മകനെ ജിന്ന് പിടിച്ചുകൊണ്ട് പോയതാണ്; പരാതി നൽകേണ്ട കാര്യമില്ല; പതിമൂന്നുകാരന്റെ മരണത്തിൽ മദ്രസ അദ്ധ്യാപകർക്ക് പങ്കുണ്ടെന്നാരോപിച്ച് മാതാപിതാക്കൾ
Friday, November 7 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • Latest News
  • Sports
  • Defence
  • Business
Home News World

മകനെ ജിന്ന് പിടിച്ചുകൊണ്ട് പോയതാണ്; പരാതി നൽകേണ്ട കാര്യമില്ല; പതിമൂന്നുകാരന്റെ മരണത്തിൽ മദ്രസ അദ്ധ്യാപകർക്ക് പങ്കുണ്ടെന്നാരോപിച്ച് മാതാപിതാക്കൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 21, 2022, 05:12 pm IST
FacebookTwitterWhatsAppTelegram

ധാക്ക: മദ്രസയിലെ വിദ്യാർത്ഥിയുടെ മരണം കൊലപാതകമെന്നാരോപിച്ച് മാതാപിതാക്കൾ രംഗത്തെത്തി. അഞ്ച് ദിവസം മുൻപ് കാണാതായ വിദ്യാർത്ഥിയുടെ മൃതദേഹം കണ്ടെത്തിയതിന് പിന്നാലെയാണ് ആരോപണവുമായി മാതാപിതാക്കൾ രംഗത്തെത്തിയത്. മകന്റെ മരണത്തിന് പിന്നിൽ മദ്രസ അദ്ധ്യാപകരാണെന്നാണ് മാതാപിതാക്കൾ ആരോപിക്കുന്നത്.

മുൻഷിഗഞ്ചിലെ കെയ്തഖലി പ്രദേശത്ത് നിന്നും അഞ്ച് ദിവസം മുൻപാണ് 13കാരനായ റാക്കിബ് ഹുസൈനെ കാണാതായത്. അസീസിയ ദാറുൽ ഉലൂം മദ്രസയിലെ വിദ്യാർത്ഥിയായിരുന്നു റാക്കിബ്. കാണാതായ കുട്ടിയുടെ മൃതദേഹം മദ്രസയിൽ നിന്ന് നാല് കിലോമീറ്റർ അകലെയുള്ള ആളൊഴിഞ്ഞ പറമ്പിൽ നിന്നാണ് കണ്ടെത്തിയത്. ഇതിന് പിന്നാലെയാണ് മരണത്തിൽ മദ്രസ അദ്ധ്യാപകർക്ക് പങ്കുണ്ടെന്ന് മാതാപിതാക്കൾ ആരോപിച്ചത്.

‘മാർച്ച് 15നാണ് റാക്കിബിനെ കാണാതായത്. മദ്രസയിലേയ്‌ക്കെന്ന് പറഞ്ഞാണ് അവൻ വീട്ടിൽ നിന്നും ഇറങ്ങിയത്. എന്നാൽ നേരം വൈകിയും തിരികെ എത്താതെ വന്നപ്പോൾ ഞങ്ങൾ അന്വേഷിച്ചിറങ്ങി. അപ്പോഴാണ് അവൻ മദ്രസയിൽ എത്തിയിട്ടില്ലെന്ന വിവരം അറിയുന്നത്. അവനെ കാണാതായ വിവരം ഉച്ചഭാഷിണിയിലൂടെ അറിയിക്കണമെന്ന് മദ്രസ അദ്ധ്യാപകരോട് ആവശ്യപ്പെട്ടിട്ടും അവർ അതിന് അനുവദിച്ചില്ല. മകനെ ജിന്ന് കൊണ്ടുപോയെന്നും അദ്ധ്യാപകർ പറഞ്ഞു’ റാക്കിബിന്റെ മാതാപിതാക്കൾ പറയുന്നു.

റാക്കിബിന്റെ കഴുത്തും, കൈകാലുകളും മുറിച്ച് മാറ്റിയ നിലയിലായിരുന്നു. കാണാതാകുമ്പോൾ ധരിച്ച അതേ വസ്ത്രമായിരുന്നു മൃതദേഹത്തിൽ ഉണ്ടായിരുന്നത്. റാക്കിബിനെ കാണാതായ അന്ന് പരാതി നൽകാൻ പറഞ്ഞപ്പോൾ മദ്രസ അദ്ധ്യപകർ അതിന് വിസമ്മതിച്ചുവെന്നും മാതാപിതാക്കൾ ആരോപിച്ചു. സംഭവത്തിന് പിന്നിൽ മദ്രസ അദ്ധ്യാപകരുടെ പങ്ക് അന്വേഷിക്കുമെന്ന് പോലീസ് അറിയിച്ചു.

Tags: madrasa teachers
ShareTweetSendShare

Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അശ്ലീലവും അസഭ്യവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക; ഇത്തരം അഭിപ്രായങ്ങള്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.

More News from this section

പാകിസ്ഥാൻ നിയമവിരുദ്ധമായി ആണവായുധങ്ങൾ പരീക്ഷിച്ചുവെന്ന് രൺധീർ ജയ്സ്വാൾ; പ്രതികരണം ട്രംപിന്റെ പരാമർശത്തിന് പിന്നാലെ

ആര്‍ത്തവം കഴിഞ്ഞോ എന്ന് അയാൾ ചോദിച്ചു? നെഞ്ചോട് ചേർത്ത് പിടിക്കും; മുൻ സെലക്ടർക്കെതിരേ ലൈംഗിക പീഡനാരോപണവുമായി ബംഗ്ലാദേശ് വനിതാ ക്രിക്കറ്റ് താരം

ബംഗ്ലാദേശിൽ വീണ്ടും ആഭ്യന്തര കലാപം; BNP സ്ഥാനാര്‍ത്ഥിക്ക് വെടിയേറ്റു

“ഹമാസിനെ തുടച്ചുനീക്കും, മുഴുവൻ ഭീകരകേന്ദ്രങ്ങളും തകർത്തെറിയും”; മുന്നറിയിപ്പുമായി ഇസ്രയേൽ പ്രതിരോധ മന്ത്രി

കര, നാവിക, വ്യോമസേനകളെ ശക്തമാക്കാൻ; പാക് അതിർത്തിയിലെ ത്രിശൂലിന് പിന്നാലെ ചൈനീസ് അതിർത്തിയിലും ഇന്ത്യയുടെ സൈനികാഭ്യാസം

 ഇന്ത്യാ വിരുദ്ധൻ, പാക് പ്രേമി,  ഹമാസ് നൽകിയ പണം കൊണ്ട് തെരഞ്ഞെടുപ്പ് പ്രചാരണം; ന്യൂയോർക്കിലെ ആദ്യത്തെ മുസ്ലീം മേയർ; ആരാണ് സോഹ്‌റൻ മംദാനി?

Latest News

“ആത്മവിശ്വാസവും പ്രയത്നവും പ്രശംസനീയം”, രസകരമായ ചോദ്യങ്ങളും ഉത്തരങ്ങളുമായി 2 മണിക്കൂറോളം നീണ്ട കൂടിക്കാഴ്ച, പ്രധാനമന്ത്രിയുമായി സംവദിച്ച് ലോകകപ്പ് കിരീടം നേടിയ വനിതാ ക്രിക്കറ്റ് ടീം

ശബരിമല സ്വർണക്കൊള്ള ; തിരുവിതാംകൂർ ദേവസ്വം ബോർഡ് ഭരണസമിതിയെ മാറ്റും, പ്രശാന്തിനെ വീണ്ടും നിയമിക്കില്ലെന്ന് തീരുമാനം

പുരാവസ്തു തട്ടിപ്പ് കേസിലെ പ്രതി മോൻസൻ മാവുങ്കലിന്റെ വീട്ടിൽ വൻ മോഷണം; 20 കോടിയുടെ വസ്തുക്കൾ നഷ്ടമായി

ചെറിയ ഷാംപൂ പാക്കറ്റുകൾ നിരോധിച്ചു; രാസ കുങ്കുമത്തിന്റെ വിൽപനയും ഹൈക്കോടതി തടഞ്ഞു

വെള്ളിയാഴ്ച പ്രാർത്ഥനയ്‌ക്കിടെ പള്ളിയിൽ സ്ഫോടനം; 55 ഓളം വിദ്യർത്ഥികൾക്ക് പരിക്കേറ്റു

കൊല്ലത്ത് തെരുവുനായ ആക്രമണം; ഏഴ് പേർക്ക് കടിയേറ്റു; നായയെ നാട്ടുകാർ തല്ലിക്കൊന്നു

മകനൊപ്പം പോകവെ ബൈ​ക്കി​ന്റെ ടയറിൽ സാ​രി കു​രു​ങ്ങി; വീ​ട്ട​മ്മ​യ്‌ക്ക് ദാ​രു​ണാ​ന്ത്യം

“ഭാരം എത്രയുണ്ട്…”; ​നടി ​ഗൗരി കിഷനോട് ഓൺലൈൻ മാദ്ധ്യമപ്രവർത്തകന്റെ ചോദ്യം, വിമർശിച്ച് ഖുശ്ബു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies