നാഗരാജുവിന്റെ ദുരഭിമാനകൊലയിൽ വില്ലനായത് രണ്ട് ആപ്പുകൾ,പ്രതികൾ യുവാവിനെ കണ്ടെത്തിയത് ഫോൺ വഴി; കൂടുതൽ വിവരങ്ങൾ പുറത്ത്
Friday, November 7 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • Latest News
  • Sports
  • Defence
  • Business
Home News India

നാഗരാജുവിന്റെ ദുരഭിമാനകൊലയിൽ വില്ലനായത് രണ്ട് ആപ്പുകൾ,പ്രതികൾ യുവാവിനെ കണ്ടെത്തിയത് ഫോൺ വഴി; കൂടുതൽ വിവരങ്ങൾ പുറത്ത്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 23, 2022, 10:19 am IST
FacebookTwitterWhatsAppTelegram

ഹൈദരാബാദ്: മുസ്ലീം യുവതിയെ വിവാഹം കഴിച്ചതിന് ദളിത് യുവാവിനെ ഭാര്യാ സഹോദരനും ബന്ധുക്കളും കുത്തിക്കൊലപ്പെടുത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. വിവാഹത്തിന് ശേഷം സയീദ് അഷ്‌റിൻ സുൽത്താനയുടെ വീട്ടുകാരിൽ നിന്ന് ഭീഷണി ഉണ്ടായിരുന്നതിനാൽ ഇരുവരും ഒളിച്ച് താമസിക്കുന്നതിനിടെ നാഗരാജു അതു വരെ ഉപയോഗിച്ചിരുന്ന ഫോണും സിം കാർഡു നശിപ്പിച്ചിരുന്നു. ഭാര്യ വീട്ടുകാർക്ക് തങ്ങളെക്കുറിച്ച് സൂചന ലഭിക്കാതിരിക്കാൻ ഇത്രയേറെ മുൻകരുതലെടുത്തിട്ടും നാഗരാജുവും സുൽത്താനയും ഒളിച്ച് താമസിച്ചിരുന്ന സ്ഥലം പ്രതികൾക്ക് എങ്ങനെ മനസിലായി എന്നതിന്റെ വിവരങ്ങളാണ് ഇപ്പോൾ പുറത്ത് വരുന്നത്.

നാഗരാജുവിന്റെ ഫോൺ ചോർത്തിയാണ് സുൽത്താനയുടെ സഹോദരനും കേസിലെ ഒന്നാം പ്രതിയുമായ മൊബിൻ നാഗരാജുവിലേക്കെത്തിയത്.സർവ്വസാധാരണമായ രണ്ട് ഗൂഗിൾ ആപ്പുകളാണ് ദുരഭിമാന കൊലയിൽ വില്ലനായത്. ഹൈസ്‌കൂൾ വിദ്യാഭ്യാസം മാത്രമുള്ള മൊബിൻ അടുത്ത സുഹൃത്തുക്കളോട് അന്വേഷിച്ചിട്ട് പോലും നാഗരാജുവിനേയും സുൽത്താനയേയും കണ്ടെത്താൻ സാധിക്കാതെ വന്നതോടെ ഫോൺ ചോർത്താൻ ശ്രമിക്കുകയായിരുന്നു.

ഫൈൻഡ് മൈ ഡിവൈസ് എന്ന ആപ്പ് വഴി മൊബൈൽ ഇരിക്കുന്ന സ്ഥലം കണ്ടെത്താമെന്ന് മനസിലാക്കിയ പ്രതികൾ പിന്നീട് ആ വഴിയ്‌ക്ക് നീങ്ങുകയായിരുന്നു. ഉപയോക്താവ് തന്റെ ആൻഡ്രോയ്ഡ് ഫോൺ സെറ്റ് ചെയ്യാൻ ഉപയോഗിക്കുന്ന ഇമെയിൽ ഐഡി വഴിയോ അല്ലെങ്കിൽ മൊബൈൽ നമ്പർ വഴിയോ മൊബൈൽ ഫോൺ ഇരിക്കുന്ന പ്രദേശം കണ്ടെത്താൻ സഹായിക്കുന്ന ആപ്പാണ് ഫൈൻഡ് മൈ ഡിവൈസ്.

എന്നാൽ നാഗരാജുവിന്റെ പുതിയ നമ്പർ അറിയാത്തതിനാൽ ഇമെയിൽ ഐഡി കണ്ടെത്താനായി മൊബിന്റെ ശ്രമം. ഇതിനായി നാഗരാജുവിന്റെ പഴയ മൊബൈൽ നമ്പർ ട്രൂ കോളർ ആപ്പിൽ അടിച്ച് നോക്കി ഇമെയിൽ ഐഡി കണ്ടെത്തി. നിർഭാഗ്യവശാൽ നാഗരാജു പുതിയ ഫോൺ സെറ്റ് ചെയ്യുന്നതിനും ഈ ഇമെയിൽ ഐഡി തന്നെയായിരുന്നു ഉപയോഗിച്ചിരുന്നത്. തുടർന്ന് മെയിൽ ഐഡിയുടെ പാസ് വേർഡ് കണ്ടെത്താനായി മൊബിന്റെ അടുത്ത ശ്രമം.

നാഗരാജു നൽകാൻ സാധ്യതയുള്ള പാസ്വേർഡുകൾ ഊഹിച്ച് അടിച്ചു നോക്കിയെങ്കിലും ശ്രമം പരാജയപ്പെട്ടു. അവസാനവഴിയെന്ന നിലയിൽ പ്രതി നാഗരാജുവിന്റെ പഴയ മൊബൈൽ നമ്പർ പാസ്വേർഡ് ആയി അടിച്ച് നോക്കുകയാണ്. ഈ ശ്രമത്തിൽ വിജയിച്ച പ്രതിയ്‌ക്ക് നാഗരാജു നിൽക്കുന്ന സ്ഥലം മനസിലാവുകയും സുൽത്താനയുമായി നാഗരാജു പോകുമ്പോൾ പിന്തുടർന്ന് ഇരുമ്പുവടി കൊണ്ട് തലയ്‌ക്കടിച്ച്ക്രൂരമായി കൊലപ്പെടുത്തുകയുമായിരുന്നു.ഭർത്താവിനെ കൊല്ലരുതെന്ന് പറഞ്ഞ് സുൽത്താന സഹോദരന്റെ കാല് പിടിച്ചെങ്കിലും ഒരു ദയയുമില്ലാതെ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു

Tags: APPSvictim
ShareTweetSendShare

Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അശ്ലീലവും അസഭ്യവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക; ഇത്തരം അഭിപ്രായങ്ങള്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.

More News from this section

‘ഇ ഡി ലോകത്തിന് മാതൃക’; ഇന്ത്യയുടെ അന്വേഷണ ഏജൻസിയെ പ്രശംസിച്ച് ഫിനാൻഷ്യൽ ആക്ഷൻ ടാസ്‌ക് ഫോഴ്സ്

രക്തത്തിലെ പഞ്ചസാരയുടെ അളവ് എളുപ്പത്തിൽ കണ്ടെത്താൻ പുതിയ ഉപകരണം വികസിപ്പിച്ചെടുത്ത് ചെന്നൈ ഐഐടി

പൊതുസ്ഥലങ്ങളിൽ അലഞ്ഞുതിരിയുന്ന നായ്‌ക്കളെയും കന്നുകാലികളെയും നീക്കം ചെയ്യാൻ സുപ്രീം കോടതി ഉത്തരവ്

വന്ദേ മാതരത്തിന്റെ 150-ാം വാര്‍ഷികാഘോഷങ്ങൾക്ക് പ്രധാനമന്ത്രി നരേന്ദ്രമോദി തുടക്കം കുറിച്ചു , നാണയവും സ്റ്റാമ്പും പുറത്തിറക്കി

257 പേരുടെ രക്തം വീണ അൽ ഹുസൈനിയിലെ ഫ്ലാറ്റ്; മുംബൈ സ്ഫോടനത്തിന്റെ സൂത്രധാരൻ ടൈഗ‍ർ മേമന്റെയും കുടുംബത്തിന്റെയും  സ്വത്തുക്കൾ ലേലത്തിന്

ബീഹാറിൽ ഒന്നാംഘട്ട വോട്ടെടുപ്പിൽ 64 .46% പോളിംഗ് ; മുൻവർഷങ്ങളെക്കാൾ ഉയർന്ന നില

Latest News

മകന്റെ ചോറൂണിനിടെ യുവാവ് ജീവനൊടുക്കി; കടബാധ്യത കാരണം ജീവിതം അവസാനിപ്പിക്കുകയാണെന്ന് കുറിപ്പ് 

നിങ്ങളെ വിജയിയായി തിരഞ്ഞെടുത്തു അഭിനന്ദങ്ങൾ എന്ന് പറഞ്ഞ് സന്ദേശം വരും; ഇതെന്ത് സംഭവമാണെന്ന് എനിക്ക് അറിയില്ല; തന്റെ പേരിൽ സാമ്പത്തിക തട്ടിപ്പ് നടക്കുന്നതായി നടൻ ഗിന്നസ് പക്രു

അവാര്‍ഡ് കുതന്ത്രങ്ങള്‍ക്കെതിരെ സാംസ്‌കാരിക കേരളം പ്രതികരിക്കണം- തപസ്യ

ഫ്ലാറ്റിലെ ലഹരി ഉപയോഗം സമീർ താഹിറിന്റെ സമ്മതത്തോടെ; ഖാലിദ് റഹ്മാനും അഷ്റഫ് ഹംസയും പ്രതികളായ കഞ്ചാവ് കേസ്; എക്സൈസ് കുറ്റപത്രം സമർപ്പിച്ചു

CPM ഭരണസമിതി 100 കോടി തട്ടിയെന്ന് ആരോപണം: നേമം സഹകരണ ബാങ്കിൽ ഇഡി റെയ്ഡ്: പണം നഷ്ടപ്പെട്ടത് 250ഓളം നിക്ഷേപകർക്ക്

കെഎസ്ആർടിസി ബസിൽ പെൺകുട്ടിക്ക് നേരെ ലൈംഗികാതിക്രമം; എസ്ഡിപിഐ നേതാവ് അറസ്റ്റില്‍

ഭാരമെത്രയെന്ന് വൃത്തിക്കെട്ട ചിരിയോടെ യൂട്യൂബറുടെ ചോദ്യം; ഒരു ഫോണും കൊണ്ട് ഇറങ്ങിയാൽ എന്തും ചോദിക്കാമെന്നാണ് കരുതരുത്; ചുട്ടമറുപടി നൽകി നടി ഗൗരി കിഷൻ

”മലപ്പുറത്ത് മുസ്ലിം മതാധിപത്യം”, കോൺഗ്രസ് പാർട്ടിയിൽ ആരെയെങ്കിലും ചേർക്കണമെങ്കിൽ പോലും പാണക്കാട്ട് പോയി അനുവാദം വാങ്ങണം: വെള്ളാപ്പള്ളി നടേശൻ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies