66കാരന്റെ തട്ടിപ്പിൽ പെട്ടത് 14 ഭാര്യമാരല്ല 17 പേർ; അന്വേഷിക്കുന്തോറും എണ്ണം ഇനിയും ഉയർന്നേക്കാമെന്ന് പോലീസ്; തട്ടിപ്പിനിരയായവരിൽ സുപ്രീംകോടതിയിലെ മുതിർന്ന അഭിഭാഷകയും
Friday, November 7 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • Latest News
  • Sports
  • Defence
  • Business
Home News India

66കാരന്റെ തട്ടിപ്പിൽ പെട്ടത് 14 ഭാര്യമാരല്ല 17 പേർ; അന്വേഷിക്കുന്തോറും എണ്ണം ഇനിയും ഉയർന്നേക്കാമെന്ന് പോലീസ്; തട്ടിപ്പിനിരയായവരിൽ സുപ്രീംകോടതിയിലെ മുതിർന്ന അഭിഭാഷകയും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 17, 2022, 10:47 am IST
FacebookTwitterWhatsAppTelegram

ഭുവനേശ്വർ: 40 വർഷത്തിനിടെ ഏഴ് സംസ്ഥാനങ്ങളിൽ നിന്നായി 14 സ്ത്രീകളെ വിവാഹം ചെയ്തയാളെ കഴിഞ്ഞ ദിവസം പിടികൂടിയിരുന്നു. 66കാരനായ ബിദ്ധു പ്രകാശ് സൈ്വൻ ആണ് ഒഡീഷയിൽ അറസ്റ്റിലായത്. 14 സ്ത്രീകളെ ഇയാൾ വിവാഹം കഴിച്ചിരുന്നുവെന്നാണ് വിവരം. എന്നാൽ ബിദ്ധു വിവാഹം കഴിച്ച മൂന്ന് പേരെ കൂടി പോലീസ് ഇപ്പോൾ കണ്ടെത്തിയിരിക്കുകയാണ്. നിലവിൽ ഇയാളുടെ വിവാഹത്തട്ടിപ്പിൽ കുടുങ്ങിയവരുടെ എണ്ണം 17 ആയിരിക്കുകയാണ്. ഈ എണ്ണത്തിൽ ഇനിയും വർദ്ധനവ് ഉണ്ടായേക്കാമെന്നാണ് അന്വേഷണ ഉദ്യോഗസ്ഥർ പറയുന്നത്.

ഒഡീഷയിലെ കേന്ദ്രപാറ സ്വദേശിയാണ് ഇയാൾ. ഡൽഹി, പഞ്ചാബ്, അസം, ജാർഖണ്ഡ്, ഒഡീഷ തുടങ്ങിയ സംസ്ഥാനങ്ങളിലെല്ലാം ഇയാൾക്ക് ഭാര്യമാരുണ്ട്. ഡോക്ടർ, പോലീസ് ഉദ്യോഗസ്ഥൻ, സർക്കാർ ജീവനക്കാരൻ തുടങ്ങീ ഉന്നത പദവികളിലേതിലെങ്കിലും ഉള്ള ആളാണെന്ന് വിശ്വസിപ്പിച്ചാണ് വിവാഹം കഴിക്കുന്നത്. മാട്രിമോണിയൽ സൈറ്റ് വഴിയാണ് തന്റെ ഇരകളെ ഇയാൾ കണ്ടെത്തിയിരുന്നത്. ഉയർന്ന ജോലിയും വരുമാനവുമുള്ള സ്ത്രീകളെയാണ് ഇയാൾ ലക്ഷ്യമിട്ടിരുന്നത്. സ്ത്രീകളുടെ കൈവശമുള്ള പണമാണ് ഇയാൾ ലക്ഷ്യമിട്ടിരുന്നത്. വിവാഹം ചെയ്ത് കുറച്ച് നാൾ ഭാര്യയ്‌ക്കൊപ്പം താമസിച്ച ശേഷം മുങ്ങുന്നതായിരുന്നു ഇയാളുടെ രീതിയെന്ന് പോലീസ് വ്യക്തമാക്കി. സുപ്രീംകോടതിയിലെ മുതിർന്ന അഭിഭാഷക വരെ ഇയാളുടെ തട്ടിപ്പിന് ഇരയായിട്ടുണ്ടെന്നാണ് വിവരം.

1982ലാണ് ആദ്യ വിവാഹം കഴിക്കുന്നത്. 20 വർഷങ്ങൾക്ക് ശേഷം 2002ലാണ് രണ്ടാമത്തെ വിവാഹം കഴിക്കുന്നത്. ഈ രണ്ട് വിവാഹങ്ങളിലുമായി അഞ്ച് മക്കളുണ്ട്. 2002നും 2020നും ഇടയിൽ മാട്രിമോണിയൽ സൈറ്റ് വഴിയാണ് മറ്റ് സ്ത്രീകളെ കണ്ടെത്തി വിവാഹം ചെയ്തത്. ആദ്യ ഭാര്യമാരുടെ അറിവില്ലാതെയായിരുന്നു ബാക്കി വിവാഹങ്ങൾ കഴിച്ചത്. ആഡംബര ഫ്ളാറ്റുകളിലായിരുന്നു ഇയാളുടെ താമസം. ഡൽഹിയിൽ സ്‌കൂൾ അധ്യാപികയായിരുന്ന യുവതിയെ ആണ് ഇയാൾ അവസാനമായി വിവാഹം ചെയ്തത്. ഇവർക്കൊപ്പം ഒഡീഷയിൽ താമസിച്ച് വരികയായിരുന്നു. ഭർത്താവ് നേരത്തേയും വിവാഹങ്ങൾ കഴിച്ചിട്ടുണ്ടെന്നറിഞ്ഞ ഈ സ്ത്രീയാണ് പോലീസിൽ പരാതി നൽകിയത്. തുടർന്നാണ് ഭുവനേശ്വറിൽ വാടകയ്‌ക്ക് താമസിക്കുകയായിരുന്ന ഇയാളെ പിടികൂടിയത്.

Tags: Odisha man
ShareTweetSendShare

Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അശ്ലീലവും അസഭ്യവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക; ഇത്തരം അഭിപ്രായങ്ങള്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.

More News from this section

‘ഇ ഡി ലോകത്തിന് മാതൃക’; ഇന്ത്യയുടെ അന്വേഷണ ഏജൻസിയെ പ്രശംസിച്ച് ഫിനാൻഷ്യൽ ആക്ഷൻ ടാസ്‌ക് ഫോഴ്സ്

രക്തത്തിലെ പഞ്ചസാരയുടെ അളവ് എളുപ്പത്തിൽ കണ്ടെത്താൻ പുതിയ ഉപകരണം വികസിപ്പിച്ചെടുത്ത് ചെന്നൈ ഐഐടി

പൊതുസ്ഥലങ്ങളിൽ അലഞ്ഞുതിരിയുന്ന നായ്‌ക്കളെയും കന്നുകാലികളെയും നീക്കം ചെയ്യാൻ സുപ്രീം കോടതി ഉത്തരവ്

വന്ദേ മാതരത്തിന്റെ 150-ാം വാര്‍ഷികാഘോഷങ്ങൾക്ക് പ്രധാനമന്ത്രി നരേന്ദ്രമോദി തുടക്കം കുറിച്ചു , നാണയവും സ്റ്റാമ്പും പുറത്തിറക്കി

257 പേരുടെ രക്തം വീണ അൽ ഹുസൈനിയിലെ ഫ്ലാറ്റ്; മുംബൈ സ്ഫോടനത്തിന്റെ സൂത്രധാരൻ ടൈഗ‍ർ മേമന്റെയും കുടുംബത്തിന്റെയും  സ്വത്തുക്കൾ ലേലത്തിന്

ബീഹാറിൽ ഒന്നാംഘട്ട വോട്ടെടുപ്പിൽ 64 .46% പോളിംഗ് ; മുൻവർഷങ്ങളെക്കാൾ ഉയർന്ന നില

Latest News

പുരുഷന്മാർക്ക് ഇടയ്‌ക്കിടെ ‘ ആർത്തവം’ വരണം: രശ്മിക മന്ദാന; ചേരിതിരിഞ്ഞ് നെറ്റിസൺമാർ

മകന്റെ ചോറൂണിനിടെ യുവാവ് ജീവനൊടുക്കി; കടബാധ്യത കാരണം ജീവിതം അവസാനിപ്പിക്കുകയാണെന്ന് കുറിപ്പ് 

നിങ്ങളെ വിജയിയായി തിരഞ്ഞെടുത്തു അഭിനന്ദങ്ങൾ എന്ന് പറഞ്ഞ് സന്ദേശം വരും; ഇതെന്ത് സംഭവമാണെന്ന് എനിക്ക് അറിയില്ല; തന്റെ പേരിൽ സാമ്പത്തിക തട്ടിപ്പ് നടക്കുന്നതായി നടൻ ഗിന്നസ് പക്രു

അവാര്‍ഡ് കുതന്ത്രങ്ങള്‍ക്കെതിരെ സാംസ്‌കാരിക കേരളം പ്രതികരിക്കണം- തപസ്യ

ഫ്ലാറ്റിലെ ലഹരി ഉപയോഗം സമീർ താഹിറിന്റെ സമ്മതത്തോടെ; ഖാലിദ് റഹ്മാനും അഷ്റഫ് ഹംസയും പ്രതികളായ കഞ്ചാവ് കേസ്; എക്സൈസ് കുറ്റപത്രം സമർപ്പിച്ചു

CPM ഭരണസമിതി 100 കോടി തട്ടിയെന്ന് ആരോപണം: നേമം സഹകരണ ബാങ്കിൽ ഇഡി റെയ്ഡ്: പണം നഷ്ടപ്പെട്ടത് 250ഓളം നിക്ഷേപകർക്ക്

കെഎസ്ആർടിസി ബസിൽ പെൺകുട്ടിക്ക് നേരെ ലൈംഗികാതിക്രമം; എസ്ഡിപിഐ നേതാവ് അറസ്റ്റില്‍

ഭാരമെത്രയെന്ന് വൃത്തിക്കെട്ട ചിരിയോടെ യൂട്യൂബറുടെ ചോദ്യം; ഒരു ഫോണും കൊണ്ട് ഇറങ്ങിയാൽ എന്തും ചോദിക്കാമെന്നാണ് കരുതരുത്; ചുട്ടമറുപടി നൽകി നടി ഗൗരി കിഷൻ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies