പഠിപ്പിക്കുന്നത് സംസ്‌കൃതവും ഇംഗ്ലീഷും; ഹിന്ദു കുട്ടികൾക്കായി സംവരണ സീറ്റുകൾ; മദ്രസകൾക്ക് മാതൃകയായി കാശിയിലെ ഖാനാം ജാൻ
Wednesday, July 16 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
    • Maharashtra
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
    • Maharashtra
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
ENGLISH  ·  TV
  • Latest News
  • Sports
  • Defence
  • Business
Home News Kerala

പഠിപ്പിക്കുന്നത് സംസ്‌കൃതവും ഇംഗ്ലീഷും; ഹിന്ദു കുട്ടികൾക്കായി സംവരണ സീറ്റുകൾ; മദ്രസകൾക്ക് മാതൃകയായി കാശിയിലെ ഖാനാം ജാൻ

Janam Web Desk by Janam Web Desk
Nov 4, 2022, 03:37 pm IST
FacebookTwitterWhatsAppTelegram

ലക്‌നൗ: മദ്രസകളെ ഭീകരാവദത്തിനും വർഗ്ഗീയതയ്‌ക്കും വേണ്ടി വിനിയോഗിക്കുന്നവർക്കിടയിൽ പഠന രീതികൊണ്ട് വ്യത്യസ്തമായി ഒരു മദ്രസ. കാശിയിലെ ഖാനാം ജാൻ മദ്രസയാണ് മറ്റ് മദ്രസകളിൽ നിന്നും വത്യാസപ്പെട്ടിരിക്കുന്നത്. സംസ്‌കൃതം ഉൾപ്പെടെയുള്ള പാഠ്യവിഷയങ്ങളാണ് ഇവിടെ പഠിപ്പിക്കുന്നത്.

30 വർഷം മുൻപാണ് കാശിയിലെ ഓർഡേർലി ബസാറിൽ ഖാനാം ജാൻ മദ്രസ പ്രവർത്തനം ആരംഭിച്ചത്. അന്ന് മുതൽ തന്നെ വ്യത്യസ്ത പഠന രീതിയായിരുന്നു അധികൃതർ സ്വീകരിച്ചിരുന്നത്. ഇതിനിടെ ആധുനികവത്കരണത്തിന്റെ ഭാഗമായി സംസ്‌കൃതവും പഠിപ്പിക്കാൻ തീരുമാനിച്ചു. ഇതിന്റെ ഭാഗമായി 10 വർഷങ്ങൾക്ക് മുൻപാണ് ഇവിടെ സംസ്‌കൃതം പഠിപ്പിക്കാൻ ആരംഭിച്ചത്. നമിത ശ്രീവാസ്തവ എന്ന അദ്ധ്യാപികയാണ് കുട്ടികളെ സംസ്‌കൃതം പഠിപ്പിക്കുന്നത്. മുസ്ലീം വിദ്യാർത്ഥികൾ മാത്രമല്ല ഇവിടെ പഠനത്തിനായി എത്തുന്നത്. ഹിന്ദുക്കൾക്കായി സംവരണ സീറ്റുകളും മദ്രസയിൽ ഉണ്ട്.

മതം ഒരിക്കലും വേർതിരിവ്  പഠിപ്പിക്കുന്നത് എന്ന് മദ്രസ പ്രിൻസിപ്പാൾ മൗലാനാ സലാലുദ്ദീൻ റാസ പറയുന്നു. സാരെ ജഹാംസെ അച്ചാ എന്ന ഗാനത്തിന്റെ വരികളിൽ വിശ്വസിക്കുന്നവരാണ് തങ്ങൾ. കുട്ടികൾക്ക് അവരുടെ ജാതിയോ മതമോ നോക്കാതെ വിദ്യാഭ്യാസം നൽകുകയാണ് തങ്ങളുടെ ലക്ഷ്യം.

ആദ്യം സംസ്‌കൃതം പഠിപ്പിക്കാൻ ആരംഭിച്ചപ്പോൾ വിദ്യാർത്ഥികൾക്ക് വലിയ താത്പര്യം ഉണ്ടായിരുന്നില്ല. എന്നാൽ ക്രമേണ അവർക്കും താത്പര്യം വരികയായിരുന്നു. ഇതോടെ സംസ്‌കൃതം പഠിപ്പിക്കാനായി വിദ്യാസമ്പന്നയായ അദ്ധ്യാപരെയും നിയമിച്ചു. നിലവിൽ ഉറുദു, അറബി, ഇംഗ്ലീഷ്, പേർഷ്യൻ, ഹിന്ദി എന്നീ ഭീഷകളാണ് മദ്രസയിൽ പഠിപ്പിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

Tags: madrasa
ShareTweetSendShare

Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അശ്ലീലവും അസഭ്യവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക; ഇത്തരം അഭിപ്രായങ്ങള്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.

More News from this section

‘ഇന്ത്യാസ് ഗോട്ട് ലേറ്റന്റ്’ വിവാദം; വനിതാ കമ്മീഷന് മുൻപാകെ ക്ഷമാപണം എഴുതിനൽകി സമയ് റെയ്‌ന

നെയ്യാറ്റിൻകരയിൽ മകന്റെ മർദ്ദനമേറ്റ അച്ഛൻ മരിച്ചു

‘ബാക്ക്ബെഞ്ചർ’മാർ ഇനി വേണ്ട: സ്കൂളുകളിൽ കുട്ടികൾക്ക് U -ആകൃതിയിൽ ഇരിപ്പിടം ഒരുക്കാൻ തമിഴ്‍നാട്; പ്രചോദനമായത് മലയാള സിനിമ

വലിയ മനസുള്ള ആളാണെങ്കിൽ സ്വന്തം വീട്ടിൽ കൊണ്ടുപോയി ഭക്ഷണം നൽകൂ; തെരുവുനായകളുമായി ബന്ധപ്പെട്ട പരാതിയിൽ ഹർജിക്കാരനെ കുടഞ്ഞ് സുപ്രീംകോടതി

പ്രചരണങ്ങൾ വ്യാജം; സമൂസയ്‌ക്കും ജിലേബിക്കും മുന്നറിയിപ്പ് ലേബലുകൾ ആവശ്യമില്ല; പ്രസ്താവനയിറക്കി പിഐബി

ഭക്ഷണം നൽകിയില്ല; പൊള്ളലേൽപ്പിച്ചു; ഓട്ടിസം ബാധിച്ച ആറുവയസുകാരന് ക്രൂര മര്‍ദ്ദനം; രണ്ടാനമ്മ അറസ്റ്റിൽ

Latest News

മദ്രസാ വിദ്യാർത്ഥി ഹോസ്റ്റൽ മുറിയിൽ മരിച്ച നിലയിൽ ; ദുരൂഹത; അന്വേഷണം ആരംഭിച്ച് പൊലീസ്

ആനന്ദക്കണ്ണീരും അഭിമാനവും; ആക്സിയം-4 ദൗത്യം പൂർത്തിയാക്കിയ ശുഭാംശു ശുക്ലയുടെ തിരിച്ചുവരവ് ആഘോഷമാക്കി കുടുംബം

ഭർത്താവ് വീട്ടിൽ കൊണ്ടുവിട്ടു, പിന്നാലെ മടങ്ങിപ്പോയി ; നവവധു മുറിക്കുള്ളിൽ തൂങ്ങിമരിച്ച നിലയിൽ

ഇന്ത്യയിലെ രണ്ടാമത്തെ വലിയ കേബിൾ പാലം കർണാടകയിലെ ശരാവതിയിൽ; ഉദ്‌ഘാടനം ചെയ്ത് കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി

“ആത്മസമർപ്പണവും ധൈര്യവും ഭാരതീയർക്ക് എന്നെന്നും പ്രചോദനം”; ശുഭാംശു ശുക്ലയെ അഭിനന്ദിച്ച് പ്രധാനമന്ത്രി

പഠിക്കാനുള്ള നോട്ട് തരാമെന്ന് പറഞ്ഞ് വിദ്യാർത്ഥിനിയെ വിളിപ്പിച്ചു, പിന്നാല പീഡനം, 2 കോളേജ് ലക്ചറർ ഉൾപ്പെടെ മൂന്ന് പേർ അറസ്റ്റിൽ

എന്തും വിളിച്ച് പറയാമെന്നാണോ? പ്രധാനമന്ത്രിയെയും RSSനെയും അധിക്ഷേപിച്ച് പോസ്റ്റിട്ട കാർട്ടൂണിസ്റ്റിന് സുപ്രീംകോടതിയുടെ ശകാരം

18 ദിവസത്തെ ദൗത്യം; 60 പരീക്ഷണങ്ങൾ; ശുഭാംശുവും സംഘവും ഭൂമി തൊട്ടു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies