1971-ലെ ഇന്ത്യ-പാക് യുദ്ധത്തിനിടെ വിശാഖപട്ടണം തീരത്ത് മുങ്ങിയ പാകിസ്താൻ അന്തർവാഹിനിയുടെ അവശിഷ്ടങ്ങൾ കണ്ടെടുത്ത് ഭാരതീയ നാവികസേന. ഡീപ് സബ്മെർജൻസ് റെസ്ക്യൂ വെഹിക്കിൾ (ഡിഎസ്ആർവി) ആണ് അഞ്ച് പതിറ്റാണ്ടുകൾക്കിപ്പുറം പാക് അന്തർവാഹിനിയായ പിഎൻഎസ് ഘാസിയുടെ അവശിഷ്ടങ്ങൾ കണ്ടെത്തിയത്.
1971 നവംബർ 14-ന് പാകിസ്താനിലെ കറാച്ചിയിൽ നിന്നാണ് പിഎൻഎസ് ഘാസി പുറപ്പെട്ടത്. ഇന്ത്യൻ ഉപദ്വീപിന് ചുറ്റും 4,800 കിലോമീറ്റർ സഞ്ചരിച്ച് ഒടുവിൽ വിശാഖപട്ടണത്തിലെത്തി. ആക്സ്മികമായി കപ്പൽ മുങ്ങുകയായിരുന്നു. ഇതിന് പുറമേ ജപ്പാൻ കപ്പലും വിശാഖപട്ടണം തീരത്ത് മുങ്ങിയിരുന്നു.
Leave a Comment