്കേ വിമാനം അന്തരീക്ഷത്തില്‍ വച്ച് മെല്ലെ ഇടത്തേക്ക് തിരിയുന്നത് കണ്ടു. അടുത്ത നിമിഷം ആ വിമാനം തൊട്ടടുത്തുള്ള ജനവാസമില്ലാത്ത ഒരു കുന്നിലേക്ക് ഇടിച്ചു കയറുന്നതും ഒരു തീഗോളമായി മാറുന്നതും ഞങ്ങള്‍ കണ്ടു നിന്നു. കൗതുകകരമായ ഒരു ദൃശ്യം പൊടുന്നനെ ഭയാനകമായ ദൃശ്യം ആയി മാറി. വെല്ലിംഗ്ടണിനും കൂനൂരിനും ഇടയ്‌ക്ക് ആണ് ആ സ്ഥലം. ഞങ്ങള്‍ മൂന്നു പേരും അംബികാസുതന്റെ ബന്ധുവിന്റെ മകനും ചേര്‍ന്ന് അവിടേക്ക് ഓടി. കാഴ്ചയില്‍ തൊട്ടടുത്താണ് എന്ന് തോന്നിയെങ്കിലും കുന്നിന് ചുവട്ടിലെത്താന്‍ അര മണിക്കൂറോളം ഓടേണ്ടി വന്നു. പക്ഷെ, പട്ടാള കേന്ദ്രത്തോട് ചേര്‍ന്ന സ്ഥലമായതിനാല്‍ അത്രയും സമയത്തിനകം തന്നെ ആ സ്ഥലം പട്ടാളക്കാര്‍ വളഞ്ഞു കഴിഞ്ഞിരുന്നു. അതുകൊണ്ട് സംഭവസ്ഥലത്ത് എത്താന്‍ ഞങ്ങള്‍ക്ക് സാധിച്ചില്ല.അവിടെ സംഭവിച്ചത് എന്താണ് എന്നതിനെപ്പറ്റി കൃത്യമായ ഒരു അറിവുമില്ല. പത്രത്തില്‍ ഒരു ചെറിയ വാര്‍ത്ത മാത്രമാണ് കണ്ടത്. എന്നാലും ആളുകള്‍ അതേ പറ്റി കുറെ കഥകള്‍ പറഞ്ഞു കേട്ടു. ബാംഗളൂരിലെ സേനാ കേന്ദ്രത്തില്‍നിന്ന് പരീക്ഷണപ്പറക്കലിനായി എത്തിയ യുദ്ധവിമാനം ആയിരുന്നുവത്രേ അത്. നീലഗിരിയ്‌ക്ക് മുകളിലെത്തിയപ്പോള്‍ എന്‍ജിനില്‍ തീ കണ്ടു. വേണമെങ്കില്‍ വിമാനത്തില്‍ നിന്ന് ചാടി രക്ഷപ്പെടാന്‍ പൈലറ്റിന് അവസരമുണ്ടായിരുന്നു. എന്നാല്‍ ജനവാസകേന്ദ്രത്തിനു മേല്‍ വിമാനം വീണ് വലിയ ആള്‍നാശം ഉണ്ടാവാതിരിക്കാന്‍ വേണ്ടി കണ്‍ട്രോള്‍ റൂമില്‍ അറിയിച്ചിട്ട് വിമാനം ജനവാസമില്ലാത്ത കുന്നിലേക്ക് ഇടിച്ചു കയറ്റുകയായിരുന്നു എന്നാണ് കേട്ട കഥ. എന്തായാലും ആ പൈലറ്റ് വീരചരമം പ്രാപിച്ചു.സമാനതകള്‍ ഏറെയുള്ള ആകാശദുരന്തം എഴുത്തുകാരന്‍ വര്‍ഷങ്ങള്‍ക്കുശേഷം ഓര്‍ത്തെുക്കുകയായിരുന്നു.

Tags: malayalam writerFB Postkunoor
ShareTweetSendShare

Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അശ്ലീലവും അസഭ്യവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക; ഇത്തരം അഭിപ്രായങ്ങള്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.

More News from this section

വേണുവിന് ക്രിയാറ്റിൻ കൂടുതലായതിനാൽ ആൻജിയോ​ഗ്രാം ചെയ്തില്ലെന്ന് സൂപ്രണ്ടിന്റെ വാദം പൊളിഞ്ഞു; ലാബ് റിപ്പോർട്ട് പുറത്ത്

കാൽ നൂറ്റാണ്ട് പിന്നിട്ട് കിഎഫ്ബി

ഹൈക്കോടതി ഉത്തരവ് ലംഘിച്ചു; ഗുരുവായൂർ ക്ഷേത്ര നടയിൽ വീണ്ടും റീൽസ് ചിത്രീകരണം; ജസ്ന സലീമിനെതിരെ കേസ്

ഇനി രാവിലെ കൊച്ചിയിൽ നിന്നും പുറപ്പെട്ടാൽ ഉച്ചയ്‌ക്ക് ബം​ഗളൂരുവിൽ എത്താം; മൂ​ന്നാം വ​ന്ദേ​ഭാ​ര​ത് പ്ര​ധാ​ന​മ​ന്ത്രി ഫ്ലാ​ഗ് ഓ​ഫ് ചെ​യ്തു; കേരളത്തെ ചേർത്ത് പിടിച്ച് മോദി സർക്കാർ

നുഴഞ്ഞുകയറാൻ ശ്രമിച്ചവരെ കാലപുരിക്ക് അയച്ച് സുരക്ഷാസേന; കുപ്‌വാരയിൽ രണ്ട് ഭീകരരെ വധിച്ചു

പശ്ചിമാഫ്രിക്കൻ രാജ്യമായ മാലിയിൽ അഞ്ച് ഇന്ത്യക്കാരെ തോക്കുധാരികൾ തട്ടിക്കൊണ്ടുപോയി

Latest News

ഡിഎൻഎയുടെ ഘടനയ്‌ക്ക് നോബൽ സമ്മാനം; അമേരിക്കൻ ശാസ്ത്രജ്ഞൻ ജെയിംസ് വാട്സൺ അന്തരിച്ചു

“സ്ത്രീവിരുദ്ധത പ്രകടിപ്പിച്ച വ്യക്തിയോടൊപ്പം വേദി പങ്കിടില്ല”; രാഹുൽ മാങ്കൂട്ടത്തിൽ പങ്കെടുത്ത പരിപാടിയിൽ നിന്ന് ബിജെപി കൗൺസിലര്‍ ഇറങ്ങിപ്പോയി

“മന്ത്രിസഭാ തീരുമാനം അട്ടിമറിച്ച ധനമന്ത്രി രാജിവയ്‌ക്കണം”: എൻ.ജി. ഒ. സംഘ്

“ആർജെ‍ഡിയുടെ പ്രകടനപത്രികയിൽ കോൺ​ഗ്രസിന് പോലും വിശ്വാസമില്ല; അതിലുള്ളത് മുഴുവൻ നുണകളും പൊള്ളയായ വാ​ഗ്ദാനങ്ങളും മാത്രം”: ആഞ്ഞടിച്ച് പ്രധാനമന്ത്രി

പാകിസ്ഥാൻ നിയമവിരുദ്ധമായി ആണവായുധങ്ങൾ പരീക്ഷിച്ചുവെന്ന് രൺധീർ ജയ്സ്വാൾ; പ്രതികരണം ട്രംപിന്റെ പരാമർശത്തിന് പിന്നാലെ

“ആത്മവിശ്വാസവും പ്രയത്നവും പ്രശംസനീയം”, രസകരമായ ചോദ്യങ്ങളും ഉത്തരങ്ങളുമായി 2 മണിക്കൂറോളം നീണ്ട കൂടിക്കാഴ്ച, പ്രധാനമന്ത്രിയുമായി സംവദിച്ച് ലോകകപ്പ് കിരീടം നേടിയ വനിതാ ക്രിക്കറ്റ് ടീം

ശബരിമല സ്വർണക്കൊള്ള ; തിരുവിതാംകൂർ ദേവസ്വം ബോർഡ് ഭരണസമിതിയെ മാറ്റും, പ്രശാന്തിനെ വീണ്ടും നിയമിക്കില്ലെന്ന് തീരുമാനം

പുരാവസ്തു തട്ടിപ്പ് കേസിലെ പ്രതി മോൻസൻ മാവുങ്കലിന്റെ വീട്ടിൽ വൻ മോഷണം; 20 കോടിയുടെ വസ്തുക്കൾ നഷ്ടമായി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies