അയാൾ മരിച്ചെന്ന് പറഞ്ഞ പാകിസ്താനാണ്!! ആരാണ് വിക്രം മിസ്രി പരാമർശിച്ച സാജിദ് മിർ; ഇസ്ലാമബാദ് ലോകവേദിയിൽ  നാണംകെട്ട കഥ അറിയാം
Saturday, November 8 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • Latest News
  • Sports
  • Defence
  • Business
Home News India

അയാൾ മരിച്ചെന്ന് പറഞ്ഞ പാകിസ്താനാണ്!! ആരാണ് വിക്രം മിസ്രി പരാമർശിച്ച സാജിദ് മിർ; ഇസ്ലാമബാദ് ലോകവേദിയിൽ  നാണംകെട്ട കഥ അറിയാം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 7, 2025, 05:30 pm IST
FacebookTwitterWhatsAppTelegram

ഓപ്പറേഷൻ സിന്ദൂറിനെ കുറിച്ച് മാദ്ധ്യമങ്ങളോട് വിശദീകരിക്കവെ, വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി പരാമർശിച്ച പേരുകളിൽ ഒന്നാണ് സാജിദ് മിർ. പഹൽ​ഗാം ഭീകരാക്രമണത്തിലെ പാക് ബന്ധം വ്യക്തമാക്കുന്നതിനിടെയാണ് അദ്ദേഹം ലഷ്കർ ഭീകരർ സാജിദ് മിറിനെ കുറിച്ച് വിവരിച്ചത്. അന്താരാഷ്‌ട്ര തലത്തിൽ പാകിസ്താനെ പൊളിച്ചടുക്കാൻ പറ്റിയ പേരാണ് സാജിദ് മിർ. അതുകൊണ്ടാണ് ലോകം ശ്രദ്ധിക്കുന്ന  പ്രസ് മീറ്റിൽ വിക്രം മിസ്രി ഈ പേര് പരാമർശിച്ചത്.  ഈ ഭീകരന് വേണ്ടി ഇസ്ലാമബാദ് ലോകവേദിയിൽ  നാണംകെട്ട കഥയറിയാം…

ആരാണ് സാജിദ് മിർ

ഭീകരതയോടുള്ള പാകിസ്താന്റെ സമീപനം തെളിയിക്കാൻ ഇതിലും നല്ലൊരു പേരില്ല, ഒപ്പം സംഭവവും. ‘മൊസ്റ്റ് വാണ്ടഡ് ടെററിസ്റ്റു’കളിൽ ഒരാളും മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരനുമാണ് സാജിദ് മിർ. 2008 ലെ ആക്രമണത്തിന് ശേഷം ഇയാൾ പ്ലാസ്റ്റിക് സർജറിക്ക് വിധേയനായി രൂപമാറ്റം വരുത്തിയതായി എഫ്ബിഐ കണ്ടെത്തിയിരുന്നു.

ലഷ്കർ ഇ തൊയ്ബയുടെ വിദേശ റിക്രൂട്ടറായിരുന്ന ഇയാൾ ഡേവിഡ് കോൾമാൻ ഹെഡ്‌ലിയുടെ വലംകൈയായിരുന്നു. മിറും കൂട്ടാളികളായ അബു ഖഹാഫയും മഷർ ഇഖ്ബാലും അജ്മൽ കസബ് അടക്കമുള്ളവരെ തൽസമയം ഫോണിൽ ബന്ധപ്പെട്ടിരുന്നുവെന്ന് യുഎസ് നീതിന്യായ വകുപ്പ് വ്യക്തമാക്കിയിരുന്നു. മുസ്ലീമായ ‘ദാവൂദ് ഗിലാനി  ഡേവിഡ് കോൾമാൻ ഹെഡ്‌ലി’  എന്നക്രിസ്ത്യൻ നാമം സ്വീകരിച്ചതും ഇയാളുടെ നിർദ്ദേശ പ്രകാരമായിരുന്നു.

മുംബൈ ഭീകരാക്രണത്തിന് പിന്നാലെ ഇയാൾ പാകിസ്താന്റെ കണ്ണിലുണ്ണിയായി. കൂടെ സംരക്ഷണം ഒരുക്കാൻ ഐഎസും സൈന്യവും. മുംബൈ ഭീകരാക്രണത്തിലെ പാക് ബന്ധം ഇന്ത്യ തെളിവ് സഹിതം പുറത്തുവിട്ടതോടെ സാജിദ് മിർ  മരിച്ചെന്നാണ് പാക് ഭരണകൂടം നൽകിയ മറുപടി.  ഇതിന് തെളിവ് ചോദിച്ചെങ്കിലും  നൽകാൻ പാകിസ്താൻ വിസമ്മതിച്ചു. ഇന്റർപോൾ അറസ്‌റ്റ് വാറന്റ് പുറപ്പെടുവിച്ചെങ്കിലും മരിച്ചെന്ന് പേരിലാണ് പാകിസ്താൻ റിപ്പോർട്ട് നൽകിയത്. എന്നാൽ പാകിസ്താനെ ലോകരാഷ്‌ട്രങ്ങൾ വിശ്വസിച്ചില്ല.

ഒടുവിൽ ഭീകരർക്കുള്ള സാമ്പത്തിക സഹായം തടയുന്നതിൽ പരാജയപ്പെട്ടതിന്റെ പേരിൽ രാജ്യാന്തര സമിതി എഫ്എടിഎഫ് (സാമ്പത്തിക നടപടി കർമ സമിതി) പാകിസ്താനെ ഗ്രേ പട്ടികയിൽ ഉൾപ്പെടുത്തി. ഇതോടെ പാകിസ്താൻ മലക്കം മറിഞ്ഞു. ‘മരിച്ച’ സാജിദ് മിറിനെ 2022 ഏപ്രിലിൽ  ഇതേ പാകിസ്താൻ അറസ്റ്റ് ചെ‌യ്തു . 2022 മെയ് മാസത്തിൽ പാക് തീവ്രവാദ വിരുദ്ധ കോടതി 15 വർഷം തടവിന് വിധിച്ചു. അന്താരാഷ്‌ട്ര നടപടി ഭയന്നാണ് പാകിസ്താൻ അന്ന് മിറിനെ അറസ്റ്റ് ചെയ്തത്. അതിനാൽ ഇയാൾ ഇപ്പോൾ ജയിലിൽ ആണോ  അതോ ഐഎസിന്റെ സംരക്ഷണയിലാണോ എന്ന് വ്യക്തമല്ല.

 

 

Tags: SAJID MIRPahalgam terror attackOperation Sindoor
ShareTweetSendShare

More News from this section

നുഴഞ്ഞുകയറാൻ ശ്രമിച്ചവരെ കാലപുരിക്ക് അയച്ച് സുരക്ഷാസേന; കുപ്‌വാരയിൽ രണ്ട് ഭീകരരെ വധിച്ചു

പശ്ചിമാഫ്രിക്കൻ രാജ്യമായ മാലിയിൽ അഞ്ച് ഇന്ത്യക്കാരെ തോക്കുധാരികൾ തട്ടിക്കൊണ്ടുപോയി

“ആർജെ‍ഡിയുടെ പ്രകടനപത്രികയിൽ കോൺ​ഗ്രസിന് പോലും വിശ്വാസമില്ല; അതിലുള്ളത് മുഴുവൻ നുണകളും പൊള്ളയായ വാ​ഗ്ദാനങ്ങളും മാത്രം”: ആഞ്ഞടിച്ച് പ്രധാനമന്ത്രി

പാകിസ്ഥാൻ നിയമവിരുദ്ധമായി ആണവായുധങ്ങൾ പരീക്ഷിച്ചുവെന്ന് രൺധീർ ജയ്സ്വാൾ; പ്രതികരണം ട്രംപിന്റെ പരാമർശത്തിന് പിന്നാലെ

“ആത്മവിശ്വാസവും പ്രയത്നവും പ്രശംസനീയം”, രസകരമായ ചോദ്യങ്ങളും ഉത്തരങ്ങളുമായി 2 മണിക്കൂറോളം നീണ്ട കൂടിക്കാഴ്ച, പ്രധാനമന്ത്രിയുമായി സംവദിച്ച് ലോകകപ്പ് കിരീടം നേടിയ വനിതാ ക്രിക്കറ്റ് ടീം

“ഭാരം എത്രയുണ്ട്…”; ​നടി ​ഗൗരി കിഷനോട് ഓൺലൈൻ മാദ്ധ്യമപ്രവർത്തകന്റെ ചോദ്യം, വിമർശിച്ച് ഖുശ്ബു

Latest News

ഹൈക്കോടതി ഉത്തരവ് ലംഘിച്ചു; ഗുരുവായൂർ ക്ഷേത്ര നടയിൽ വീണ്ടും റീൽസ് ചിത്രീകരണം; ജസ്ന സലീമിനെതിരെ കേസ്

ഇനി രാവിലെ കൊച്ചിയിൽ നിന്നും പുറപ്പെട്ടാൽ ഉച്ചയ്‌ക്ക് ബം​ഗളൂരുവിൽ എത്താം; മൂ​ന്നാം വ​ന്ദേ​ഭാ​ര​ത് പ്ര​ധാ​ന​മ​ന്ത്രി ഫ്ലാ​ഗ് ഓ​ഫ് ചെ​യ്തു; കേരളത്തെ ചേർത്ത് പിടിച്ച് മോദി സർക്കാർ

ഡിഎൻഎയുടെ ഘടനയ്‌ക്ക് നോബൽ സമ്മാനം; അമേരിക്കൻ ശാസ്ത്രജ്ഞൻ ജെയിംസ് വാട്സൺ അന്തരിച്ചു

“സ്ത്രീവിരുദ്ധത പ്രകടിപ്പിച്ച വ്യക്തിയോടൊപ്പം വേദി പങ്കിടില്ല”; രാഹുൽ മാങ്കൂട്ടത്തിൽ പങ്കെടുത്ത പരിപാടിയിൽ നിന്ന് ബിജെപി കൗൺസിലര്‍ ഇറങ്ങിപ്പോയി

“മന്ത്രിസഭാ തീരുമാനം അട്ടിമറിച്ച ധനമന്ത്രി രാജിവയ്‌ക്കണം”: എൻ.ജി. ഒ. സംഘ്

ശബരിമല സ്വർണക്കൊള്ള ; തിരുവിതാംകൂർ ദേവസ്വം ബോർഡ് ഭരണസമിതിയെ മാറ്റും, പ്രശാന്തിനെ വീണ്ടും നിയമിക്കില്ലെന്ന് തീരുമാനം

പുരാവസ്തു തട്ടിപ്പ് കേസിലെ പ്രതി മോൻസൻ മാവുങ്കലിന്റെ വീട്ടിൽ വൻ മോഷണം; 20 കോടിയുടെ വസ്തുക്കൾ നഷ്ടമായി

ചെറിയ ഷാംപൂ പാക്കറ്റുകൾ നിരോധിച്ചു; രാസ കുങ്കുമത്തിന്റെ വിൽപനയും ഹൈക്കോടതി തടഞ്ഞു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies