അഴിമതി കേസിൽ ലാലു പ്രസാദ് യാദവിന്റെ കുടുംബമടക്കം കുടുങ്ങും; വിചാരണ കോടതി സ്റ്റേ പിൻവലിച്ച് വാദം കേൾക്കാൻ അനുവാദം നൽകി
Friday, November 7 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • Latest News
  • Sports
  • Defence
  • Business
Home News India

അഴിമതി കേസിൽ ലാലു പ്രസാദ് യാദവിന്റെ കുടുംബമടക്കം കുടുങ്ങും; വിചാരണ കോടതി സ്റ്റേ പിൻവലിച്ച് വാദം കേൾക്കാൻ അനുവാദം നൽകി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 26, 2022, 01:10 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: ഐആർസിടിസി ഹോട്ടൽ അഴിമതിയുമായി ബന്ധപ്പെട്ട് സി ബി ഐ സമർപ്പിച്ച കുറ്റപത്രത്തിൽ വാദം കേൾക്കാൻ പ്രത്യേക വിചാരണ കോടതി അനുമതി നൽകി. ലാലു പ്രസാദ് യാദവ്, ഭാര്യ റാബ്‌റി ദേവി, മകനും ബീഹാർ ഉപമുഖ്യമന്ത്രിയുമായ തേജസ്വി യാദവ് തുടങ്ങിയവർക്കെതിരെ 2018ലാണ് സി ബി ഐ കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത്.

യു പി എ മന്ത്രി സഭയിൽ റെയിൽവേ മന്ത്രി ആയിരുന്ന ലാലുപ്രസാദ് യാദവ് അഴിമതി നടത്തിയെന്ന് ചൂണ്ടിക്കാട്ടി 2017ലാണ് സി ബി ഐ കേസെടുത്തത്. ഒരു വർഷത്തെ അന്വേഷണത്തിനൊടുവിൽ പ്രതികൾക്കെതിരെ പ്രത്യേക കോടതിയിൽ കുറ്റപത്രം സമർപ്പിച്ചിരുന്നു. ഇതിനെതിരെ പ്രതിഭാഗം ഡൽഹി ഹൈക്കോടതിയിൽ അപ്പീൽ നൽകുകയും പ്രത്യേക കോടതിയുടെ വിചാരണ നടപടി താൽകാലികമായി തടഞ്ഞു വെച്ചുകൊണ്ട് ഉത്തരവ് പുറപ്പെടുവിക്കുകയും ചെയ്തു. തുടർന്ന് പ്രതികൾക്ക് അനുവദിച്ച് നൽകിയ സ്റ്റേ പിൻവലിക്കുകയും പ്രത്യേക കോടതിയോട് വിചാരണ തുടരാമെന്നും അറിയിച്ചു. 2018ൽ കോടതി ലാലു പ്രസാദ് യാദവ് ഉൾപ്പെടുന്ന 11 പ്രതികൾക്കെതിരെ സി ബി ഐ കുറ്റപത്രം സമർപ്പിച്ചത് പ്രത്യേക കോടതി പരിഗണിച്ചിരുന്നു. എന്നാൽ കുറ്റപത്രത്തിന്മേൽ ചർച്ചകളൊന്നും ആരംഭിച്ചിരുന്നില്ല.

സി ബി ഐ പ്രത്യേക കോടതിയുടെ തീരുമാനത്തെ ചോദ്യം ചെയ്ത് പ്രതിഭാഗം 2019 ഫെബ്രുവരിയിൽ ഡൽഹി ഹൈക്കോടതിയിൽ ഹർജി നൽകി. ഹർജി പരിഗണിച്ച വിനോദ് കുമാർ അസ്താനയെ പ്രത്യേക വിചാരണ കോടതിയിൽ ഹാജരാകുന്നത് ഒഴിവാക്കിയിരുന്നു. മറ്റു രണ്ടു പ്രതികളും അപേക്ഷകൾ വിചാരണ കോടതിക്ക് മുൻപാകെ സമർപ്പിച്ചു. തുടർന്ന് വിചാരണ നടപടികൾ സ്തംഭിച്ചു. കേസുമായി ബന്ധപ്പെട്ട് കുറ്റം ചുമത്തുന്ന നടപടി ക്രമങ്ങൾ ഇതുമൂലം ചർച്ച ചെയ്യാൻ സാധിച്ചിട്ടില്ല.

2017ൽ സി ബി ഐ രജിസ്റ്റർ ചെയ്ത കേസിൽ 2018ലാണ് പ്രത്യേക കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത്. കേസിൽ വിചാരണ നേടുന്നതിൽ 2019ൽ സ്റ്റേ വാങ്ങിയതുമായി ബന്ധപ്പെട്ട് 2020 മാർച്ചിൽ അസ്താനയുടെ അപേക്ഷയ്‌ക്ക് ഹൈക്കോടതി മറുപടി നൽകുകയും ചെയ്തു. റെയിൽവേ മന്ത്രിയായിരുന്ന ലാലു പ്രസാദ് യാദവും മറ്റു 11 പേർക്കെതിരെ തെളിവ് സഹിതം കുറ്റം കണ്ടെത്തുകയായിരുന്നു. കുറ്റപത്രം സമർപ്പിച്ച സമയത്ത് മന്ത്രിപദവിയിൽ അല്ലാതിരുന്നതിനാൽ 1988ലെ അഴിമതി നിരോധന നിയമപ്രകാരമുള്ള ആക്ട് അനുസരിച്ച് അദ്ദേഹത്തെ വിചാരണ ചെയ്യാൻ പ്രത്യേകം അനുമതി ആവശ്യമില്ല.

റാബ്‌റി ദേവി, തേജസ്വി യാദവ്, തുടങ്ങിയ മറ്റ് പ്രതികളുടെ മേൽ സി ബി ഐ സമർപ്പിച്ച കുറ്റപത്രത്തിൽ വിചാരണ നടത്താൻ തടസമില്ലെന്ന് റിപ്പോർട്ടിൽ പറയുന്നു. പ്രതികൾക്കെതിരെ വിചാരണ നടത്താൻ പ്രോസിക്യൂഷന്റെ അനുമതി ആവശ്യമില്ലെന്നും 2020 മാർച്ചിൽ സി ബി ഐ അറ്റോർണി ജനറലിൽ നിന്നും നിയമോപദേശം തേടിയിരുന്നു. തുടർന്ന് ഇത്തരമൊരു അനുമതി തേടുന്നതിന്റെ ആവശ്യമില്ലെന്ന് ഏജൻസി അറിയിച്ചു. 2020 ജൂണിൽ കേസിൽ ഉൾപ്പെട്ട മുഴുവൻ പ്രതികളെയും കോമ്പീറ്റന്റ് അതോറിറ്റി അസ്താനയെയും വിചാരണ നടത്താൻ കോടതി അംഗീകാരം നൽകി.

Tags: THEJASWI YADAVLalu Prasad YadavIRCTC Scam
ShareTweetSendShare

Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അശ്ലീലവും അസഭ്യവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക; ഇത്തരം അഭിപ്രായങ്ങള്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.

More News from this section

ബീഹാറിൽ ഒന്നാംഘട്ട വോട്ടെടുപ്പിൽ 64 .46% പോളിംഗ് ; മുൻവർഷങ്ങളെക്കാൾ ഉയർന്ന നില

വണ്‍ എക്‌സ് ബെറ്റിങ് ആപ്പ് കേസ്: സുരേഷ് റെയ്‌നയുടേയും ശിഖര്‍ ധവാന്റേയും സ്വത്തുക്കള്‍ കണ്ടുകെട്ടി

KGF-ലെ കാസിം ചാച്ച ; കന്നഡ താരം ഹരീഷ് റായ് അന്തരിച്ചു

എറണാകുളം – ബെംഗളൂരു വന്ദേഭാരത് എക്സ്പ്രസ് ഞായറാഴ്ച മുതൽ; പ്രധാനമന്ത്രി ഓൺലൈനായി ഫ്ലാഗ് ഓഫ് ചെയ്യും

മംഗൾയാൻ-2 ദൗത്യം 2030 ൽ; ഇത്തവണ ചൊവ്വയിൽ ഇറങ്ങും; ഔദ്യോഗികമായി സ്ഥിരീകരിച്ച് ഐഎസ്ആർഒ

“നല്ല ആഹാരം, മിതമായ നിരക്കിൽ ടിക്കറ്റ് വില’; വന്ദേഭാരത് ട്രെയിനിലെ യാത്രാനുഭവം പങ്കുവച്ച് ബ്രിട്ടീഷ് കുടുംബം

Latest News

ദത്തോപന്ത് ഠേംഗഡി സേവാ സമ്മാൻ ആചാര്യ കെ ആര്‍ മനോജിന്

അങ്കമാലിയില്‍ ആറുമാസം പ്രായമുള്ള കുഞ്ഞിനെ കൊലപ്പെടുത്തിയ സംഭവം; അമ്മൂമ്മ അറസ്റ്റില്‍

വന്ദേമാതരം@ 150: കേരളത്തില്‍ വിപുലമായ ആഘോഷ പരിപാടികള്‍

കേരളത്തിൽ കുംഭമേള ജനുവരിയിൽ; വേദിയാകുന്നത് തിരുനാവായ ; ജുന അഖാരയുടെ സംഘാടനം

ഒൻപതാം ക്ലാസ് വിദ്യാർഥി ജീവനൊടുക്കിയ സംഭവം: പ്രധാനധ്യാപികയുടെ സസ്പെൻഷൻ റദ്ദ് ചെയ്തു തിരിച്ചെടുത്തു

കുടിയന്മാർ ജാഗ്രതൈ: മദ്യപിച്ച് ട്രെയിനില്‍ യാത്ര ചെയ്യുന്നവരെ പിടിക്കാൻ ആല്‍ക്കോമീറ്റർ ഉപയോഗിച്ച് പരിശോധന; പിടി വീണാൽ ‘പണി’ ഉറപ്പ്

നിയമസഭ സ്പീക്കർ എ എൻ ഷംസീറിന്റെ സഹോദരി അന്തരിച്ചു

മലിനജലം കിടപ്പുരോഗിയുടെ വീട്ടിലേക്ക് : പരിഹരിച്ച ശേഷം നേരിട്ട് ഹാജരാകണമെന്ന് ഉദ്യോഗസ്ഥരോട് മനുഷ്യാവകാശ കമ്മീഷൻ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies