കഠിനാദ്ധ്വാനം ചെയ്യാൻ ഗർഭിണികളെ നിർബന്ധിക്കാനാവില്ല; പ്രസവാവധി മൗലികാവകാശം: ഹിമാചൽ ഹൈക്കോടതി
Friday, November 7 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • Latest News
  • Sports
  • Defence
  • Business
Home News

കഠിനാദ്ധ്വാനം ചെയ്യാൻ ഗർഭിണികളെ നിർബന്ധിക്കാനാവില്ല; പ്രസവാവധി മൗലികാവകാശം: ഹിമാചൽ ഹൈക്കോടതി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 22, 2023, 03:42 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: പ്രസവാവധി മൗലികാവകാശമാണെന്ന് സുപ്രധാനവിധിയുമായി ഹിമാചൽ പ്രദേശ് ഹൈക്കോടതി. മാതൃത്വത്തിന്റെ അന്തസ്സ് സംരക്ഷിക്കുക, അമ്മയ്‌ക്കും കുഞ്ഞിനും പൂർണ്ണവും ആരോഗ്യകരവുമായ സംരക്ഷണവും ഉറപ്പാക്കുക എന്നിവ പ്രസവാവധിയുടെ ലക്ഷ്യമെന്നും കോടതി നിരീക്ഷിച്ചു.

പ്രസവാവധി അനുവദിക്കാതിരിക്കുന്നത് മൗലികാവകാശത്തിന്റെ ലംഘനമാണ്. ഇന്ത്യൻ ഭരണഘടനയിലെ ആർട്ടിക്കിൾ 29, 39 (ഡി) എന്നിവയുടെ ലംഘനമാണിത്. സ്ത്രീകൾക്കും മാതൃത്വത്തിനും നവജാത ശിശുവിനും സാമൂഹിക നീതി കൈവരിക്കുന്നതിനാണ് പ്രസവാവധി ലഭ്യമാക്കുന്നത്. ഈ ഘട്ടത്തിൽ അമ്മയ്‌ക്കും കുഞ്ഞിനും പ്രത്യേക ശ്രദ്ധ ആവശ്യമാണെന്നും ജസ്റ്റിസുമാരായ തർലോക് സിംഗ് ചൗഹാനും വീരേന്ദ്ര സിംഗും അടങ്ങുന്ന ഡിവിഷൻ ബെഞ്ച് പ്രസ്താവിച്ചു.

സർക്കാർ സർവീസിൽ ദിവസവേതനത്തിന്
ജോലി ചെയ്തിരുന്ന സീതാദേവി എന്ന സ്ത്രീ സമർപ്പിച്ച് ഹർജിയിലാണ് കോടതി ഉത്തരവ്. 1996-ൽ, സീത ഗർഭിണിയാവുകയും മൂന്ന് മാസത്തെ പ്രസവാവധി പ്രയോജനപ്പെടുത്തുകയും ചെയ്തു. പ്രസവാവധി കാരണം, 240 ദിവസത്തെ ഏറ്റവും കുറഞ്ഞ വാർഷിക ഹാജർ എന്ന നിബന്ധന പൂർത്തീകരിക്കാൻ ഇവർക്ക് കഴിഞ്ഞില്ല. ഇതുമായി ബന്ധപ്പെട്ട് കേസിലാണ് ഹൈക്കോടതിയുടെ വിധിന്യായം.

ഒരു സ്ത്രീയുടെ ജീവിതത്തിലെ ഏറ്റവും സ്വാഭാവിക പ്രതിഭാസമാണ് അമ്മയാകുക. ജോലി ചെയ്യുന്ന ഗർഭിണിയായ ഒരു സ്ത്രീ പരിഗണനയും അനുകമ്പയും അർഹിക്കുന്നു. ജോലിസ്ഥലത്ത് തന്റെ ചുമതലകൾ നിർവഹിക്കുന്നതിന് സ്ത്രീകൾ നേരിടേണ്ടിവരുന്ന ശാരീരിക ബുദ്ധിമുട്ടുകൾ തൊഴിലുടമ തിരിച്ചറിയണം. അമ്മയുടെയും കുഞ്ഞിന്റെയും ആരോഗ്യത്തിനും സുരക്ഷയ്‌ക്കും ദോഷകരമാകുന്ന രീതിയിൽ കഠിനാധ്വാനം ചെയ്യാൻ സ്ത്രീകളെ നിർബന്ധിക്കാൻ പാടില്ലെന്നും കോടതി ഉത്തരവിൽ പറയുന്നു.

അന്തർദേശീയ മനുഷ്യാവകാശ പ്രഖ്യാപനത്തിന്റെ ആർട്ടിക്കിൾ 25(2) പ്രകാരം മാതാവിനും കുട്ടിക്കും പ്രത്യേക പരിചരണത്തിനും സഹായത്തിനും അർഹതയുണ്ട്. അവിവാഹിതരായ അമ്മമാർക്കും അവർക്ക് ജനിക്കുന്ന കുട്ടികൾക്കും ഒരേ സാമൂഹിക സംരക്ഷണത്തിന് അർഹതയുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി.

Tags: himachalMaternity Leave
ShareTweetSendShare

Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അശ്ലീലവും അസഭ്യവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക; ഇത്തരം അഭിപ്രായങ്ങള്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.

More News from this section

“സ്ത്രീവിരുദ്ധത പ്രകടിപ്പിച്ച വ്യക്തിയോടൊപ്പം വേദി പങ്കിടില്ല”; രാഹുൽ മാങ്കൂട്ടത്തിൽ പങ്കെടുത്ത പരിപാടിയിൽ നിന്ന് ബിജെപി കൗൺസിലര്‍ ഇറങ്ങിപ്പോയി

“മന്ത്രിസഭാ തീരുമാനം അട്ടിമറിച്ച ധനമന്ത്രി രാജിവയ്‌ക്കണം”: എൻ.ജി. ഒ. സംഘ്

“ആർജെ‍ഡിയുടെ പ്രകടനപത്രികയിൽ കോൺ​ഗ്രസിന് പോലും വിശ്വാസമില്ല; അതിലുള്ളത് മുഴുവൻ നുണകളും പൊള്ളയായ വാ​ഗ്ദാനങ്ങളും മാത്രം”: ആഞ്ഞടിച്ച് പ്രധാനമന്ത്രി

പാകിസ്ഥാൻ നിയമവിരുദ്ധമായി ആണവായുധങ്ങൾ പരീക്ഷിച്ചുവെന്ന് രൺധീർ ജയ്സ്വാൾ; പ്രതികരണം ട്രംപിന്റെ പരാമർശത്തിന് പിന്നാലെ

“ആത്മവിശ്വാസവും പ്രയത്നവും പ്രശംസനീയം”, രസകരമായ ചോദ്യങ്ങളും ഉത്തരങ്ങളുമായി 2 മണിക്കൂറോളം നീണ്ട കൂടിക്കാഴ്ച, പ്രധാനമന്ത്രിയുമായി സംവദിച്ച് ലോകകപ്പ് കിരീടം നേടിയ വനിതാ ക്രിക്കറ്റ് ടീം

ശബരിമല സ്വർണക്കൊള്ള ; തിരുവിതാംകൂർ ദേവസ്വം ബോർഡ് ഭരണസമിതിയെ മാറ്റും, പ്രശാന്തിനെ വീണ്ടും നിയമിക്കില്ലെന്ന് തീരുമാനം

Latest News

പുരാവസ്തു തട്ടിപ്പ് കേസിലെ പ്രതി മോൻസൻ മാവുങ്കലിന്റെ വീട്ടിൽ വൻ മോഷണം; 20 കോടിയുടെ വസ്തുക്കൾ നഷ്ടമായി

ചെറിയ ഷാംപൂ പാക്കറ്റുകൾ നിരോധിച്ചു; രാസ കുങ്കുമത്തിന്റെ വിൽപനയും ഹൈക്കോടതി തടഞ്ഞു

വെള്ളിയാഴ്ച പ്രാർത്ഥനയ്‌ക്കിടെ പള്ളിയിൽ സ്ഫോടനം; 55 ഓളം വിദ്യർത്ഥികൾക്ക് പരിക്കേറ്റു

കൊല്ലത്ത് തെരുവുനായ ആക്രമണം; ഏഴ് പേർക്ക് കടിയേറ്റു; നായയെ നാട്ടുകാർ തല്ലിക്കൊന്നു

മകനൊപ്പം പോകവെ ബൈ​ക്കി​ന്റെ ടയറിൽ സാ​രി കു​രു​ങ്ങി; വീ​ട്ട​മ്മ​യ്‌ക്ക് ദാ​രു​ണാ​ന്ത്യം

“ഭാരം എത്രയുണ്ട്…”; ​നടി ​ഗൗരി കിഷനോട് ഓൺലൈൻ മാദ്ധ്യമപ്രവർത്തകന്റെ ചോദ്യം, വിമർശിച്ച് ഖുശ്ബു

ആര്‍ത്തവം കഴിഞ്ഞോ എന്ന് അയാൾ ചോദിച്ചു? നെഞ്ചോട് ചേർത്ത് പിടിക്കും; മുൻ സെലക്ടർക്കെതിരേ ലൈംഗിക പീഡനാരോപണവുമായി ബംഗ്ലാദേശ് വനിതാ ക്രിക്കറ്റ് താരം

ഭ​ഗവാന്റെ 60 പവൻ സ്വർണം മോഷ്ടിച്ച മുൻ എക്സിക്യൂട്ടിവ് ഓഫീസർക്ക് ദേവസ്വം ബോർഡിന്റെ സംരക്ഷണം; വിനോദിനെ പിടികൂടാതെ പൊലീസിന്റെ ഒത്തുകളി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies