കലാമിനെ 'മിസൈൽ മാൻ' ആക്കിയ മാർ​ഗദർശി; ഇന്ത്യ കണ്ട മികച്ച രാഷ്ട്ര‌പതിയുടെ പ്രിയ അദ്ധ്യാപകൻ വിടപറയുന്നത് 100-ാം വയസിൽ
Friday, November 7 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • Latest News
  • Sports
  • Defence
  • Business
Home News India

കലാമിനെ ‘മിസൈൽ മാൻ’ ആക്കിയ മാർ​ഗദർശി; ഇന്ത്യ കണ്ട മികച്ച രാഷ്‌ട്ര‌പതിയുടെ പ്രിയ അദ്ധ്യാപകൻ വിടപറയുന്നത് 100-ാം വയസിൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 11, 2024, 01:37 pm IST
FacebookTwitterWhatsAppTelegram

ഇന്ത്യക്ക് മിസൈൽ മാനെ സംഭാവന ചെയ്യുന്നതിൽ ബൃ‌ഹത് പങ്ക് വഹിച്ച ഭൗതികശാസ്ത്ര അദ്ധ്യപകൻ ജെസ്യൂട്ട് ഫാദർ ലാഡിസ്‌ലൗസ് ചിന്നദുരൈയ്‌ക്ക് വിട. തമിഴ്നാട്ടിലെ ഡിണ്ടി​ഗലിലെ ബെസ്ചി ഇല്ലത്തായിരുന്നു അന്ത്യം. 100 വയസായിരുന്നു.

ബഹിരാകാശ ശാസ്ത്രത്തിൽ കലാമിനുള്ള മികവ് കണ്ടെത്തിയത് ജെസ്യൂട്ട് ഫാദർ ലാഡിസ്‌ലൗസ് ചിന്നദുരൈ ആയിരുന്നു. 1950-കളിൽ ട്രിച്ചിയിലെ സെൻ്റ് ജോസഫ് കോളേജിൽ ഭൗതികശാസ്ത്ര പ്രൊഫസറായിരിക്കെ കലാമിന്റെ സ്വപ്നങ്ങൾക്ക് ചിറക് വിരിച്ചത് അദ്ദേഹ​മായിരുന്നു. ന്യൂക്ലിയർ ഫിസിക്സും തെർമോഡൈനാമിക്സും പഠിപ്പിച്ചത് അദ്ദേഹമായിരുന്നു. കലാമിന്റെ ആത്മകഥയായ “അഗ്നിയുടെ ചിറകുകൾ” എന്ന പുസ്തകത്തിലും അദ്ദേഹത്തെക്കുറിച്ച് പരാമർശിച്ചിട്ടുണ്ട്.

1923 ജൂൺ 13-ന് തമിഴ്‌നാട്ടിലെ ട്രിച്ചിയിലാണ് ഫാ. ചിന്നദുരൈ ജനിച്ചത്. ക്രൈസ്തവ വിശ്വാസം സ്വീകരിച്ച ട്രിച്ചിയിൽനിന്നുള്ള ആദ്യത്തെ ബ്രാഹ്‌മണനായ മഹാദേവ അയ്യരുടെ ചെറുമകനായ ഫാ. ചിന്നദുരൈ തന്റെ 39-ാം വയസിൽ അദ്ധ്യാപന ജീവിതം ഉപേക്ഷിച്ച് 1962 -ൽ സൊസൈറ്റി ഓഫ് ജീസസിൽ അംഗമാകുകയായിരുന്നു. തുടർന്ന് ട്രിച്ചിയിലെ സെൻ്റ് ജോസഫ് കോളേജ്, ചെന്നൈയിലെ ലയോള കോളേജ്, പാളയംകോട്ടയിലെ സെൻ്റ് സേവ്യേഴ്‌സ് കോളേജ് എന്നിവിടങ്ങളിൽ സേവനമനുഷ്ഠിച്ചു. 1970-ൽ വൈദികനായി അഭിഷിക്തനായി.

ട്രിച്ചിയിലും ഡിണ്ടി​ഗലിലും തിരുവനന്തപുരത്തും മികച്ച തലമുറകളെ വാർത്തെടുക്കുന്നതിന് ഫാ. ചിന്നദുരൈയ്‌ക്ക് സാധിച്ചിട്ടുണ്ട്. അസാധാരണമായ ഓർമന്മശക്തി‌യുണ്ടായിരുന്ന അദ്ദേഹത്തിന് അപാരമായ അറിവുണ്ടായിരുന്നു.

 

Tags: apj abdul kalamJesuit Father Ladislaus Chinnadurai
ShareTweetSendShare

More News from this section

“ആത്മവിശ്വാസവും പ്രയത്നവും പ്രശംസനീയം”, രസകരമായ ചോദ്യങ്ങളും ഉത്തരങ്ങളുമായി 2 മണിക്കൂറോളം നീണ്ട കൂടിക്കാഴ്ച, പ്രധാനമന്ത്രിയുമായി സംവദിച്ച് ലോകകപ്പ് കിരീടം നേടിയ വനിതാ ക്രിക്കറ്റ് ടീം

“ഭാരം എത്രയുണ്ട്…”; ​നടി ​ഗൗരി കിഷനോട് ഓൺലൈൻ മാദ്ധ്യമപ്രവർത്തകന്റെ ചോദ്യം, വിമർശിച്ച് ഖുശ്ബു

‘ഇ ഡി ലോകത്തിന് മാതൃക’; ഇന്ത്യയുടെ അന്വേഷണ ഏജൻസിയെ പ്രശംസിച്ച് ഫിനാൻഷ്യൽ ആക്ഷൻ ടാസ്‌ക് ഫോഴ്സ്

രക്തത്തിലെ പഞ്ചസാരയുടെ അളവ് എളുപ്പത്തിൽ കണ്ടെത്താൻ പുതിയ ഉപകരണം വികസിപ്പിച്ചെടുത്ത് ചെന്നൈ ഐഐടി

പൊതുസ്ഥലങ്ങളിൽ അലഞ്ഞുതിരിയുന്ന നായ്‌ക്കളെയും കന്നുകാലികളെയും നീക്കം ചെയ്യാൻ സുപ്രീം കോടതി ഉത്തരവ്

വന്ദേ മാതരത്തിന്റെ 150-ാം വാര്‍ഷികാഘോഷങ്ങൾക്ക് പ്രധാനമന്ത്രി നരേന്ദ്രമോദി തുടക്കം കുറിച്ചു , നാണയവും സ്റ്റാമ്പും പുറത്തിറക്കി

Latest News

ശബരിമല സ്വർണക്കൊള്ള ; തിരുവിതാംകൂർ ദേവസ്വം ബോർഡ് ഭരണസമിതിയെ മാറ്റും, പ്രശാന്തിനെ വീണ്ടും നിയമിക്കില്ലെന്ന് തീരുമാനം

പുരാവസ്തു തട്ടിപ്പ് കേസിലെ പ്രതി മോൻസൻ മാവുങ്കലിന്റെ വീട്ടിൽ വൻ മോഷണം; 20 കോടിയുടെ വസ്തുക്കൾ നഷ്ടമായി

ചെറിയ ഷാംപൂ പാക്കറ്റുകൾ നിരോധിച്ചു; രാസ കുങ്കുമത്തിന്റെ വിൽപനയും ഹൈക്കോടതി തടഞ്ഞു

വെള്ളിയാഴ്ച പ്രാർത്ഥനയ്‌ക്കിടെ പള്ളിയിൽ സ്ഫോടനം; 55 ഓളം വിദ്യർത്ഥികൾക്ക് പരിക്കേറ്റു

കൊല്ലത്ത് തെരുവുനായ ആക്രമണം; ഏഴ് പേർക്ക് കടിയേറ്റു; നായയെ നാട്ടുകാർ തല്ലിക്കൊന്നു

മകനൊപ്പം പോകവെ ബൈ​ക്കി​ന്റെ ടയറിൽ സാ​രി കു​രു​ങ്ങി; വീ​ട്ട​മ്മ​യ്‌ക്ക് ദാ​രു​ണാ​ന്ത്യം

ആര്‍ത്തവം കഴിഞ്ഞോ എന്ന് അയാൾ ചോദിച്ചു? നെഞ്ചോട് ചേർത്ത് പിടിക്കും; മുൻ സെലക്ടർക്കെതിരേ ലൈംഗിക പീഡനാരോപണവുമായി ബംഗ്ലാദേശ് വനിതാ ക്രിക്കറ്റ് താരം

ഭ​ഗവാന്റെ 60 പവൻ സ്വർണം മോഷ്ടിച്ച മുൻ എക്സിക്യൂട്ടിവ് ഓഫീസർക്ക് ദേവസ്വം ബോർഡിന്റെ സംരക്ഷണം; വിനോദിനെ പിടികൂടാതെ പൊലീസിന്റെ ഒത്തുകളി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies