വെടിനിർത്തൽ പ്രഖ്യാപിച്ചിട്ടും യുക്രെയ്‌നിൽ റഷ്യൻ ഷെല്ലാക്രമണം; മരിയൂപോളിൽ റസിഡൻഷ്യൽ കെട്ടിടം പൂർണമായും തകർന്നു. ജനങ്ങൾ പരിഭ്രാന്തിയിൽ
Friday, November 7 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • Latest News
  • Sports
  • Defence
  • Business
Home News

വെടിനിർത്തൽ പ്രഖ്യാപിച്ചിട്ടും യുക്രെയ്‌നിൽ റഷ്യൻ ഷെല്ലാക്രമണം; മരിയൂപോളിൽ റസിഡൻഷ്യൽ കെട്ടിടം പൂർണമായും തകർന്നു. ജനങ്ങൾ പരിഭ്രാന്തിയിൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 5, 2022, 07:04 pm IST
FacebookTwitterWhatsAppTelegram

കീവ്: മണിക്കൂറുകൾക്ക് മുൻപ് റഷ്യ വെടിനിർത്തലിനു സമ്മതിച്ചിട്ടും യുക്രെയ്‌നിൽ ഷെല്ലാക്രമണം തുടരുകയാണ്. മരിയുപോളിലെ ഒരു റെസിഡൻഷ്യൽ കെട്ടിടം റഷ്യൻ ഷെല്ലാക്രമണത്തിൽ പൂർണ്ണമായും തകർന്നു. ജനങ്ങളെ കുടിയൊഴിപ്പിക്കാനുള്ള ശ്രമത്തെ ഷെല്ലാക്രമണം പ്രതികൂലമായി ബാധിക്കുകയാണ്. മരിയു പോൾ തെരുവിലുള്ള തനിക്ക് ഓരോ നാലോ അഞ്ചോ മിനിറ്റിലും ഷെല്ലിംഗ് കേൾക്കാമെന്ന് 44 കാരനായ എഞ്ചിനീയറും നഗരവാസിയുമായ അലക്‌സാണ്ടർ പറഞ്ഞു.ആളുകളെ പുറത്തെത്തിക്കാൻ സ്ഥാപിച്ച ഗ്രീൻ കോറിഡോർ പ്രവർത്തിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. രക്ഷപ്പെടാൻ ശ്രമിച്ചവർ തിരികെ പോരുന്നു ഇത് സ്ഥിതി ഗുരുതരമാണെന്ന് വ്യക്തമാക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

തുടർച്ചയായ ബോംബാക്രമണം കാരണം കൂട്ട ഒഴിപ്പിക്കൽ മാറ്റിവച്ചതായി മരിയുപോൾ അധികൃതർ അറിയിച്ചു. മരിയുപോളിലെ ആളുകളോട് അഭയകേന്ദ്രത്തിലേക്ക് പോകാൻ അധികൃതർ ആവശ്യപ്പെട്ടു. ഒഴിപ്പിക്കലിനെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ എത്രയും വേഗം അറിയിക്കാമെന്നും മരിയുപോൾ അധികൃതർ പറഞ്ഞു.
എന്നാൽ ഷെല്ലാക്രമണത്തെക്കുറിച്ച് റഷ്യ പ്രതികരിച്ചിട്ടില്ല. അതെ സമയം, മരിയുപോളിൽ നിന്നും വോൾനോവാഖയിൽ നിന്നും രക്ഷപ്പെടാനുള്ള വഴികൾ യുക്രെയ്‌നികൾ ഉപയോഗിച്ചിട്ടില്ലെന്നും യുക്രേനിയൻ അധികാരികൾ ആളുകളെ രക്ഷപ്പെട്ട് പോകുന്നതിൽ നിന്ന് തടഞ്ഞതായും റഷ്യൻ സ്റ്റേറ്റ് മീഡിയ ആരോപിച്ചു.

മിസൈലുകളുടെ ശബ്ദം കേൾക്കാമെന്നും ചുറ്റുമുള്ള കെട്ടിടങ്ങളിൽ നിന്ന് പുക ഉയരുന്നത് കാണാൻ കഴിയുന്നതായി പ്രദേശവാസിയായ മാക്‌സിം പറഞ്ഞു. സുരക്ഷിതതാവളം അന്വേഷിച്ച് എത്തുന്നവരെക്കൊണ്ട് തങ്ങളുടെ അപ്പാർട്ട്‌മെന്റ് നിറഞ്ഞു. തെരുവുകളിൽ മൃതദേഹം ഉളളതായി അവർ പറയുന്നു. എന്താണ് സംഭവിക്കുന്നത് എന്നതു സംബന്ധിച്ച് വ്യക്തതയില്ല. സുരക്ഷിതതാവളങ്ങളിലേക്ക് ഒഴിപ്പിക്കുന്ന അധികാരികൾ തന്നെ തൽക്കാലം വീടുകളിലേക്ക് മടങ്ങാൻ ആവശ്യപ്പെടുകയാണ്. തെരുവുകളിലും വീടുകളിലും ജനങ്ങൾ പരിഭ്രാന്തരാണ്.

മരിയുപോളിൽ നിന്നുള്ള 27 കാരിയായ ഡിസൈനർ കേറ്റ് റൊമാനോവയുടെ മാതാപിതാക്കൾ നഗരത്തിൽ കുടുങ്ങിയതായി അവർ പറഞ്ഞു. രാവിലെ എട്ട് മണിക്ക് അവരോട് സംസാരിച്ചു, ഒഴിപ്പിക്കലിനെ കുറിച്ച് അവർക്ക് ഒരു വിവരവുമില്ല. നിർത്താതെയുള്ള ഷെല്ലാക്രമണമുണ്ടെന്നും അവർ കെട്ടിടത്തിനുള്ളിൽ ഒളിച്ചിരിക്കുകയാണെന്നും മകളെ അറിയിച്ചു.

റഷ്യൻ ബോംബാക്രമണത്തിൽ വെടിനിർത്തൽ പൂർണ്ണമായും തകർന്നതായി മരിയുപോളിലെ ഡെപ്യൂട്ടി മേയർ സെർഹി ഒർലോവ് സ്ഥിരീകരിച്ചു. റഷ്യക്കാർ ഞങ്ങളെ ബോംബെറിഞ്ഞും പീരങ്കികൾ ഉപയോഗിച്ചും തകർക്കുകയാണ്. മരിയുപോളിൽ വെടിനിർത്തൽ ഇല്ലെന്നും സാധാരണക്കാർ രക്ഷപ്പെടാൻ തയ്യാറാണെങ്കിലും ഷല്ലാക്രമണം കാരണം അതിന് കഴിയുന്നില്ലെന്നും ഓർലോവ് പറഞ്ഞു.

 

 

 

 

 

 

 

Tags: evacuation
ShareTweetSendShare

Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അശ്ലീലവും അസഭ്യവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക; ഇത്തരം അഭിപ്രായങ്ങള്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.

More News from this section

257 പേരുടെ രക്തം വീണ അൽ ഹുസൈനിയിലെ ഫ്ലാറ്റ്; മുംബൈ സ്ഫോടനത്തിന്റെ സൂത്രധാരൻ ടൈഗ‍ർ മേമന്റെയും കുടുംബത്തിന്റെയും  സ്വത്തുക്കൾ ലേലത്തിന്

അവാര്‍ഡ് കുതന്ത്രങ്ങള്‍ക്കെതിരെ സാംസ്‌കാരിക കേരളം പ്രതികരിക്കണം- തപസ്യ

ഫ്ലാറ്റിലെ ലഹരി ഉപയോഗം സമീർ താഹിറിന്റെ സമ്മതത്തോടെ; ഖാലിദ് റഹ്മാനും അഷ്റഫ് ഹംസയും പ്രതികളായ കഞ്ചാവ് കേസ്; എക്സൈസ് കുറ്റപത്രം സമർപ്പിച്ചു

CPM ഭരണസമിതി 100 കോടി തട്ടിയെന്ന് ആരോപണം: നേമം സഹകരണ ബാങ്കിൽ ഇഡി റെയ്ഡ്: പണം നഷ്ടപ്പെട്ടത് 250ഓളം നിക്ഷേപകർക്ക്

കെഎസ്ആർടിസി ബസിൽ പെൺകുട്ടിക്ക് നേരെ ലൈംഗികാതിക്രമം; എസ്ഡിപിഐ നേതാവ് അറസ്റ്റില്‍

ഭാരമെത്രയെന്ന് വൃത്തിക്കെട്ട ചിരിയോടെ യൂട്യൂബറുടെ ചോദ്യം; ഒരു ഫോണും കൊണ്ട് ഇറങ്ങിയാൽ എന്തും ചോദിക്കാമെന്നാണ് കരുതരുത്; ചുട്ടമറുപടി നൽകി നടി ഗൗരി കിഷൻ

Latest News

”മലപ്പുറത്ത് മുസ്ലിം മതാധിപത്യം”, കോൺഗ്രസ് പാർട്ടിയിൽ ആരെയെങ്കിലും ചേർക്കണമെങ്കിൽ പോലും പാണക്കാട്ട് പോയി അനുവാദം വാങ്ങണം: വെള്ളാപ്പള്ളി നടേശൻ

 പൂവാറിൽ ഡിആർഡിഒയുടെ സമുദ്രപര്യവേഷണ കേന്ദ്രം; മുട്ടത്തറ കേന്ദ്രീകരിച്ച് നാവിക ഉപകേന്ദ്രം; തെക്കൻ തീരത്ത് നീരീക്ഷണം ശക്തമാക്കാൻ പ്രതിരോധ മന്ത്രാലയം

ഇന്റേണൽ മാർക്ക് നൽകാൻ പീഡനം, നഗ്നഫോട്ടോ പകർത്തി സമൂഹ മാധ്യമങ്ങൾ വഴി പ്രചരിപ്പിക്കുമെന്ന് ഭീഷണി; പരാതിയിൽ കോഴിക്കോട് എൻഐടിയിലെ അധ്യാപകൻ അറസ്റ്റിൽ

തൊഴിലുറപ്പ് ജോലിക്കിടെ പാമ്പുകടിയേറ്റ വയോധിക മരിച്ചു

സി പി എം നേതാവായ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻറ് ബിജെപിയിൽ ചേർന്നു

കാറിനെ ഓവർടേക്ക് ചെയ്തത് പ്രകോപനമായി: പെട്ടിഓട്ടോ ഡ്രൈവർക്ക് ക്രൂരമർദനം; പ്രതികൾപിടിയിൽ

ശബരിമല സ്വർണക്കവർച്ച ; മുൻ തിരുവാഭരണ കമ്മിഷണർ കെ.എസ്. ബൈജു അറസ്റ്റിൽ

ദത്തോപന്ത് ഠേംഗഡി സേവാ സമ്മാൻ ആചാര്യ കെ ആര്‍ മനോജിന്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies