അഴിമതി കേസിൽ ലാലു പ്രസാദ് യാദവിന്റെ കുടുംബമടക്കം കുടുങ്ങും; വിചാരണ കോടതി സ്റ്റേ പിൻവലിച്ച് വാദം കേൾക്കാൻ അനുവാദം നൽകി
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

അഴിമതി കേസിൽ ലാലു പ്രസാദ് യാദവിന്റെ കുടുംബമടക്കം കുടുങ്ങും; വിചാരണ കോടതി സ്റ്റേ പിൻവലിച്ച് വാദം കേൾക്കാൻ അനുവാദം നൽകി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 26, 2022, 01:10 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: ഐആർസിടിസി ഹോട്ടൽ അഴിമതിയുമായി ബന്ധപ്പെട്ട് സി ബി ഐ സമർപ്പിച്ച കുറ്റപത്രത്തിൽ വാദം കേൾക്കാൻ പ്രത്യേക വിചാരണ കോടതി അനുമതി നൽകി. ലാലു പ്രസാദ് യാദവ്, ഭാര്യ റാബ്‌റി ദേവി, മകനും ബീഹാർ ഉപമുഖ്യമന്ത്രിയുമായ തേജസ്വി യാദവ് തുടങ്ങിയവർക്കെതിരെ 2018ലാണ് സി ബി ഐ കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത്.

യു പി എ മന്ത്രി സഭയിൽ റെയിൽവേ മന്ത്രി ആയിരുന്ന ലാലുപ്രസാദ് യാദവ് അഴിമതി നടത്തിയെന്ന് ചൂണ്ടിക്കാട്ടി 2017ലാണ് സി ബി ഐ കേസെടുത്തത്. ഒരു വർഷത്തെ അന്വേഷണത്തിനൊടുവിൽ പ്രതികൾക്കെതിരെ പ്രത്യേക കോടതിയിൽ കുറ്റപത്രം സമർപ്പിച്ചിരുന്നു. ഇതിനെതിരെ പ്രതിഭാഗം ഡൽഹി ഹൈക്കോടതിയിൽ അപ്പീൽ നൽകുകയും പ്രത്യേക കോടതിയുടെ വിചാരണ നടപടി താൽകാലികമായി തടഞ്ഞു വെച്ചുകൊണ്ട് ഉത്തരവ് പുറപ്പെടുവിക്കുകയും ചെയ്തു. തുടർന്ന് പ്രതികൾക്ക് അനുവദിച്ച് നൽകിയ സ്റ്റേ പിൻവലിക്കുകയും പ്രത്യേക കോടതിയോട് വിചാരണ തുടരാമെന്നും അറിയിച്ചു. 2018ൽ കോടതി ലാലു പ്രസാദ് യാദവ് ഉൾപ്പെടുന്ന 11 പ്രതികൾക്കെതിരെ സി ബി ഐ കുറ്റപത്രം സമർപ്പിച്ചത് പ്രത്യേക കോടതി പരിഗണിച്ചിരുന്നു. എന്നാൽ കുറ്റപത്രത്തിന്മേൽ ചർച്ചകളൊന്നും ആരംഭിച്ചിരുന്നില്ല.

സി ബി ഐ പ്രത്യേക കോടതിയുടെ തീരുമാനത്തെ ചോദ്യം ചെയ്ത് പ്രതിഭാഗം 2019 ഫെബ്രുവരിയിൽ ഡൽഹി ഹൈക്കോടതിയിൽ ഹർജി നൽകി. ഹർജി പരിഗണിച്ച വിനോദ് കുമാർ അസ്താനയെ പ്രത്യേക വിചാരണ കോടതിയിൽ ഹാജരാകുന്നത് ഒഴിവാക്കിയിരുന്നു. മറ്റു രണ്ടു പ്രതികളും അപേക്ഷകൾ വിചാരണ കോടതിക്ക് മുൻപാകെ സമർപ്പിച്ചു. തുടർന്ന് വിചാരണ നടപടികൾ സ്തംഭിച്ചു. കേസുമായി ബന്ധപ്പെട്ട് കുറ്റം ചുമത്തുന്ന നടപടി ക്രമങ്ങൾ ഇതുമൂലം ചർച്ച ചെയ്യാൻ സാധിച്ചിട്ടില്ല.

2017ൽ സി ബി ഐ രജിസ്റ്റർ ചെയ്ത കേസിൽ 2018ലാണ് പ്രത്യേക കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത്. കേസിൽ വിചാരണ നേടുന്നതിൽ 2019ൽ സ്റ്റേ വാങ്ങിയതുമായി ബന്ധപ്പെട്ട് 2020 മാർച്ചിൽ അസ്താനയുടെ അപേക്ഷയ്‌ക്ക് ഹൈക്കോടതി മറുപടി നൽകുകയും ചെയ്തു. റെയിൽവേ മന്ത്രിയായിരുന്ന ലാലു പ്രസാദ് യാദവും മറ്റു 11 പേർക്കെതിരെ തെളിവ് സഹിതം കുറ്റം കണ്ടെത്തുകയായിരുന്നു. കുറ്റപത്രം സമർപ്പിച്ച സമയത്ത് മന്ത്രിപദവിയിൽ അല്ലാതിരുന്നതിനാൽ 1988ലെ അഴിമതി നിരോധന നിയമപ്രകാരമുള്ള ആക്ട് അനുസരിച്ച് അദ്ദേഹത്തെ വിചാരണ ചെയ്യാൻ പ്രത്യേകം അനുമതി ആവശ്യമില്ല.

റാബ്‌റി ദേവി, തേജസ്വി യാദവ്, തുടങ്ങിയ മറ്റ് പ്രതികളുടെ മേൽ സി ബി ഐ സമർപ്പിച്ച കുറ്റപത്രത്തിൽ വിചാരണ നടത്താൻ തടസമില്ലെന്ന് റിപ്പോർട്ടിൽ പറയുന്നു. പ്രതികൾക്കെതിരെ വിചാരണ നടത്താൻ പ്രോസിക്യൂഷന്റെ അനുമതി ആവശ്യമില്ലെന്നും 2020 മാർച്ചിൽ സി ബി ഐ അറ്റോർണി ജനറലിൽ നിന്നും നിയമോപദേശം തേടിയിരുന്നു. തുടർന്ന് ഇത്തരമൊരു അനുമതി തേടുന്നതിന്റെ ആവശ്യമില്ലെന്ന് ഏജൻസി അറിയിച്ചു. 2020 ജൂണിൽ കേസിൽ ഉൾപ്പെട്ട മുഴുവൻ പ്രതികളെയും കോമ്പീറ്റന്റ് അതോറിറ്റി അസ്താനയെയും വിചാരണ നടത്താൻ കോടതി അംഗീകാരം നൽകി.

Tags: THEJASWI YADAVLalu Prasad YadavIRCTC Scam
ShareTweetSendShare

More News from this section

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

കര്‍ണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ഡി.കെ. ശിവകുമാര്‍; ആശംസ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

ഡി-കമ്പനിയെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്ക് തിരിച്ചടി: ദാവൂദ് അനുയായിയുടെ പ്രധാന സഹായി മുംബൈയില്‍ പിടിയില്‍

മമതയ്‌ക്ക് വീണ്ടും തിരിച്ചടി; തൃണമൂല്‍ വിമതന്‍ ഋതബ്രത ബാനര്‍ജി ബംഗാളില്‍ പ്രതിപക്ഷ നേതാവ്

ബംഗാള്‍ സര്‍ക്കാര്‍ ജൂണ്‍ 20 ‘ബംഗാള്‍ ദിന’മായി പ്രഖ്യാപിച്ച് സംസ്ഥാന സര്‍ക്കാര്‍; വലിയ രീതിയില്‍ ആഘോഷിക്കാന്‍ ബിജെപി; ഈ തീയതിക്ക് പിന്നിലെ ചരിത്രമെന്ത്?

Latest News

ഇന്ത്യന്‍ ടി20 ടീമില്‍ വന്‍ അഴിച്ചുപണിക്ക് സാധ്യത; സൂര്യകുമാറിന് പകരം ശ്രേയസ് അയ്യര്‍ പുതിയ ക്യാപ്റ്റനായേക്കും

ഫ്രഞ്ച് ഓപ്പണില്‍ അട്ടിമറി; ലോക ഒന്നാം നമ്പര്‍ താരം സബാലങ്കയെ വീഴ്‌ത്തി ഡയാന ഷ്‌നൈഡര്‍ സെമിയില്‍

തിരിച്ചടിച്ച് കുവൈത്ത്: രണ്ട് ഇറാന്‍ നയതന്ത്രജ്ഞരെ പുറത്താക്കി; 24 മണിക്കൂറിനകം രാജ്യം വിടാന്‍ കര്‍ശന നിര്‍ദ്ദേശം

ഇറാന്റെ കുവൈറ്റ് വിമാനത്താവള ആക്രമണം: ഒരു ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു; മൂന്ന് പേര്‍ക്ക് പരിക്ക്; മേഖലയില്‍ യുദ്ധസമാന സാഹചര്യം

കേരളത്തിന് എയിംസ്: സംസ്ഥാനത്തിന്റെ പുതിയ നിലപാട് സ്വാഗതാര്‍ഹം; 5 സ്ഥലങ്ങളുടെ പട്ടിക നല്‍കണമെന്ന് സുരേഷ് ഗോപി

ഫെരാരിയുമായി പുതിയ കരാര്‍ ഒപ്പിട്ട് ചാര്‍ലസ് ലെക്ലര്‍; ടീമിനൊപ്പം തുടരുന്നത് സ്വപ്‌നസാഫല്യമെന്ന് താരം

ക്രിക്കറ്റ് നിയമങ്ങളില്‍ മാറ്റം വരുത്തി ഐസിസി; വെളിച്ചക്കുറവുണ്ടെങ്കില്‍ ടെസ്റ്റ് ക്രിക്കറ്റില്‍ പിങ്ക് ബോള്‍ ഉപയോഗിക്കാം; ടി20 മത്സരങ്ങളില്‍ ഇന്നിംഗ്‌സ് ഇടവേള 15 മിനിറ്റാക്കും

തപസ്യ അക്ഷരോത്സവം ആലുവയില്‍ ജൂണ്‍ 5, 6 തീയതികളില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies