മകളുടെ വസ്ത്രധാരണത്തെ വിമർശിച്ച് കോൺഗ്രസ് അനുഭാവി; കുറിക്ക് കൊള്ളുന്ന മറുപടിയുമായി ഹിമന്ത ബിശ്വാ ശർമ്മ
Saturday, November 8 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • Latest News
  • Sports
  • Defence
  • Business
Home News India

മകളുടെ വസ്ത്രധാരണത്തെ വിമർശിച്ച് കോൺഗ്രസ് അനുഭാവി; കുറിക്ക് കൊള്ളുന്ന മറുപടിയുമായി ഹിമന്ത ബിശ്വാ ശർമ്മ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 4, 2023, 08:09 pm IST
FacebookTwitterWhatsAppTelegram

കുടുംബചിത്രത്തിലെ മകളുടെ വസ്ത്രധാരണത്തെ വിമർശിച്ച കോൺഗ്രസ് അനുഭാവിക്ക് മറുപടിയുമായി അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വാ ശർമ്മ. ഒരു കുടുംബ ചിത്രത്തിൽ നിന്നും നിങ്ങൾ ഇത്രയും കടുത്ത നിഗമനങ്ങളിൽ സ്വീകരിക്കുന്നത് എന്തിനാണെന്നായിരുന്നു അദ്ദേഹത്തിന്റെ ചോദ്യം. അസം മുഖ്യമന്ത്രി ട്വിറ്ററിൽ പങ്കുവെച്ച ചിത്രത്തിനാണ് വിമർശനമുണ്ടായത്. മക്കൾ വിദേശ വിദ്യാഭ്യാസം നേടി പശ്ചാത്യ വസ്ത്രങ്ങൾ ധരിച്ചു നടക്കുകയാണ് അവരെ രാഷ്‌ട്രീയത്തിൽ ഇറക്കിയില്ലെന്നുമായിരുന്നു വിമർശനം. എന്നാൽ ഇതിന് കുറിക്ക് കൊള്ളുന്ന മറുപടിയായിരുന്നു അദ്ദേഹം നൽകിയത്. നിങ്ങൾക്ക് ഇത്രമാത്രം നിരസം എന്തിനാണെന്നും ബിജെപിയിൽ ചുമതലകൾ നൽകുന്നത് നേതാക്കളുടെ മക്കളാണോ എന്ന് നോക്കിയല്ലന്നുമായിരുന്നു അദ്ദേഹത്തിന്റെ മറുപടി.

തന്റെ മകന് ഇപ്പോൾ 22 വയസ്സുണ്ട്. അവൻ പഠിക്കുകയാണ്. അവന്റെ തീരുമാനം ശരിയല്ലെന്ന് പറയുന്നതെന്തിനാണ് എന്നും ബിജെപിയുടെ ചുതലകളിലോ മറ്റ് എതെങ്കിലും ഉത്തരവാദിത്വത്തിലോ എത്തുന്നതിന് കഠിനാധ്വാനവും അർപ്പണബോധവുമാണ് വേണ്ടത്. അല്ലാതെ നേതാവിന്റെ മക്കളാണോ എന്നുള്ളതല്ല അതിന്റെ മാനദണ്ഡം എന്നും അദ്ദേഹം പറഞ്ഞു. തങ്ങളുടെ കുട്ടികൾ എളുപ്പത്തിൽ ചുമതലകളിൽ എത്തരുത്. അത് രാജവംശത്തിന്റെ രീതിയാണ്. അതിനെ പ്രോത്സാഹിപ്പിക്കരുത്. തന്റെ മകന് അത്തരത്തിൽ എളുപ്പത്തിൽ ചുമതല ലഭിക്കരുത്, അവർ അത് നേടിയെടുക്കട്ടെ. അദ്ദേഹം പറഞ്ഞു.

‘ഇത് ആശ്ചര്യമാണ്. തന്റെ മകന് ഇപ്പോൾ 22 വയസ്സുണ്ട്, പഠിക്കുന്നു. ശരിയായ പ്രായത്തിൽ അവൻ ശരിയായ തിരഞ്ഞെടുപ്പുകൾ നടത്തില്ലെന്ന് കരുതുന്നത് അന്യായമാണ്. ബിജെപി ഐടി സെല്ലിലോ ഞങ്ങളുടെ പ്രത്യയശാസ്ത്ര കുടുംബത്തിലെ മറ്റേതെങ്കിലും സംഘടനയിലോ ചേരുന്നതിന് കഠിനാധ്വാനവും അർപ്പണബോധവും ആവശ്യമാണ്. അത് ഒരു നേതാവിന്റെ മകനാണോ മകളാണോ എന്നതല്ല മാനദണ്ഡം. ഞങ്ങളുടെ കുട്ടികൾക്ക് എളുപ്പത്തിൽ പ്രവേശിക്കാനുള്ള നിങ്ങളുടെ നിർദ്ദേശം രാജവംശത്തിന്റെ പിന്തുടർച്ചയിൽ നിങ്ങൾ വിശ്വസിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു എന്ന പ്രതീതിയാണ് നൽകുന്നത്. എന്റെ മകന് എളുപ്പത്തിൽ പ്രവേശനം നൽകരുത്. അവൻ അത് സമ്പാദിക്കട്ടെ.’

I find it surprising that you drew such drastic conclusions from just one family photograph.
My son is currently 22 years old and studying. It is unfair to assume that he will not make the right choices at right age. Joining the BJP IT cell or any other organization within our… https://t.co/pOODHX5U4n

— Himanta Biswa Sarma (@himantabiswa) August 3, 2023

“>

Tags: himanta biswa sharma
ShareTweetSendShare

Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അശ്ലീലവും അസഭ്യവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക; ഇത്തരം അഭിപ്രായങ്ങള്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.

More News from this section

“ആർജെ‍ഡിയുടെ പ്രകടനപത്രികയിൽ കോൺ​ഗ്രസിന് പോലും വിശ്വാസമില്ല; അതിലുള്ളത് മുഴുവൻ നുണകളും പൊള്ളയായ വാ​ഗ്ദാനങ്ങളും മാത്രം”: ആഞ്ഞടിച്ച് പ്രധാനമന്ത്രി

പാകിസ്ഥാൻ നിയമവിരുദ്ധമായി ആണവായുധങ്ങൾ പരീക്ഷിച്ചുവെന്ന് രൺധീർ ജയ്സ്വാൾ; പ്രതികരണം ട്രംപിന്റെ പരാമർശത്തിന് പിന്നാലെ

“ആത്മവിശ്വാസവും പ്രയത്നവും പ്രശംസനീയം”, രസകരമായ ചോദ്യങ്ങളും ഉത്തരങ്ങളുമായി 2 മണിക്കൂറോളം നീണ്ട കൂടിക്കാഴ്ച, പ്രധാനമന്ത്രിയുമായി സംവദിച്ച് ലോകകപ്പ് കിരീടം നേടിയ വനിതാ ക്രിക്കറ്റ് ടീം

“ഭാരം എത്രയുണ്ട്…”; ​നടി ​ഗൗരി കിഷനോട് ഓൺലൈൻ മാദ്ധ്യമപ്രവർത്തകന്റെ ചോദ്യം, വിമർശിച്ച് ഖുശ്ബു

‘ഇ ഡി ലോകത്തിന് മാതൃക’; ഇന്ത്യയുടെ അന്വേഷണ ഏജൻസിയെ പ്രശംസിച്ച് ഫിനാൻഷ്യൽ ആക്ഷൻ ടാസ്‌ക് ഫോഴ്സ്

രക്തത്തിലെ പഞ്ചസാരയുടെ അളവ് എളുപ്പത്തിൽ കണ്ടെത്താൻ പുതിയ ഉപകരണം വികസിപ്പിച്ചെടുത്ത് ചെന്നൈ ഐഐടി

Latest News

“സ്ത്രീവിരുദ്ധത പ്രകടിപ്പിച്ച വ്യക്തിയോടൊപ്പം വേദി പങ്കിടില്ല”; രാഹുൽ മാങ്കൂട്ടത്തിൽ പങ്കെടുത്ത പരിപാടിയിൽ നിന്ന് ബിജെപി കൗൺസിലര്‍ ഇറങ്ങിപ്പോയി

“മന്ത്രിസഭാ തീരുമാനം അട്ടിമറിച്ച ധനമന്ത്രി രാജിവയ്‌ക്കണം”: എൻ.ജി. ഒ. സംഘ്

ശബരിമല സ്വർണക്കൊള്ള ; തിരുവിതാംകൂർ ദേവസ്വം ബോർഡ് ഭരണസമിതിയെ മാറ്റും, പ്രശാന്തിനെ വീണ്ടും നിയമിക്കില്ലെന്ന് തീരുമാനം

പുരാവസ്തു തട്ടിപ്പ് കേസിലെ പ്രതി മോൻസൻ മാവുങ്കലിന്റെ വീട്ടിൽ വൻ മോഷണം; 20 കോടിയുടെ വസ്തുക്കൾ നഷ്ടമായി

ചെറിയ ഷാംപൂ പാക്കറ്റുകൾ നിരോധിച്ചു; രാസ കുങ്കുമത്തിന്റെ വിൽപനയും ഹൈക്കോടതി തടഞ്ഞു

വെള്ളിയാഴ്ച പ്രാർത്ഥനയ്‌ക്കിടെ പള്ളിയിൽ സ്ഫോടനം; 55 ഓളം വിദ്യർത്ഥികൾക്ക് പരിക്കേറ്റു

കൊല്ലത്ത് തെരുവുനായ ആക്രമണം; ഏഴ് പേർക്ക് കടിയേറ്റു; നായയെ നാട്ടുകാർ തല്ലിക്കൊന്നു

മകനൊപ്പം പോകവെ ബൈ​ക്കി​ന്റെ ടയറിൽ സാ​രി കു​രു​ങ്ങി; വീ​ട്ട​മ്മ​യ്‌ക്ക് ദാ​രു​ണാ​ന്ത്യം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies