ലവ് ഹിജാബ്: ബഹുഭാര്യൻമാരുടെ ഭാര്യയാവുന്നത് സ്വർഗപ്രവേശം എളുപ്പമാക്കുമെന്ന് ഒരു വിഭാഗം മുസ്ലീംസ്ത്രീകൾ വിശ്വസിക്കുന്നതാണ് ലവ് ഹിജാബിന്റെ മനശ്ശാസ്ത്രം-പ്രഫ.എൻ.എ. ഹമീദ്
Friday, November 7 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • Latest News
  • Sports
  • Defence
  • Business
Home News

ലവ് ഹിജാബ്: ബഹുഭാര്യൻമാരുടെ ഭാര്യയാവുന്നത് സ്വർഗപ്രവേശം എളുപ്പമാക്കുമെന്ന് ഒരു വിഭാഗം മുസ്ലീംസ്ത്രീകൾ വിശ്വസിക്കുന്നതാണ് ലവ് ഹിജാബിന്റെ മനശ്ശാസ്ത്രം-പ്രഫ.എൻ.എ. ഹമീദ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 6, 2022, 12:59 pm IST
FacebookTwitterWhatsAppTelegram

കോഴിക്കോട്: കർണാടകയിലെ ഉഡുപ്പിയിൽ, സർക്കാർ വനിത പ്രീ-യൂണിവേഴ്‌സിറ്റി കോളജിൽ പൊട്ടിപ്പുറപ്പെട്ട ഹിജാബ് വിവാദം രാജ്യത്ത് കോളിളക്കം സൃഷ്ടിക്കാമെന്ന മതമൗലിക ശക്തികളുടെ ആസൂത്രണമായിരുന്നുവെന്ന് വ്യക്തമായിക്കഴിഞ്ഞതായി എഴുത്തുകാരനും കോളമിസ്റ്റുമായ പ്രഫ. എൻ.എ ഹമീദ്. കോളജിൽ ഡ്രസ് കോഡിന്റെ ഭാഗമായി ഹിജാബിന് വിലക്കേർത്തിയപ്പോൾ അതിന്റെ ചുവടുപിടിച്ച് ഐലവ് ഹിജാബ് ക്യാംപയ്‌ന് ഇവർ തുടക്കമിട്ടു. എന്നാൽ ഇതിനെ അനുകൂലിച്ചും എതിർത്തും ഒട്ടേറെ പേർ രംഗത്ത് എത്തി.

ആരുസപർവേസ് എന്ന കശ്മീരി വിദ്യർത്ഥിനി പറഞ്ഞത് ഒരു നല്ല മുസ്ലീംപെൺകുട്ടി ആവാൻ ഹിജാബ് ധരിക്കേണ്ടതില്ലെന്നാണ്. മുസ്ലീചരിത്രത്തിൽ സ്ത്രീകൾ ഹിജാബിന് എതിരായിരുന്നുവെന്ന് തുറന്നുപറഞ്ഞ് ഗവർണർ ആരിഫ് മുഹമ്മദ്ഖാനും രംഗത്ത് എത്തിയിരുന്നു. അതെ സമയം തിരുവനന്തപുരം പാളയം ഇമാം സുഹൈബ് മൗലവി ഹിജാബ് ധരിക്കാനുളള സ്വാതന്ത്ര്യം നിഷേധിക്കുന്നത് കടുത്ത അനീതിയും വിവേചനവുമാണെന്ന് നിലപാട് വ്യക്തമാക്കി. സംസ്ഥാന കേന്ദ്രസർക്കാരുകളും കർണാടക ഹൈക്കോടതിയും ഇടപെട്ട ഹിജാബ് വിവാദം രാജ്യത്തിന് പുറത്തെ മതമൗലിക രാഷ്‌ട്രങ്ങളും ഏറ്റുപിടിച്ചു.

എന്നാൽ കഴിഞ്ഞ നാലുപതിറ്റാണ്ടുകാലത്തെ മതമൗലിക ശക്തികളുടെ പ്രവർത്തനഫലമായിട്ടാണ് മുസ്ലീം സ്ത്രീകൾക്കിടയിൽ പർദ്ദ വ്യാപകമായതെന്നും ഇതിന് സുന്നി, മുജാഹിദ്, ജമാഅത്തെ ഇസ്ലാമി തുടങ്ങിയ മതക്കച്ചവടക്കാർക്ക് പങ്കുണ്ടെന്നും ഹമീദ് പറയുന്നു. പർദ്ദപ്രചാരണത്തിലൂടെ ഇവർ വിദേശഫണ്ട് സ്വീകരിച്ചതായും അദ്ദേഹം പറഞ്ഞു. ഖുർആനും,ഹദീസും ഉലമാക്കളുടെ സമവായവും അടിസ്ഥാനമാക്കി ഹിജാബ് സ്വർഗത്തിലെ വസ്ത്രമാണെന്നും അത് ധരിക്കാത്തവർ കാഫിറുകളാണെന്നും പറഞ്ഞ് മൗലവിമാരും മതപണ്ഡിതരും പാവപ്പെട്ട സ്ത്രീകളെ പ്രലോഭിപ്പിക്കുകയായിരുന്നു. ഇങ്ങനെയാണ് തെക്കെ ഇന്ത്യയിൽ പ്രത്യേകിച്ച് കേരളത്തിൽ പർദ്ദ മുസ്ലിം സ്ത്രീകളുടെ വേഷമായതെന്നും ഹമീദ് ചൂണ്ടിക്കാട്ടുന്നു.

ക്ലാസ് മുറികളിൽ പർദ്ദയിട്ടുവന്നവർ പഴയകാലത്ത് തുലോംവിരളമായിരുന്നു. പർദ്ദയിട്ടുവന്നവർ പരിഹാസ്യരാവുകയും അവർ ക്രമേണ ആത്മവിശ്വാസം നഷ്ടപ്പെട്ടവരും മനോദൗർബല്യം ഉള്ളവരും ആയിത്തീർന്നു. ആത്മഹത്യചെയ്ത സംഭവവും ഉണ്ടായെന്നും ഹമീദ് ലേഖനത്തിൽ ചൂണ്ടിക്കാട്ടുന്നു. അതെ സമയം ഇന്ന് പർദ്ദയും ഹിജാബും പ്രചുരപ്രചാരം നേടി. അത് മതമൗലികവാദികളെയും മൗലവിമാരെയും ഭയന്ന് ഇസ്ലാംദീനിന്റെ രക്തസാക്ഷികളാവുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ”ദീനി ബോധമുള്ള വധുവിനെ ആവശ്യമുണ്ടെന്ന” വിവാഹപരസ്യം വിദ്യാഭ്യാസ കാലത്ത് പർദ്ദക്കുള്ളിൽ തളച്ചിടാൻ കാരണമായി. അല്ലെങ്കിൽ വിവാഹമാർക്കറ്റിൽ എടുക്കാചരക്കാകുമെന്ന് അവൾ ഭയന്നു.ഹിജാബും പർദ്ദയും അണിയാൻ ഒരു സ്ത്രീയും ആഗ്രഹിക്കുന്നില്ല. അപ്പോൾ ”ഐ ലവ് ഹിജാബ് ക്യാംപയ്‌നു” പിന്നിലെ വികാരം മുത്തലാഖിനോട് സ്വീകരിച്ച നിലപാടിന് തുല്യമാണ്.

മുത്തലാഖ് ദൈവകൽപനയാണെന്നും ഭർത്താക്കൻമാർ തങ്ങളെ എപ്പോൾ വേണമെങ്കിലും തലാഖ് ചൊല്ലി ഒഴിവാക്കിക്കോട്ടെ എന്നു പ്രസംഗിക്കുന്ന ഇസ്ലാമിക വനിതകളുടെ മനോനിലയ്‌ക്ക് തുല്യമാണെന്നും ഹമീദ് പറയുന്നു. ബഹുഭാര്യൻമാരുടെ ഭാര്യമാരായിരിക്കുന്നത് സ്വർഗത്തിലേക്കുള്ള എളുപ്പവഴിയാണന്നും വിശ്വസിക്കുന്നഅത്യാന്താധുനിക മഹിളകളെ പിൻപറ്റുന്നവരാണ് ഐ ലവ് ഹിജാബികൾ എന്നും പ്രഫ.എൻഎ ഹമീദ് കേസരിയിൽ എഴുതിയ ലേഖനത്തിൽ പറയുന്നു.

 

 

 

 

 

 

 

Tags: Kesari WeeklyHijab issuewriter
ShareTweetSendShare

Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അശ്ലീലവും അസഭ്യവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക; ഇത്തരം അഭിപ്രായങ്ങള്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.

More News from this section

കൊല്ലത്ത് തെരുവുനായ ആക്രമണം; ഏഴ് പേർക്ക് കടിയേറ്റു; നായയെ നാട്ടുകാർ തല്ലിക്കൊന്നു

മകനൊപ്പം പോകവെ ബൈ​ക്കി​ന്റെ ടയറിൽ സാ​രി കു​രു​ങ്ങി; വീ​ട്ട​മ്മ​യ്‌ക്ക് ദാ​രു​ണാ​ന്ത്യം

“ഭാരം എത്രയുണ്ട്…”; ​നടി ​ഗൗരി കിഷനോട് ഓൺലൈൻ മാദ്ധ്യമപ്രവർത്തകന്റെ ചോദ്യം, വിമർശിച്ച് ഖുശ്ബു

ആര്‍ത്തവം കഴിഞ്ഞോ എന്ന് അയാൾ ചോദിച്ചു? നെഞ്ചോട് ചേർത്ത് പിടിക്കും; മുൻ സെലക്ടർക്കെതിരേ ലൈംഗിക പീഡനാരോപണവുമായി ബംഗ്ലാദേശ് വനിതാ ക്രിക്കറ്റ് താരം

ഭ​ഗവാന്റെ 60 പവൻ സ്വർണം മോഷ്ടിച്ച മുൻ എക്സിക്യൂട്ടിവ് ഓഫീസർക്ക് ദേവസ്വം ബോർഡിന്റെ സംരക്ഷണം; വിനോദിനെ പിടികൂടാതെ പൊലീസിന്റെ ഒത്തുകളി

കൂട്ടത്തിലൊരാൾ മരിച്ചു എന്നറിഞ്ഞ ഉടൻ സംഭവസ്ഥലത്തു നിന്നും സുഹൃത്തുക്കൾ കാറിൽ രക്ഷപെട്ടു: മഹേഷ് തമ്പിയുടെ ദുരൂഹ മരണം അന്വേഷിക്കണമെന്ന ആവശ്യവുമായി നാട്ടുകാർ

Latest News

പുരുഷന്മാർക്ക് ഇടയ്‌ക്കിടെ ‘ ആർത്തവം’ വരണം: രശ്മിക മന്ദാന; ചേരിതിരിഞ്ഞ് നെറ്റിസൺമാർ

മകന്റെ ചോറൂണിനിടെ യുവാവ് ജീവനൊടുക്കി; കടബാധ്യത കാരണം ജീവിതം അവസാനിപ്പിക്കുകയാണെന്ന് കുറിപ്പ് 

‘ഇ ഡി ലോകത്തിന് മാതൃക’; ഇന്ത്യയുടെ അന്വേഷണ ഏജൻസിയെ പ്രശംസിച്ച് ഫിനാൻഷ്യൽ ആക്ഷൻ ടാസ്‌ക് ഫോഴ്സ്

രക്തത്തിലെ പഞ്ചസാരയുടെ അളവ് എളുപ്പത്തിൽ കണ്ടെത്താൻ പുതിയ ഉപകരണം വികസിപ്പിച്ചെടുത്ത് ചെന്നൈ ഐഐടി

നിങ്ങളെ വിജയിയായി തിരഞ്ഞെടുത്തു അഭിനന്ദങ്ങൾ എന്ന് പറഞ്ഞ് സന്ദേശം വരും; ഇതെന്ത് സംഭവമാണെന്ന് എനിക്ക് അറിയില്ല; തന്റെ പേരിൽ സാമ്പത്തിക തട്ടിപ്പ് നടക്കുന്നതായി നടൻ ഗിന്നസ് പക്രു

പൊതുസ്ഥലങ്ങളിൽ അലഞ്ഞുതിരിയുന്ന നായ്‌ക്കളെയും കന്നുകാലികളെയും നീക്കം ചെയ്യാൻ സുപ്രീം കോടതി ഉത്തരവ്

വന്ദേ മാതരത്തിന്റെ 150-ാം വാര്‍ഷികാഘോഷങ്ങൾക്ക് പ്രധാനമന്ത്രി നരേന്ദ്രമോദി തുടക്കം കുറിച്ചു , നാണയവും സ്റ്റാമ്പും പുറത്തിറക്കി

257 പേരുടെ രക്തം വീണ അൽ ഹുസൈനിയിലെ ഫ്ലാറ്റ്; മുംബൈ സ്ഫോടനത്തിന്റെ സൂത്രധാരൻ ടൈ​ഗ‍ർ മേമന്റെയും കുടുംബത്തിന്റെയും  സ്വത്തുക്കൾ ലേലത്തിന്​​

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies