'മനുഷ്യത്വം മരിച്ചിട്ടില്ല'; ബസ് സ്റ്റാൻഡിൽ മണിക്കൂറുകളോളം രക്തം വാർന്ന് കിടന്നയാളുടെ രക്ഷകരായി വിദ്യാർത്ഥികൾ; ഇടുക്കിയുടെ മണ്ണിൽ ജിസ്‌മോന് പുതുജന്മം
Saturday, July 12 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
    • Maharashtra
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
    • Maharashtra
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
ENGLISH  ·  TV
  • Latest News
  • Sports
  • Defence
  • Business
Home News Kerala

‘മനുഷ്യത്വം മരിച്ചിട്ടില്ല’; ബസ് സ്റ്റാൻഡിൽ മണിക്കൂറുകളോളം രക്തം വാർന്ന് കിടന്നയാളുടെ രക്ഷകരായി വിദ്യാർത്ഥികൾ; ഇടുക്കിയുടെ മണ്ണിൽ ജിസ്‌മോന് പുതുജന്മം

Janam Web Desk by Janam Web Desk
Jul 17, 2024, 06:49 am IST
FacebookTwitterWhatsAppTelegram

മനുഷ്യത്വം മരിച്ചിട്ടില്ലെന്ന് ഒരിക്കൽ കൂടി തെളിച്ചിരിക്കുകയാണ് ഇടുക്കിയിലെ രണ്ട് മിടുമിടുക്കന്മാർ. പരിക്കേറ്റ് ബസ് സ്റ്റാൻഡിൽ കിടന്ന യുവാവിനെ രക്ഷിച്ച പ്ലസ്ടു വിദ്യാർത്ഥികളായ അഡോണിനും ജിൻസിനുമായി നാടൊന്നാകെ കയ്യടിക്കുകയാണ്.

മണിക്കൂറിൽ കുറഞ്ഞത് നൂറുപേരെങ്കിലും കടന്നുപോകുന്ന ചെറുതോണിയിലെ ചേലച്ചുവട് ബസ് സ്റ്റാൻഡിലാണ് തൃശൂർ സ്വദേശിയായ ജിസ്മോൻ രക്തം വാർന്ന് കിടന്നത്. മണിക്കൂറുകളോളം അനക്കമില്ലാതെ ബസ് സ്റ്റാൻഡിലെ ചെളിവെള്ളത്തിൽ ചോരയൊലിച്ച് കിടന്നെങ്കിലും ആരും കണ്ട ഭാവം നടച്ചില്ല. ഈ കാഴ്ച കണ്ടെത്തിയ വാഴത്തോപ്പ് സെന്റ് ജോർജ് ഹയർ സെക്കൻഡറി സ്കൂളിലെ ഈ കൊച്ചുമിടുക്കരുടെ ഹൃദയം തേങ്ങി. ആരുടെയും സഹായത്തിനായി അവർ കാത്തിരുന്നില്ല, സമീപത്തെ ഓട്ടോ സ്റ്റാൻഡിൽ നിന്ന് ഓട്ടോറിക്ഷ വിളിച്ച് യുവാവിനെ സിഎസ്ഐ ആശുപത്രിയിൽ എത്തിച്ചു. എന്നാൽ അവിടം കൊണ്ട് തീരുന്ന പരിക്കായിരുന്നില്ല ജിസ്മോനുണ്ടായിരുന്നത്. അതുകൊണ്ട് തന്നെ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റണമെന്ന് ഡോക്ടർമാർ നിർദ്ദേശിച്ചു.
‌
സഹായത്തിനായി പൊലീസിന്റെ ഹെൽപ് ലൈൻ നമ്പറിൽ വിളിച്ചെങ്കിലും എടുത്തില്ല. തുടർന്ന് കുട്ടികൾ തന്നെ പരിക്കേറ്റ യുവാവുമായി ആംബുലൻസിൽ ഇടുക്കി മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് തിരിച്ചു. ഈ സമയം ആംബുലൻസ് ഡ്രൈവറുടെ ഫോൺ വാങ്ങി കുട്ടികൾ സ്വന്തം വീടുകളിൽ വിവരം അറിയിച്ചു. യുവാവിനെ സമയോചിതമായി ആശുപത്രിയിലെത്തിച്ച ശേഷം യുവാവിന്റെ ഫോണിൽ നിന്ന് സുഹൃത്തുക്കളെ അപകടവിവരം വിളിച്ചറിയിക്കാനും ഇവർ മറന്നില്ല.

ആശുപത്രിയിൽ കൂട്ടുനിൽക്കാനും മരുന്ന് വാങ്ങി നൽകാനും ജിസ്മോനെ നോക്കാനും ആരുമില്ലെന്ന് കണ്ടതോടെ പാതിര വരെ രണ്ടുപേരും ആശുപത്രിയിലുണ്ടായിരുന്നു. തുടർന്ന് ഇടുക്കി ഇടുക്കി പൊലീസെത്തി മെഡിക്കൽ കോളജിലെ സെക്യൂരിറ്റി ജീവനക്കാരനെ ചുമതലയേൽപ്പിച്ച ശേഷം മാത്രമാണ് ഇരുവരും വീടുകളിലേക്ക് പോയത്. തൃശൂർ സ്വദേശിയാണ് പരിക്കേറ്റ ജിസ്മോൻ. സ്റ്റാൻഡിന് സമീപത്തെ ചെളിയിൽ തെന്നിവീണായിരുന്നു അപകടം.

Tags: Idukkiplus twoJismon
ShareTweetSendShare

More News from this section

വർക്ക് ഷോപ്പിലേക്ക് പോകവേ ബൈക്കിന് തീപിടിച്ചു; ഗുരുതരമായി പൊള്ളലേറ്റ യുവാവ് മരിച്ചു

തലസ്ഥാനത്ത് തലയെടുപ്പോടെ ബിജെപി: സംസ്ഥാന കാര്യാലയം നാടിന് സമർപ്പിച്ച് അമിത് ഷാ

കേന്ദ്രമന്ത്രി സുരേഷ് ​ഗോപിയുടെ ഇടപെടലിലൂടെ ഇടുക്കി സ്വദേശിനിക്ക് മോചനം; കുവൈത്തിൽ ഏജൻസിയുടെ ചതിയിൽ തടവിലായ ജാസ്മിൻ തിരിച്ചെത്തി

കേരളാ സർവകലാശാല രജിസ്ട്രാർ സ്ഥാനത്ത് മിനി കാപ്പൻ തുടരും; നിർദ്ദേശം നൽകി വൈസ് ചാൻസലർ

സർവീസിനിടയിൽ ഡ്രൈവറുമായി ഏറെ നേരം സംസാരിക്കുന്നു; പരാതി ലഭിച്ചപ്പോൾ കെഎസ്ആർടിസി വനിതാ കണ്ടക്ടർക്ക് സസ്പെൻഷൻ

കാർ സ്റ്റാർട്ട് ചെയ്യുന്നതിനിടെ പൊട്ടിത്തെറിച്ച അപകടത്തിനു കാരണം ഷോർട്ട് സർക്യൂട്ട് എന്ന് പ്രാഥമിക നിഗമനം: രണ്ടു കുട്ടികളുടെ നില അതീവഗുരുതരം

Latest News

ഒരു പ്രത്യേക സമൂഹത്തിന്റെ പേര് പറഞ്ഞ് സര്‍ക്കാരിനെ വിരട്ടരുത്; ഏതെങ്കിലും ഒരു വിഭാഗത്തിന് മാത്രമായി ഇളവ് അനുവദിക്കാനാവില്ല : ശിവൻ കുട്ടി

ഇടത് സംഘടനാ നേതാവിന് വീട്ടിൽ ഇരിക്കാം!! ഭാരതാംബയെ അവഹേളിച്ച വിഎസ്എസ്സി ഉദ്യോ​ഗസ്ഥന് സസ്പെൻഷൻ

പറന്നത് 32 സെക്കൻഡ്; രണ്ട് എഞ്ചിനുകളും പൊടുന്നനെ നിലച്ചു; ഇന്ധന സ്വിച്ചുകൾ ഓഫായി; നിർണ്ണായകമായി പൈലറ്റുമാരുടെ സംഭാഷണം

കുബ്ബാവാല മുസ്തഫയെ ഇന്ത്യക്ക് കൈമാറി യുഎഇ; രാസലഹരി നിർമാണത്തിന് സ്വന്തം ലാബ്; പിടിച്ചെടുത്തത് 252 കോടിയുടെ പാർട്ടി ഡ്ര​ഗ്

അനന്തപുരിയിൽ തലയെടുപ്പൊടെ മാരാർജി ഭവൻ: ബിജെപി സംസ്ഥാന കാര്യാലയം കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ നാടിന് സമ‍ർപ്പിക്കും

ഗുരുപൂജക്കെതിരെ സിപിഎമ്മും എസ് എഫ് ഐയും; ഇനിയും ചടങ്ങ് നടത്തുമെന്ന് സ്‌കൂൾ അധികൃതർ

അച്ഛനില്ലാത്തപ്പോൾ അയാളുമായി അമ്മ സെക്സ് ചെയ്തു! അവിഹിതം കണ്ട മകനെ കെട്ടിത്തൂക്കുമെന്ന് അമ്മ

സിപിഐ മുൻ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ ഭാര്യയ്‌ക്കും മകനും വാഹനാപകടത്തിൽ പരിക്ക്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies