മീറ്റിംഗെന്ന വ്യാജേന വീട്ടിലേക്ക് വിളിച്ചുവരുത്തി; തക്കാളി ജ്യൂസിൽ മയക്കുമരുന്ന് നൽകി പീഡിപ്പിച്ചു; ലോ അക്കാദമി മുൻ ചെയർമാൻ മുഹമ്മദ് ആഷിഖിനെതിരെ പീഡന പരാതിയുമായി കെഎസ്‌യു പ്രവർത്തക
Wednesday, March 18 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

മീറ്റിംഗെന്ന വ്യാജേന വീട്ടിലേക്ക് വിളിച്ചുവരുത്തി; തക്കാളി ജ്യൂസിൽ മയക്കുമരുന്ന് നൽകി പീഡിപ്പിച്ചു; ലോ അക്കാദമി മുൻ ചെയർമാൻ മുഹമ്മദ് ആഷിഖിനെതിരെ പീഡന പരാതിയുമായി കെഎസ്‌യു പ്രവർത്തക

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 1, 2022, 03:12 pm IST
FacebookTwitterWhatsAppTelegram

തിരുവനന്തപുരം: മയക്കുമരുന്ന് കലർത്തിയ തക്കാളി ജ്യൂസ് നൽകി കെഎസ് യു നേതാവ് സഹപ്രവർത്തകയെ പീഡിപ്പിച്ചതായി പരാതി. ലോ അക്കാദമി മുൻ ചെയർമാൻ മുഹമ്മദ് ആഷിഖിനെതിരെയാണ് മൂന്നാം വർഷ ബിരുദ വിദ്യാർത്ഥിനി പരാതി നൽകിയിരിക്കുന്നത്. സംഭവത്തിൽ പോലീസ് കേസ് എടുത്തു.

വഴയിലയിലെ വാടക വീട്ടിൽവെച്ച് പീഡിപ്പിച്ചെന്നാണ് പരാതി. നഗ്നദൃശ്യങ്ങൾ തന്റെ പക്കലുണ്ടെന്നും, സംഭവം പുറത്തുപറഞ്ഞാൽ ഇത് പുറത്തുവിടുമെന്നും ആഷിക് ഭീഷണിപ്പെടുത്തിയിരുന്നു. ഇതേ തുടർന്നാണ് ഇതുവരെ പരാതി നൽകാതിരുന്നതെന്നും പരാതിയിൽ പെൺകുട്ടി പറയുന്നു.

2021 ജൂൺ 14 നായിരുന്നു പെൺകുട്ടി പീഡനത്തിന് ഇരയായത്. കോളേജിൽവെച്ച് ആഷികിനെ പരിചയപ്പെട്ട പെൺകുട്ടി കെഎസ് യുവിൽ അംഗത്വം എടുത്തിരുന്നു. സംഘടനയുടെ മീറ്റിംഗ് എന്ന പേരിൽ കെഎസ്‌യു പ്രവർത്തകരെ വാടക വീട്ടിലേക്ക് ആഷിക് വിളിപ്പിക്കുക പതിവായിരുന്നു. ജൂൺ 14 ന് മീറ്റിംഗ് ഉണ്ടെന്ന പേരിൽ പെൺകുട്ടിയെ ആഷിക് വീട്ടിലേക്ക് വിളിപ്പിച്ചു. ഇത് വിശ്വസിച്ച പെൺകുട്ടി ആഷികിന്റെ സുഹൃത്തിന്റെ കാറിൽ വീട്ടിലേക്ക് പോയി. എന്നാൽ അവിടെ ആഷിക് അല്ലാതെ മറ്റാരും ഉണ്ടായിരുന്നില്ല. ഇക്കാര്യം ആരഞ്ഞപ്പോൾ ആളുകൾ വരുമെന്നായിരുന്നു ആഷികിന്റെ മറുപടി.

വാൾ പേപ്പർ കാണിച്ചുതരാമെന്ന പേരിൽ പെൺകുട്ടിയെ കിടപ്പു മുറിയിലേക്ക് കൊണ്ടുപോയി. ഇവിടെ വച്ച് മയക്കുമരുന്ന് കലർത്തിയ തക്കാളി ജ്യൂസ് നൽകി പീഡിപ്പിക്കുകയായിരുന്നു. ദൃശ്യങ്ങൾ കൈവശം ഉണ്ടെന്ന് ഭീഷണിപ്പെടുത്തി പിന്നെയും പീഡനം തുടർന്നു. ഇതിനിടെ സ്വർണമാലയും പാദസരവും ആഷിക് വാങ്ങിയതായും പെൺകുട്ടിയുടെ പരാതിയിൽ പറയുന്നുണ്ട്.

Tags: ksu
ShareTweetSendShare

More News from this section

കേരളത്തിൽ വെള്ളിയാഴ്ച വരെ മഴ; ജാഗ്രത

മോഹഭംഗമനസ്സിലെ ! ‘സീറ്റ് നല്‍കുമെന്ന് വാക്കുനല്‍കിയ കോണ്‍ഗ്രസ് രാഷ്‌ട്രീയ സത്യസന്ധത കാണിച്ചില്ല’: വിലാപവുമായി സണ്ണി എം കപിക്കാട്

സ്ഥാനാർഥി പ്രഖ്യാപനം ; മുസ്ലിം ലീഗിൽ പൊട്ടിത്തെറി

“നട്ടു നനച്ചു വളർത്തിയവനെ ഇല്ലായ്മ ചെയ്താൽ തിരിച്ചടി”; പേരാവൂർ മണ്ഡലത്തിൽ കെ സുധാകരൻ അനുകൂല ഫ്ലക്സ് ബോർഡുകൾ

ഏപ്രില്‍ 23ന് പ്രാദേശിക അവധി; പൊതുതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവയൊഴികെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സര്‍ക്കാര്‍ സ്ഥാപനങ്ങൾക്കും ബാധകം

മുള്ളൻപന്നിയെ തല്ലിക്കൊന്ന കേസിൽ സിപിഎം നേതാവ് വെള്ളനാട് ശശിക്ക് ജാമ്യമില്ല; മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളി

Latest News

രാജ്യസഭയിൽ എൻഡിഎക്ക് 141 സീറ്റ്, ബിജെപിക്ക് മാത്രം 101; പ്രതിപക്ഷം 75, മറ്റുള്ളവർ 27

ഇറാന് കനത്ത പ്രഹരം: ദേശീയ സുരക്ഷാ മേധാവി അലി ലാരിജാനിയെ വധിച്ചതായി ഇസ്രായേൽ

എം കെ മുനീറിനു സീറ്റില്ല ; കുഞ്ഞാലിക്കുട്ടി മലപ്പുറത്ത്, 25 സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് മുസ്ലീം ലീഗ്

ഏറ്റുമാനൂരിൽ നടി വീണാ നായർ; പെരുമ്പാവൂരിൽ സിനിമാ താരം ലക്ഷ്മി പ്രിയ ; അഞ്ജലി നായർ തൃപ്പൂണിത്തുറയിൽ, നാല് സ്ഥാനാർത്ഥികളെ കൂടി പ്രഖ്യാപിച്ച് ട്വന്റി 20

സീതാ കല്യാണ വൈഭോഗമേ : വിവാഹവേദിയിലെ രാജകുമാരി: കേരളത്തിലെ പുതിയ ബ്രൈഡൽ എൻട്രി ട്രെൻഡുകൾ

ഡോ.വന്ദനദാസ് കൊലക്കേസ്: പ്രതി സന്ദീപ് കുറ്റക്കാരനെന്ന് കോടതി; ശിക്ഷാ വിധി മറ്റന്നാൾ

“വർഗീയവാദി വാര്യർ ഈ നാടിനു വേണ്ട’; തവനൂരിൽ സന്ദീപ് വാര്യരുടെ പോസ്റ്ററിന്റെ മുകളിൽ മറ്റൊരു പോസ്റ്റർ;മുസ്ലിം ലീഗിന്റെ പിന്തുണയോടെ തവനൂർ സീറ്റ് കിട്ടാൻ ആളെ വെച്ച് സ്ഥാപിച്ച സ്വാഗത പോസ്റ്ററെന്നും ആരോപണം

antony raju

തൊണ്ടിമുതൽ തിരിമറി കേസിൽ ആന്റണി രാജുവിന് തിരിച്ചടി; ശിക്ഷ മരവിപ്പിക്കില്ല, തിരഞ്ഞെടുപ്പിൽ മത്സരിക്കാനാവില്ല

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies