125 കർസേവകരാണ് വീട്ടിലുണ്ടായത്; ഓരോരുത്തരെയായി പോലീസ് വെടിവെച്ച് വീഴ്ത്തി; രക്തവും അപമാനവും മറക്കാൻ കഴിയില്ല; നടുക്കുന്ന ഓർമകളുമായി ഓംഭാരതി
Saturday, November 8 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • Latest News
  • Sports
  • Defence
  • Business
Home News India

125 കർസേവകരാണ് വീട്ടിലുണ്ടായത്; ഓരോരുത്തരെയായി പോലീസ് വെടിവെച്ച് വീഴ്‌ത്തി; രക്തവും അപമാനവും മറക്കാൻ കഴിയില്ല; നടുക്കുന്ന ഓർമകളുമായി ഓംഭാരതി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 15, 2024, 04:02 pm IST
FacebookTwitterWhatsAppTelegram

അയോദ്ധ്യ: 1990ൽ മുലായം സിംഗ് സർക്കാർ അയോദ്ധ്യയിൽ കർസേവകർക്ക് നേരെ നടത്തിയ വെടിവെപ്പിന്റെ നടക്കുന്ന ഓർമകൾ പങ്കുവെച്ച് 75 കാരിയായ ഓംഭാരതി. അന്ന് 125 കർസേവകരാണ് ഓംഭാരതിയുടെ വീട്ടിൽ അഭയം പ്രാപിച്ചത്. പക്ഷെ ഭരണകൂടത്തിന്റെ ക്രൂരതയിൽ നിരവധി കർസേവകർക്ക് അന്ന് ജീവൻ നഷ്ടമായി. കോത്താരി സഹോദരൻമാരും ഇതിൽ ഉൾപ്പെടും.

 

ജനുവരി 22-ന് നടക്കുന്ന പ്രാണപ്രതിഷ്ഠയിൽ പങ്കെടുക്കാൻ ഓംഭാരതിക്കും ക്ഷണം ലഭിച്ചിട്ടുണ്ട്. എല്ലാ രാമഭക്തരുടെയും സ്വപ്നം സാക്ഷാത്കരിച്ചുവെന്ന് ഓംഭാരതി വികാരാധീനയായി മാദ്ധ്യമങ്ങളോട് പറഞ്ഞു

1990 നവംബർ 2, തനിക്ക് ഒരിക്കലും മറക്കാൻ കഴിയില്ലെന്ന് ആ അമ്മ പറയുന്നു. മുലായം സിംഗ് സർക്കാർ കർസേവകരെ വെടിവെച്ച് വീഴ്‌ത്താൻ ഉത്തരവിട്ടതിനെ തുടർന്ന് വിഎച്ച്പി മുൻ പ്രസിഡന്റ് അശോക് സിംഗാളടക്കം 125 കർസേവകർ ഓംഭരതിയുടെ വീട്ടിലാണ് അഭയം പ്രാപിച്ചത്.

രാംലല്ല പ്രതിഷ്ഠാ ചടങ്ങ് കാണാൻ കഴിഞ്ഞതിൽ അതിയായ സന്തോഷമുണ്ട്. എന്നാൽ കർസേവകരുടെ രക്തവും വേദനയും അപമാനവും ഒരിക്കലും മറക്കാൻ കഴിയില്ല. രാംലല്ലയെ ജന്മഭൂമിയിൽ പ്രതിഷ്ഠിക്കുക എന്നതായിരുന്നു അവരുടെ ഏക ആവശ്യം. എന്നാൽ രാഷ്‌ട്രീയ നേട്ടങ്ങൾക്കായി അന്നത്തെ മുഖ്യമന്ത്രി നിരപരാധികളായ കർസേവകർക്ക് നേരെ വെടിയുതിർക്കാൻ ഉത്തരവിട്ടു.

125 ഓളം കർസേവകർക്ക് തന്റെ വീട്ടിൽ അഭയം നൽകി. എന്നിട്ടും അവർക്ക് നേരെ പോലീസ് നിറയൊഴിച്ചു. വെടിവയ്പിൽ കൊല്ലപ്പെട്ട കോത്താരി സഹോദരന്മാരും അവർ സംഭാഷണത്തിൽ പരാമർശിച്ചു.

അന്നത്തെ യുപി സർക്കാർ കർസേവകരോട് അനീതിയാണ് കാണിച്ചത്. പിന്നീട് വിഷയം കോടതിയിലെത്തിയപ്പോഴും സഹായവും നൽകിയില്ല, കോൺഗ്രസും വെറും കാഴ്ചക്കാരായി തുടർന്നു. രാമക്ഷേത്ര നിർമാണം തടയാൻ അവർ പരമാവധി ശ്രമിച്ചെങ്കിലും വിജയിച്ചില്ല. മുസ്ലീം വോട്ട് ബാങ്കുകളെ പ്രീതിപ്പെടുത്താനാണ് കർസേവകർക്ക് നേരെ വെടിയുതിർക്കാൻ മുലായം സിംഗ് ഉത്തരവിട്ടതെന്ന് സംഭവം അനുസ്മരിച്ചുകൊണ്ട് ഓം ഭാരതി പറഞ്ഞു.

കർസേവകർ ശാന്തരായിരുന്ന് രാമമന്ത്രം ചൊല്ലുകയായിരുന്നു. മുലായം സിങ്ങിന്റെ ആളുകൾ പോലീസിന് നേരെ കരുതികൂട്ടി കല്ലുകൾ എറിഞ്ഞു. കല്ലെറിയുന്ന ആളെ കണ്ടെത്തുന്നതിന് പകരം കർസേവകർക്ക് നേരെ വെടിയുതിർക്കുകയായിരുന്നു, അവർ കൂട്ടിച്ചേർത്തു. പ്രധാനമന്ത്രി നരേന്ദ്ര മോദിയും മുഖ്യമന്ത്രി യോഗി ആദിത്യനാഥും കാരണമാണ് ഇന്ന് അയോദ്ധ്യയിൽ രാമക്ഷേത്രം നിർമിക്കപ്പെടുന്നതെന്നും രാംഭാരതി അഭിമാനത്തൊടെ വ്യക്തമാക്കി.

 

Tags: Ayodhya2024KarsevaOmbharathi
ShareTweetSendShare

More News from this section

“ആർജെ‍ഡിയുടെ പ്രകടനപത്രികയിൽ കോൺ​ഗ്രസിന് പോലും വിശ്വാസമില്ല; അതിലുള്ളത് മുഴുവൻ നുണകളും പൊള്ളയായ വാ​ഗ്ദാനങ്ങളും മാത്രം”: ആഞ്ഞടിച്ച് പ്രധാനമന്ത്രി

പാകിസ്ഥാൻ നിയമവിരുദ്ധമായി ആണവായുധങ്ങൾ പരീക്ഷിച്ചുവെന്ന് രൺധീർ ജയ്സ്വാൾ; പ്രതികരണം ട്രംപിന്റെ പരാമർശത്തിന് പിന്നാലെ

“ആത്മവിശ്വാസവും പ്രയത്നവും പ്രശംസനീയം”, രസകരമായ ചോദ്യങ്ങളും ഉത്തരങ്ങളുമായി 2 മണിക്കൂറോളം നീണ്ട കൂടിക്കാഴ്ച, പ്രധാനമന്ത്രിയുമായി സംവദിച്ച് ലോകകപ്പ് കിരീടം നേടിയ വനിതാ ക്രിക്കറ്റ് ടീം

“ഭാരം എത്രയുണ്ട്…”; ​നടി ​ഗൗരി കിഷനോട് ഓൺലൈൻ മാദ്ധ്യമപ്രവർത്തകന്റെ ചോദ്യം, വിമർശിച്ച് ഖുശ്ബു

‘ഇ ഡി ലോകത്തിന് മാതൃക’; ഇന്ത്യയുടെ അന്വേഷണ ഏജൻസിയെ പ്രശംസിച്ച് ഫിനാൻഷ്യൽ ആക്ഷൻ ടാസ്‌ക് ഫോഴ്സ്

രക്തത്തിലെ പഞ്ചസാരയുടെ അളവ് എളുപ്പത്തിൽ കണ്ടെത്താൻ പുതിയ ഉപകരണം വികസിപ്പിച്ചെടുത്ത് ചെന്നൈ ഐഐടി

Latest News

“സ്ത്രീവിരുദ്ധത പ്രകടിപ്പിച്ച വ്യക്തിയോടൊപ്പം വേദി പങ്കിടില്ല”; രാഹുൽ മാങ്കൂട്ടത്തിൽ പങ്കെടുത്ത പരിപാടിയിൽ നിന്ന് ബിജെപി കൗൺസിലര്‍ ഇറങ്ങിപ്പോയി

“മന്ത്രിസഭാ തീരുമാനം അട്ടിമറിച്ച ധനമന്ത്രി രാജിവയ്‌ക്കണം”: എൻ.ജി. ഒ. സംഘ്

ശബരിമല സ്വർണക്കൊള്ള ; തിരുവിതാംകൂർ ദേവസ്വം ബോർഡ് ഭരണസമിതിയെ മാറ്റും, പ്രശാന്തിനെ വീണ്ടും നിയമിക്കില്ലെന്ന് തീരുമാനം

പുരാവസ്തു തട്ടിപ്പ് കേസിലെ പ്രതി മോൻസൻ മാവുങ്കലിന്റെ വീട്ടിൽ വൻ മോഷണം; 20 കോടിയുടെ വസ്തുക്കൾ നഷ്ടമായി

ചെറിയ ഷാംപൂ പാക്കറ്റുകൾ നിരോധിച്ചു; രാസ കുങ്കുമത്തിന്റെ വിൽപനയും ഹൈക്കോടതി തടഞ്ഞു

വെള്ളിയാഴ്ച പ്രാർത്ഥനയ്‌ക്കിടെ പള്ളിയിൽ സ്ഫോടനം; 55 ഓളം വിദ്യർത്ഥികൾക്ക് പരിക്കേറ്റു

കൊല്ലത്ത് തെരുവുനായ ആക്രമണം; ഏഴ് പേർക്ക് കടിയേറ്റു; നായയെ നാട്ടുകാർ തല്ലിക്കൊന്നു

മകനൊപ്പം പോകവെ ബൈ​ക്കി​ന്റെ ടയറിൽ സാ​രി കു​രു​ങ്ങി; വീ​ട്ട​മ്മ​യ്‌ക്ക് ദാ​രു​ണാ​ന്ത്യം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies