കുനൂർ ഹെലികോപ്ടർ അപകടം: എഎഐബിയുടേയും എയർഫോഴ്സ് ജോയിന്റ് ഇൻവെസ്റ്റിഗേഷൻ ടീമിന്റെയും ശാസ്ത്രീയ പരിശോധന തുടങ്ങി
Wednesday, May 28 2025
  • Mobile Apps
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
    • Maharashtra
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
    • Maharashtra
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
ENGLISH  ·  TV
  • Latest News
  • Sports
  • Defence
  • Business
Home News India

കുനൂർ ഹെലികോപ്ടർ അപകടം: എഎഐബിയുടേയും എയർഫോഴ്സ് ജോയിന്റ് ഇൻവെസ്റ്റിഗേഷൻ ടീമിന്റെയും ശാസ്ത്രീയ പരിശോധന തുടങ്ങി

Janam Web Desk by Janam Web Desk
Dec 11, 2021, 01:24 pm IST
FacebookTwitterWhatsAppTelegram

ചെന്നൈ: സംയുക്തസൈനിക മേധാവി ബിപിൻ റാവത്ത് മരിക്കാനിടയായ ഹെലികോപ്റ്റർ അപകടവുമായി ബന്ധപ്പെട്ട് പ്രതിരോധ വകുപ്പിന്റെ ഉന്നത തല സംഘം ശാസ്ത്രീയ അന്വേഷണവും പരിശോധനകളും ആരംഭിച്ചു. കൂനൂരിലെ എസ്റ്റേറ്റിലും പരിസര പ്രദേശങ്ങളിലും പരിശോധന തുടരുകയാണ്.

ഹെലികോപ്റ്റർ തകർന്നുവീണ പ്രദേശത്തെ വിവിധ മേഖലകളായി തിരിച്ചാണ് അഞ്ചു കിലോമീറ്റർ ചുറ്റളവിൽ പരിശോധന നടക്കുന്നത്. ഹെലികോപ്റ്റർ തകർന്നുവീണ് എസ്റ്റേറ്റും പരിസരവും ഡിസംബർ എട്ടു മുതൽ സൈന്യത്തിന്റെ വലയത്തിനകത്താക്കിയിരുന്നു. പ്രദേശത്തെ എല്ലാ സംശയം തോന്നുന്ന വസ്തുക്കളും അപകടത്തിൽ ഹെലികോപ്റ്ററിന്റേയും മനുഷ്യരുടേയും അവശിഷ്ടങ്ങളടങ്ങുന്ന മണ്ണടക്കമുള്ള എല്ലാം പരിശോധനയ്‌ക്കായി ശേഖരിക്കുന്ന നടപടികളാണ് നടക്കുന്നത്. ഡ്രോണുകളുപയോഗിച്ച് ആകാശ ദൃശ്യങ്ങളും എടുക്കുന്നുണ്ട്.

പരിശോധന ഏറെ ശ്രമകരമായതിനാൽ പ്രദേശവാസികളയടക്കം തടയുന്ന ജോലികൾ പോലീസാണ് ഏറ്റെടുത്തിരിക്കുന്നത്. തമിഴ്‌നാട് സംസ്ഥാന പോലീസിന്റെ ഉന്നത ഉദ്യോഗസ്ഥരെ തന്നെയാണ് കേന്ദ്രആഭ്യന്തരവകുപ്പിന്റെ നിർദ്ദേശപ്രകാരം നിയോഗിച്ചിട്ടുള്ളത്.

തുടക്കത്തിൽ തമിഴ്‌നാട് പോലീസ് പ്രദേശത്തെ എല്ലാവരുടേയും മൊഴിയെടുക്കാനായി 25 പേരുടെ പ്രാഥമിക പട്ടിക തയ്യാറാക്കുകയും അന്ന് രാത്രിതന്നെ നിരവധി മൊഴികൾ രേഖപ്പെടുത്തിയിരുന്നു. അപകടം കണ്ടവരും ഹെലികോപ്റ്റർ താഴ്ന്ന് പറന്ന സമയത്ത് മൊബൈലിൽ ദൃശ്യങ്ങൾ പകർത്തിയ വിനോദസഞ്ചാരികളടക്കമുള്ളവരിൽ നിന്ന് കൂടുതൽ വിവരങ്ങൾ ശേഖരിക്കുന്നുണ്ട്.

സാങ്കേതിക പരിശോധന എന്ന നിലയിൽ അപകട സ്ഥലത്തു നിന്നും കണ്ടെടുത്ത ഫ്‌ളൈറ്റ് ഡാറ്റ റെക്കോർഡറും കോക്പിറ്റ് റെക്കോഡറും ബാംഗ്ലൂരിൽ പരിശോധന തുടങ്ങിയതായി ഇന്ത്യൻ വ്യോമസേന അറിയിച്ചു. അതീവ സുരക്ഷ സംവിധാനമുള്ള മി 17-വി 5 ഹെലികോപ്റ്റർന്റെ രണ്ടു എൻജിനുകൾക്കും എന്തെങ്കിലും സംഭവിച്ചോ എന്നത് പരിശോധനയിൽ നിർണായകമാണെന്നും വ്യോമസേനാ വൃത്തങ്ങൾ പഫറയുന്നു. നിർണ്ണായക സമയത്ത് ഹെലികോപ്റ്ററിനകത്തുണ്ടായ സംഭാഷണങ്ങളും പൈലറ്റുമാർ കൺട്രോൾ റൂമുമായി നടത്തിയ സംഭാഷണങ്ങൾ എന്നിവയും പരിശോധിക്കുകയാണ്.

Tags: bipin rawath
ShareTweetSendShare

Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അശ്ലീലവും അസഭ്യവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക; ഇത്തരം അഭിപ്രായങ്ങള്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.

More News from this section

“പാകിസ്താന്റെ പ്രകോപനകരമായ ആക്രമണം ആവർത്തിച്ചാൽ തിരിച്ചടിക്കാൻ ഇന്ത്യ മടിക്കില്ല, ഭീകരവാദം അവർ ആയുധമാക്കുന്നു”: പ്രധാനമന്ത്രി

വിവാഹാഭ്യർത്ഥന നിരസിച്ചു,യുവതിയുടെ വീടിന് മുന്നിൽ പെട്രോൾ ഒഴിച്ച് തീകൊളുത്തി യുവാവ്; ഞെട്ടിപ്പിക്കുന്ന ദൃശ്യങ്ങൾ

എന്ത് തടസ്സവും തിരിച്ചറിയും; അടിയന്തര ഘട്ടത്തിൽ ഇന്ത്യൻ സേനയ്‌ക്ക് കരുത്തേകാൻ പുത്തൻ കണ്ടെത്തലുമായി ഐഐടി ബിഹുവിലെ ശാസ്ത്ര‍‍‍ജ്ഞൻ

ഓപ്പറേഷൻ സിന്ദൂർ, സൈനികർക്ക് ആദരമാെരുക്കൻ ബിസിസിഐ; ഐപിഎൽ ഫൈനലിൽ പ്രത്യേക ക്ഷണം

“സര്‍ദാര്‍ പട്ടേലിന്റെ വാക്കുകൾ നെഹ്റു അവഗണിച്ചതാണ് 75 വർഷമായി ഭാരതം അനുഭവിക്കുന്നത്; മുജാഹിദ്ദിനുകളെ അന്ന് തന്നെ കൈകാര്യം ചെയ്യണമായിരുന്നു”

23-ാം നിലയിൽ നിന്ന് ചാടി, യുവതി വീണത് ബൈക്കിന് മുകളിൽ; ശരീരം രണ്ടായി വേർപെട്ടു

Latest News

 ‘വിൻ സി എന്ന് വിളിച്ചത് മമ്മൂട്ടിയല്ല, അത് മറ്റാരോ; തെറ്റിദ്ധരിച്ചതാണ്’; അബദ്ധം തുറന്ന് പ’റഞ്ഞ് നടി

ഭർതൃമാതാവിന്റെ പീഡനം സഹിക്കാൻ കഴിയില്ല; പൊലീസിനും ബന്ധുക്കൾക്കുമെതിരെ FB പോസ്റ്റിട്ട ശേഷം പഞ്ചായത്ത് മെമ്പറായ യുവതിയെയും രണ്ട് പെൺമക്കളെയും കാണാനില്ല

മൂന്നാർ ഗ്യാപ്പ് റോഡിൽ രാത്രികാല യാത്രയ്‌ക്ക് നിരോധനം

പ്രതികൂല കാലാവസ്ഥ ; വന്ദേഭാരത് ഉൾപ്പെടെയുള്ള ട്രെയിൻ സർവീസുകൾക്ക് മാറ്റം

തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിലെ ഫുള്‍ടൈം കാരാണ്മ ജീവനക്കാരുടെ പെന്‍ഷന്‍ പ്രായം 70 വയസ്സാക്കി

തോട്ടിൽ മീൻ പിടിക്കാൻ പോയയാൾ ഒഴുക്കിൽപ്പെട്ടു മരിച്ചു

20 കോടിയുടെ കടം; സ്ക്രാപ്പ് ഫാക്ടറി അടച്ചുപൂട്ടി; ഏഴംഗ കുടുംബം കാറിൽ ജീവനൊടുക്കിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്

പി വി അൻവറിനെ പിന്തുണച്ച് കെ സുധാകരൻ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies