ഡൽഹിയിൽ ഇനിയും ബുൾഡോസറുകൾ ഉരുളും; ഷഹീൻബാഗിലെ ഉൾപ്പെടെയുളള അനധികൃത നിർമ്മാണവും കയ്യേറ്റങ്ങളും ഒഴിപ്പിക്കും
Friday, November 7 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • Latest News
  • Sports
  • Defence
  • Business
Home News India

ഡൽഹിയിൽ ഇനിയും ബുൾഡോസറുകൾ ഉരുളും; ഷഹീൻബാഗിലെ ഉൾപ്പെടെയുളള അനധികൃത നിർമ്മാണവും കയ്യേറ്റങ്ങളും ഒഴിപ്പിക്കും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 26, 2022, 07:16 pm IST
FacebookTwitterWhatsAppTelegram

ഡൽഹിയിൽ അനധികൃത കൈയ്യേറ്റങ്ങൾക്കും അനധികൃത നിർമ്മാണങ്ങൾക്കും എതിരെ നടപടി കർശനമാക്കാൻ ഒരുങ്ങി ഭരണകൂടം. ഇത്തരം നടപടികൾക്കെതിരെ രണ്ടോ മൂന്നോ ദിവസത്തിനുള്ളിൽ നടപടിയുണ്ടാകാകും. ഷഹീൻ ബാഗിൽ ഉൾപ്പെടെ ഡൽഹിയിലെ അനധികൃത സ്വത്തുക്കൾ ബുൾഡോസർ ചെയ്യുന്ന ജോലി ഊർജിതമാക്കുമെന്ന് ഉറവിടങ്ങൾ സ്ഥിരീകരിച്ചു.

ഡൽഹിയിലെ ജഹാംഗീർപുരി പ്രദേശത്ത് ഹനുമാൻ ജയന്തി ഘോഷയാത്രയ്‌ക്കിടെ അക്രമം നടന്ന് ദിവസങ്ങൾക്ക് ശേഷം, അനധികൃത സ്വത്തുക്കൾ നീക്കം ചെയ്യുന്നതിനായി, പ്രദേശത്തെ അനധികൃത കടകളും കെട്ടിടങ്ങളും നിർമ്മാണവും ബുൾഡോസർ ഉപയോഗിച്ച് തകർക്കാൻ ഭരണകൂടം ഉത്തരവിട്ടിരുന്നു. ഒരു പ്രത്യേക സമുദായത്തെ ലക്ഷ്യമിട്ട് അവരുടെ സ്വത്തുക്കൾ മാത്രം ഒഴിപ്പിക്കുകയാണെന്ന് ആരോപിച്ച് പ്രതിപക്ഷ പാർട്ടികൾ നടപടിക്കെതിരെ രംഗത്ത് വന്നിരുന്നു. പിന്നീട് സുപ്രീം കോടതി സ്റ്റേ അനധികൃത നിർമ്മാണങ്ങൾ പൊളിക്കുന്നത് നിർത്തിവയ്‌ക്കാൻ ഉത്തരവിട്ടു. കേസിൽ അടുത്ത വാദം ഒമ്പത് ദിവസത്തിനകം നടക്കും.

ജഹാംഗീർപുരിയിലെ കൈയേറ്റ നീക്കത്തിനെതിരെ സമർപ്പിച്ച ഒരു കൂട്ടം ഹർജികളിൽ സുപ്രീം കോടതി അധികൃതർക്ക് നോട്ടീസ് അയച്ചിരുന്നു. ജസ്റ്റിസുമാരായ എൽ നാഗേശ്വര റാവു, ബിആർ ഗവായ് എന്നിവരടങ്ങിയ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്. ഈ കേസിന് ഭരണഘടനാപരവും ദേശീയവുമായ പ്രാധാന്യമുള്ള ദീർഘകാല പ്രത്യാഘാതങ്ങളുണ്ടെന്ന് കേസിൽ വാദിച്ച മുതിർന്ന അഭിഭാഷകൻ ദുഷ്യന്ത് ദവെ പറഞ്ഞു. ദേശീയ പ്രാധാന്യമുള്ള വശം എന്താണെന്ന് കോടതി അന്വേഷിച്ചപ്പോൾ, 50 ലക്ഷം ആളുകളുള്ള ഡൽഹിയിൽ 731 അനധികൃത കോളനികൾ ഉള്ളപ്പോഴും നടപടി ഒരു പ്രത്യേക സമുദായത്തെ വേർതിരിക്കുന്നതായി ദവെ ആരോപിച്ചു.

മുസ്ലീങ്ങൾക്ക് മാത്രം എങ്ങനെയാണ് അനധികൃത നിർമാണങ്ങൾ ഉള്ളതെന്ന് ജംഇയ്യത്ത് ഉലമ-ഇ-ഹിന്ദിന് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ കപിൽ സിബൽ ചോദിച്ചു. അനധികൃത കൈയേറ്റങ്ങൾ പൊളിച്ചുമാറ്റിയ രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളിൽ സ്വീകരിച്ച നടപടികളെയും അദ്ദേഹം പരാമർശിച്ചു. എന്നാൽ സിബൽ പറയുന്ന കേസുകളിൽ നടപടിയെടുക്കാനാകില്ലെന്ന് ചൂണ്ടിക്കാട്ടി കോടതി തള്ളി.

കൃത്യമായ നോട്ടീസ് നൽകാതെ പൊളിക്കൽ നടപടി നടത്തിയെന്ന വിഷയത്തിൽ സോളിസിറ്റർ ജനറൽ തുഷാർ മേത്തയുടെ പരാമർശം ഇതായിരുന്നു, ”അറിയിപ്പ് ആവശ്യമില്ലാത്തതും അനധികൃത കെട്ടിടങ്ങൾക്ക് നോട്ടീസ് നൽകിയതുമായ സന്ദർഭങ്ങൾ കാണിച്ചുതരാം. വ്യാപാരികൾ കഴിഞ്ഞ വർഷം ഹൈക്കോടതിയെ സമീപിച്ചു. പൊളിക്കാൻ ഉത്തരവിട്ടു.’ മാത്രമല്ല, സ്റ്റാളുകൾ, കസേരകൾ, മേശകൾ തുടങ്ങിയവ പൊളിക്കുന്നതിന് നോട്ടീസ് ആവശ്യമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തുടർന്ന്, ഹർജിക്കാരിൽ നിന്ന് സത്യവാങ്മൂലം നൽകാനും ആവശ്യമെങ്കിൽ എതിർ സത്യവാങ്മൂലം നൽകാനും സുപ്രീം കോടതി ആവശ്യപ്പെട്ടു. കൂടാതെ തൽസ്ഥിതി തുടരണമെന്നും കോടതി നിർദ്ദേശിച്ചു.

Tags: Kapil SibalSUPREMECOURTJahangirpuriShaheen Baghencroachment
ShareTweetSendShare

Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അശ്ലീലവും അസഭ്യവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക; ഇത്തരം അഭിപ്രായങ്ങള്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.

More News from this section

ബീഹാറിൽ ഒന്നാംഘട്ട വോട്ടെടുപ്പിൽ 64 .46% പോളിംഗ് ; മുൻവർഷങ്ങളെക്കാൾ ഉയർന്ന നില

വണ്‍ എക്‌സ് ബെറ്റിങ് ആപ്പ് കേസ്: സുരേഷ് റെയ്‌നയുടേയും ശിഖര്‍ ധവാന്റേയും സ്വത്തുക്കള്‍ കണ്ടുകെട്ടി

KGF-ലെ കാസിം ചാച്ച ; കന്നഡ താരം ഹരീഷ് റായ് അന്തരിച്ചു

എറണാകുളം – ബെംഗളൂരു വന്ദേഭാരത് എക്സ്പ്രസ് ഞായറാഴ്ച മുതൽ; പ്രധാനമന്ത്രി ഓൺലൈനായി ഫ്ലാഗ് ഓഫ് ചെയ്യും

മംഗൾയാൻ-2 ദൗത്യം 2030 ൽ; ഇത്തവണ ചൊവ്വയിൽ ഇറങ്ങും; ഔദ്യോഗികമായി സ്ഥിരീകരിച്ച് ഐഎസ്ആർഒ

“നല്ല ആഹാരം, മിതമായ നിരക്കിൽ ടിക്കറ്റ് വില’; വന്ദേഭാരത് ട്രെയിനിലെ യാത്രാനുഭവം പങ്കുവച്ച് ബ്രിട്ടീഷ് കുടുംബം

Latest News

ദത്തോപന്ത് ഠേംഗഡി സേവാ സമ്മാൻ ആചാര്യ കെ ആര്‍ മനോജിന്

അങ്കമാലിയില്‍ ആറുമാസം പ്രായമുള്ള കുഞ്ഞിനെ കൊലപ്പെടുത്തിയ സംഭവം; അമ്മൂമ്മ അറസ്റ്റില്‍

വന്ദേമാതരം@ 150: കേരളത്തില്‍ വിപുലമായ ആഘോഷ പരിപാടികള്‍

കേരളത്തിൽ കുംഭമേള ജനുവരിയിൽ; വേദിയാകുന്നത് തിരുനാവായ ; ജുന അഖാരയുടെ സംഘാടനം

ഒൻപതാം ക്ലാസ് വിദ്യാർഥി ജീവനൊടുക്കിയ സംഭവം: പ്രധാനധ്യാപികയുടെ സസ്പെൻഷൻ റദ്ദ് ചെയ്തു തിരിച്ചെടുത്തു

കുടിയന്മാർ ജാഗ്രതൈ: മദ്യപിച്ച് ട്രെയിനില്‍ യാത്ര ചെയ്യുന്നവരെ പിടിക്കാൻ ആല്‍ക്കോമീറ്റർ ഉപയോഗിച്ച് പരിശോധന; പിടി വീണാൽ ‘പണി’ ഉറപ്പ്

നിയമസഭ സ്പീക്കർ എ എൻ ഷംസീറിന്റെ സഹോദരി അന്തരിച്ചു

മലിനജലം കിടപ്പുരോഗിയുടെ വീട്ടിലേക്ക് : പരിഹരിച്ച ശേഷം നേരിട്ട് ഹാജരാകണമെന്ന് ഉദ്യോഗസ്ഥരോട് മനുഷ്യാവകാശ കമ്മീഷൻ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies