13 ജില്ലകളിലും ഉരുൾപൊട്ടൽ സാധ്യത; 2018 മുതൽ ചൂരൽമലയിലെ കല്ലുകൾ നിരന്തരം പൊട്ടുന്നു; പശ്ചിമഘട്ടം ​ഗുരുതരാവസ്ഥയിൽ; ഇനിയെന്ത്?
Sunday, May 25 2025
  • Mobile Apps
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
    • Maharashtra
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
    • Maharashtra
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
ENGLISH  ·  TV
  • Latest News
  • Sports
  • Defence
  • Business
Home News Kerala

13 ജില്ലകളിലും ഉരുൾപൊട്ടൽ സാധ്യത; 2018 മുതൽ ചൂരൽമലയിലെ കല്ലുകൾ നിരന്തരം പൊട്ടുന്നു; പശ്ചിമഘട്ടം ​ഗുരുതരാവസ്ഥയിൽ; ഇനിയെന്ത്?

Janam Web Desk by Janam Web Desk
Jul 31, 2024, 01:05 pm IST
FacebookTwitterWhatsAppTelegram

ഉരുൾപൊട്ടലുകളുടെ നാടായി മാറുകയാണ് കേരളം. പ്രകൃതി ദുരന്തങ്ങളെ കരുതിയിരിക്കണമെന്ന് വിദ​​ഗ്ധർ പറയുമ്പോഴും ഭരണകൂടത്തിന് അത് വെറും തമാശയാണ്. വർ‌ഷങ്ങൾക്ക് മുൻപ് പ്രശസ്ത ശാസ്ത്രജ്ഞൻ മാധവ് ​ഗാഡ്​ഗിൽ നൽകിയ മുന്നറിയിപ്പിലും വിവിദ പഠന റിപ്പോർട്ടുകളിലും കഴമ്പുണ്ടെന്നാണ് ഓരോ ദുരന്തവും നമ്മെ ഓർമിപ്പിക്കുന്നത്.

പശ്ചിമഘട്ട മേഖലയിൽ എവിടെയും ഉരുൾ‌പൊട്ടലും മണ്ണിടിച്ചിലും ഉണ്ടാവാമെന്ന് പഠനറിപ്പോർട്ടുകൾ വർഷങ്ങൾക്ക് മുൻപേ പറഞ്ഞിട്ടുണ്ട്. തീരദേശ ജില്ലയായ ആലപ്പുഴ ഒഴികെ കേരളത്തിലെ 13 ജില്ലകളിലും ഏത് സമയത്തും ഉരുൾപൊട്ടൽ സാധ്യതയുണ്ടെന്നാണ് വിദ​ഗ്ധർ പറയുന്നത്. പശ്ചിമഘട്ടത്തിലെ 1,400 ചതുരശ്ര കിലോമീറ്റർ പ്രദേശം അതിശക്തമായ ഉരുൾപൊട്ടലിന് സാധ്യതയുള്ളതായും വിദ​ഗ്ധർ ചൂണ്ടിക്കാട്ടുന്നു. വയനാട്, ഇടുക്കി, മലപ്പുറം, പത്തനംതിട്ട, പാലക്കാട് ജില്ലകളും ഇതിൽ ഉൾപ്പെടുന്നു.

2018-ൽ ഐഎസ്ആർഒയുമായി സഹകരിച്ച് കുഫോസ് നടത്തിയ പഠനത്തിൽ വയനാട്ടിലെ ചൂരൽമലയിൽ കൂറ്റൻ കല്ലുകൾ പൊട്ടി നിൽക്കുന്നത് കണ്ടെത്തിയിരുന്നു. ഇവിടെ 2018 മുതൽ കല്ലുകൾ പൊട്ടിത്തുടങ്ങിയിരുന്നു. പ്രളയകാലത്തെ മഴ ഇടുക്കി, പത്തനംതിട്ട, മലപ്പുറം, പാലക്കാട്, തൃശൂർ ജില്ലകളിൽ‌ ഉരുൾപൊട്ടൽ സാധ്യത 3.46 ശതമാനം വർദ്ധിപ്പിച്ചു. 600 മീറ്ററിന് മുകളിലുള്ള സംസ്ഥാനത്തെ ഹൈറേഞ്ച് മേഖല അതിരൂക്ഷമായ മണ്ണിടിച്ചിലിന് സാധ്യതയുള്ള മേഖലകളിൽ ഉൾപ്പെടുന്നു.

10 മുതൽ 40 ഡി​ഗ്രി വരെ ചരിവുള്ള പ്രദേശങ്ങളിൽ ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ സാധ്യത കൂടുതലാണെന്ന് കുസാറ്റ്, കേരള യൂണിവേഴ്സിറ്റി ഓഫ് ഫിഷറീസ് ആൻഡ് ഓഷ്യൻ സയൻസസ് (കഫോസ്), നാഷണൽ സെൻ്റർ ഫോർ എർത്ത് സയൻസ് സ്റ്റഡീസ് (സെസ്) എന്നിവ നടത്തിയ പഠനത്തിൽ കണ്ടെത്തിയിരുന്നു. 1961 മുതൽ 2016 വരെ കേരളത്തിൽ 295 ഉരുൾപൊട്ടലുകള്‌ നടന്നതായാണ് കണക്ക്. 2018-ന് ശേഷം ഉരുൾപൊട്ടലുകളുടെ തീവ്രത കൂടാനും മരണനിരക്ക് ഉയരാനും കാരണമായി. 2018-ലെ വർഷകാലത്ത് കേരളത്തിലാകെ ചെറുതും വലുതുമായി 341 ഉരുൾപൊട്ടലുകൾ ഉണ്ടായതായാണ് കണക്ക്.

‘പശ്ചിമഘട്ടം ആകെ തകർക്കപ്പെട്ടിരിക്കുന്നു. ഇനിയും നടപടിയെടുത്തില്ലെങ്കിൽ കേരളത്തെ കാത്തിരിക്കുന്നതു വലിയ ദുരന്തമാണ്. അതിനു നിങ്ങൾ വിചാരിക്കും പോലെ യുഗങ്ങളൊന്നും ആവശ്യമില്ല. നാലോ അഞ്ചോ വർഷം മതി. അന്നു ഞാനും നിങ്ങളും ജീവനോടെ കാണും. ആരാണു കള്ളം കള്ളം പറയുന്നത്, ഭയപ്പെടുത്തുന്നത് എന്നൊക്കെ നിങ്ങൾക്കു തന്നെ മനസ്സിലാകും.’– 2013-ൽ മാധവ് ഗാഡ്ഗിൽ പങ്കുവച്ച കാര്യങ്ങളാണിത്. ഭൂവിനോയ​ഗത്തിന്റെ കാര്യത്തിൽ കൃത്യമായ ജാ​ഗ്രത വേണമെന്ന് അന്ന് അദ്ദേഹം നിർദേശിച്ചെങ്കിലും മലയാളി അത് ചെവി കൊടുക്കില്ല. അ​​ദ്ദേഹത്തിന്റെ റിപ്പോർട്ടുകൾ സാക്ഷര കേരളവും ഭരണകൂടവും അവ​ഗണിച്ചു.

പിന്നീട് വന്ന കസ്തൂരിരം​ഗൻ റിപ്പോർ‌ട്ടുൾപ്പടെ പരിസ്ഥിതി ആഘാതങ്ങളെ കുറിച്ച് മറച്ചുവച്ചു. നിർദേശങ്ങൾ പാലിക്കപ്പെടനാണ് കമ്മീഷനെ വയ്‌ക്കുന്നത്. അത് കർശനമായി നടപ്പാക്കേണ്ടത് ഭരണകൂടങ്ങളാണ്. ഇനിയെങ്കിലും ദുരന്തങ്ങളിൽ നിന്ന് പാഠം ഉൾക്കൊള്ളാൻ തയ്യാറാകണം.

Tags: MudflowWayanad MudflowWayanad LandslideLanslide
ShareTweetSendShare

More News from this section

ഒന്നുകിൽ 4 തെങ്ങിൻതൈ; അല്ലെങ്കിൽ വകുപ്പിന്റെ മാസികയുടെ ഒരു വർഷത്തെ സബ്സ്ക്രിപ്ഷൻ; കർഷകരോട് കൃഷി ഓഫീസറിന്റെ തിട്ടൂരം

കരഞ്ഞാൽ ഇരു കരണത്തും മാറി മാറി അടിക്കും; അമ്മ നോക്കി നിൽക്കും; രണ്ടാനച്ഛന്റെ ക്രൂര പീഡനം വെളിപ്പെടുത്തി യുകെജി വിദ്യാർത്ഥി

ഒരു മാസം മുന്‍പ് വളര്‍ത്തുനായയുടെ കടിയേറ്റു; ചികിത്സയിലായിരുന്ന വയോധികൻ മരിച്ചു

കണ്ടെയ്നർ കണ്ടാൽ അടുത്ത് പോകാനോ തൊടാനോ ശ്രമിക്കരുത്; വീണ്ടും ദുരന്തനിവാരണ അതോറിറ്റിയുടെ മുന്നറിയിപ്പ്

‘ഓളോട് പ്രത്യേകം പറ‍ഞ്ഞതാ ഇഞ്ചക്ഷൻ എടുക്കണ്ടാന്ന്’; കുട്ടിക്ക് വാക്സിനേഷൻ നൽകിയതിന് ​വനിത ഡോക്ടർക്ക് യുവാവിന്റെ ഭീഷണി; വീഡിയോ കാണാം

ജയിലിൽ ആത്മഹത്യക്ക് ശ്രമം; വെഞ്ഞാറമ്മൂട് കൂട്ടക്കൊലക്കേസ് പ്രതി അഫാൻ ഗുരുതരാവസ്ഥയിൽ

Latest News

‘അയാൾ പൂജാരയെ ടീമിൽ നിന്ന് പുറത്താക്കാൻ ശ്രമിച്ചു’; വെളിപ്പെടുത്തലുമായി ഇന്ത്യൻ ക്രിക്കറ്ററുടെ ഭാര്യ

രാജ്യത്ത് രണ്ട് പുതിയ കോവിഡ് വകഭേദം കൂടി റിപ്പോർട്ട് ചെയ്തു; ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യമന്ത്രാലയം

അടിച്ചമർത്തലിനെതിരെ ശബ്ദമുയർത്തി; ഭാര്യയും മക്കളും നോക്കിനിൽക്കെ ബലൂച് പത്രപ്രവർത്തകനെ വെടിവച്ചുകൊന്നു; പിന്നിൽ പാക് പിന്തുണയുള്ള സായുധസംഘം

നായപ്പുറത്തേറി പെൺകുട്ടിയുടെ രാജകീയ യാത്ര; അംഗരക്ഷകരായി തെരുവുനായകൾ: വൈറലായി വീഡിയോ

ഇതാണ് മോദിയുടെ ഗ്യാരണ്ടി; “ഏറ്റവും കഠിനമായ” ശിക്ഷ നൽകുമെന്ന് അന്ന് പറഞ്ഞു; ഓപ്പറേഷൻ സിന്ദൂറിന് ശേഷമുള്ള ആദ്യ ‘മൻ കി ബാത്ത്’

മാവോയിസ്റ്റ് ഭീഷണി അകന്നു; ഗഡ്ചിറോളിയിലെ വനവാസി ഗ്രാമത്തിൽ ആദ്യമായി ബസ് സർവീസ് തുടങ്ങി

രാം ലല്ലയുടെ അനുഗ്രഹം തേടി കോലിയും അനുഷ്‍കയും; അയോദ്ധ്യയിലെ രാമക്ഷേത്രത്തിലും ഹനുമാൻ ഗർഹിയിലും ദർശനം നടത്തി ദമ്പതികൾ; ചിത്രങ്ങൾ

“യൂണിഫോമിട്ട എല്ലാവർക്കും ഒരു കഴിവുണ്ട്, ഈ ഭാരതത്തിനെ നോക്കി ആരെങ്കിലും ഒന്നു കല്ലെറിഞ്ഞാൽ വേരോടെ പിഴുതെടുക്കും ഞങ്ങൾ”

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies