ചുണ്ണാമ്പ് കല്ലിൽ നിന്നും ഉണ്ടായ ശിവലിംഗവും, പാതാള ഗംഗയും; ആന്ധ്രപ്രദേശിലൂടെ ഭൂമിക്കടിയിലേക്ക്
Friday, November 7 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • Latest News
  • Sports
  • Defence
  • Business
Home Travel

ചുണ്ണാമ്പ് കല്ലിൽ നിന്നും ഉണ്ടായ ശിവലിംഗവും, പാതാള ഗംഗയും; ആന്ധ്രപ്രദേശിലൂടെ ഭൂമിക്കടിയിലേക്ക്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 3, 2020, 11:25 am IST
FacebookTwitterWhatsAppTelegram

ഭൂമിക്കടിയിലേക്ക് ഒരു യാത്ര പോകാം. സാഹസികതയെ ഇഷ്ടപ്പെടുന്നവർ തീർച്ചയായും ഈ യാത്രയെയും ഇഷ്ടപ്പെടുമെന്ന് തീർച്ച.ഗുഹ എന്നർത്ഥം വരുന്ന ബിലം എന്ന സംസ്കൃത പദത്തിൽ നിന്നാണ് ബേലം എന്ന വാക്ക് ഉണ്ടായത്.                                                                                                                                                                                                                                                                                                                                                       

ആന്ധ്രപ്രദേശിലെ കുർണൂൽ ജില്ലയിലെ ബേലം ഗ്രാമത്തിലാണ് ഭൂമിക്കടിയിലേക്ക് നമ്മെ കൊണ്ടുപോകുന്ന ബേലം ഗുഹയെ കാണാൻ സാധിക്കുക. ഏകദേശം 2 കിലോമീറ്റർ ദൂരം കാൽനടയായി യാത്രചെയ്താൽ ഭൂനിരപ്പിൽ നിന്നും 150 അടി താഴ്ചയിലേക്ക് നിങ്ങൾക്ക് എത്താൻ സാധിക്കും. ജൈന-ബുദ്ധ സന്യാസിമാർ ഈ ഗുഹകൾ ഉപയോഗിച്ചിരുന്നു എന്നാണ് ചരിത്രം പറയുന്നത്. ഗുഹകളിൽ നിന്നും കണ്ടെടുത്ത മൺപാത്രങ്ങളും മറ്റും ഭാരതത്തിന്റെ സാംസ്കാരിക പൈതൃകത്തിൽ ബേലം ഗുഹകൾക്കുള്ള പ്രാധാന്യം തെളിയിക്കുന്നതാണ്.

1884ൽ ബ്രിട്ടീഷ് പുരാവസ്തു ഗവേഷകനും ജിയോളജിസ്റ്റുമായ റോബർട്ട് ബ്രൂസ് ഫൂട്ട് ആണ് ഈ ഗുഹകളുടെ ചരിത്രപ്രാധാന്യം മനസിലാക്കുന്നത്. അതിന് ശേഷം ബിസി 4500 കാലഘട്ടത്തിലെ ധാരാളം മൺപാത്രങ്ങൾ, ജൈന-ബുദ്ധ സന്യാസിമാർ ഉപയോഗിച്ചിരുന്ന പാത്രങ്ങളും ഇവിടെ നിന്ന് കണ്ടെത്തുകയുണ്ടായി. ഏകദേശം ഒരു നൂറ്റാണ്ടോളം ഈ ഗുഹയെ പലരും മറന്നു. പിന്നീട് 1982-1983 കാലഘട്ടത്തിൽ ഹെർബെർട്ട് ഡാനിയൽ ജിബൗറിന്റെ നേതൃത്വത്തിലുള്ള സംഘം വിശദമായ പരിശോധന നടത്തുകയുണ്ടായി. ചുണ്ണാമ്പും ഉപ്പുവെള്ളം കൊണ്ടും നിർമ്മിച്ച ഈ ഗുഹകൾ 2002ലാണ് സഞ്ചാരികൾക്കായി തുറന്ന് കൊടുക്കുന്നത്. മേഘാലയിലെ ക്രെം ലിയാറ്റ് പ്രഹയ്‌ക്ക് ശേഷം സഞ്ചാരികൾക്കായി തുറന്നു കൊടുത്ത വലിയ ഗുഹയാണ് ഇത്.

ചുണ്ണാമ്പുകല്ലിൽ നിന്നും തനിയെ രൂപപ്പെട്ട പൂച്ച വാതിൽ എന്ന ഇവിടത്തെ പ്രവേശനകവാടത്തിന് സിംഹത്തിന്റെ തലയുടെ രൂപമാണ് ഉള്ളത്.

3.5 കിലോമീറ്റർ ദൂരം ഉണ്ടെങ്കിലും 1.5 കിലോമീറ്റർ വരെ മാത്രമേ സന്ദർശകർക്ക് സഞ്ചരിക്കാൻ അനുവാദമുള്ളൂ.

വർഷങ്ങളോളം ഇവിടത്തെ ജനങ്ങൾ മാലിന്യങ്ങൾ നിക്ഷേപിച്ചിരുന്ന ചവറ്റുകുട്ടയായിരുന്നു ഈ ഗുഹ. പിന്നീട് ആന്ധ്രപ്രദേശ് സർക്കാർ മുൻകയ്യെടുത്ത് ഗുഹ വൃത്തിയാക്കുകയും ഇപ്പോൾ സംരക്ഷിച്ച് പോരുകയും ചെയ്യുന്നു.

ഈ ഗുഹയിൽ നിന്നും കണ്ടെടുത്ത ചരിത്രാവശിഷ്ടങ്ങൾ അനന്തപ്പൂരിലെ മ്യൂസിയത്തിൽ സൂക്ഷിച്ചിട്ടുണ്ട്.

ചുണ്ണാമ്പ് കല്ലിൽ നിന്നും ഉണ്ടായ ശിവലിംഗം മുതൽ നിരവധി ശില്പങ്ങളെ നിങ്ങൾക്ക് കാണാൻ സാധിക്കും.

വടക്ക് പടിഞ്ഞാറ് ദിശയിലേക്ക് ഒഴുകുന്ന പാതാളഗംഗയും നിങ്ങൾക്ക് ഈ ഗുഹയ്‌ക്കുള്ളിൽ കാണാൻ സാധിക്കും. ഇത് വഴി അപ്രത്യക്ഷമാകുന്ന പാതാളഗംഗ ബേലം ഗ്രാമത്തിലെ കിണറിൽ ഒഴുകിയെത്തുന്നു എന്നാണ് പറയുന്നത്.

പ്രവേശന കവാടത്തിന് സമീപം കാണപ്പെടുന്ന ധ്യാൻ മന്ദിർ അഥവാ മെഡിറ്റേഷൻ ഹാൾ ആണ് മറ്റൊരു പ്രത്യേകത. പണ്ടുകാലങ്ങളിൽ ബുദ്ധ സന്യാസിമാർ ഇവിടെയിരുന്ന് ധ്യാനിക്കാറുണ്ട് എന്നാണ് പറയപ്പെടുന്നത്.

ഗുഹക്കുള്ളിൽ സംഗീതത്തിന്റെ മാറ്റൊലി സൃഷ്ടിക്കുന്ന സപ്തസ്വരല ആണ് മറ്റൊരു പ്രത്യേകത. ഗുഹയുടെ ഈ ഭാഗം 2006ലാണ് ജനങ്ങൾക്ക്   തുറന്നുകൊടുത്തത്.

കുർണൂലിൽ നിന്നും 100 കിലോമീറ്റർ അകലെയാണ് ബേലം ഗ്രാമം.

ഗുഹയിലൂടെ കൂടുതൽ ദൂരം സഞ്ചരിക്കുമ്പോൾ വായുവിലെ ഓക്സിജന്റെ അളവ് കുറയുന്നത് മൂലം ശ്വസിക്കാൻ ബുദ്ധിമുട്ട് നേരിടും. അതിനാൽ തന്നെ സാഹസികതയെ ഇഷ്ടപ്പെടുന്നവരാണ് കൂടുതലായും ഇവിടെ എത്തുന്നത്.

ആഗസ്റ്റ് മുതൽ നവംബർ വരെയുള്ള സമയമാണ് ബേലം ഗുഹ സന്ദർശിക്കാനുള്ള അനുയോജ്യമായത്.

Tags: travelIndian_places
ShareTweetSendShare

Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അശ്ലീലവും അസഭ്യവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക; ഇത്തരം അഭിപ്രായങ്ങള്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.

More News from this section

ഇന്ത്യയിൽ നിന്നും 100 രാജ്യങ്ങളിലേക്ക് ഇലക്ട്രിക് കാറുകൾ; ആ​ഗോള വാഹന വിപണി കീഴടക്കാൻ ഇ വിറ്റാര എത്തുന്നു; പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു

അഗസ്ത്യാർകൂടം ട്രക്കിങ് : രജിസ്ട്രേഷൻ നാളെ ആരംഭിക്കും, അറിയാം വിവരങ്ങൾ

തണുത്തുറഞ്ഞ തടാകത്തിലൂടെ നടക്കാൻ ശ്രമം, മഞ്ഞുപാളിയിളകി താഴേക്ക്, വിനോദ സഞ്ചാരികളുടെ സാഹസിക രക്ഷപ്പെടൽ വീഡിയോ പങ്കുവച്ച് കേന്ദ്രമന്ത്രി കിരൺ റിജിജു

എന്താണ് കുംഭമേളയുടെ പ്രാധാന്യം? ആരാണ് അഘോരികൾ ? ആരാണ് നാഗ സന്യാസിമാർ ? അർദ്ധ കുംഭമേളയും പൂർണ്ണ കുംഭമേളയും തമ്മിലുള്ള വ്യത്യാസമെന്ത് ?

Allahabad: Juna Sadhus take a holy dip at Sangam during Makar Sankranti, on the first day of the Kumbh Mela, or pitcher festival in Allahabad (Prayagraj), Uttar Pradesh, Tuesday, Jan.15, 2019. (PTI Photo/Shahbaz Khan)(PTI1_15_2019_000058B)

കുംഭമേളയ്‌ക്ക് പോകണ്ടേ ? പ്രയാഗ്‌രാജ് മഹാകുംഭമേളയിൽ എങ്ങനെ എത്തിച്ചേരാം

കുംഭമേള സാമാന്യവിവരങ്ങൾ – ഭാഗം 1

Latest News

ശബരിമല സ്വർണക്കൊള്ള ; തിരുവിതാംകൂർ ദേവസ്വം ബോർഡ് ഭരണസമിതിയെ മാറ്റും, പ്രശാന്തിനെ വീണ്ടും നിയമിക്കില്ലെന്ന് തീരുമാനം

പുരാവസ്തു തട്ടിപ്പ് കേസിലെ പ്രതി മോൻസൻ മാവുങ്കലിന്റെ വീട്ടിൽ വൻ മോഷണം; 20 കോടിയുടെ വസ്തുക്കൾ നഷ്ടമായി

ചെറിയ ഷാംപൂ പാക്കറ്റുകൾ നിരോധിച്ചു; രാസ കുങ്കുമത്തിന്റെ വിൽപനയും ഹൈക്കോടതി തടഞ്ഞു

വെള്ളിയാഴ്ച പ്രാർത്ഥനയ്‌ക്കിടെ പള്ളിയിൽ സ്ഫോടനം; 55 ഓളം വിദ്യർത്ഥികൾക്ക് പരിക്കേറ്റു

കൊല്ലത്ത് തെരുവുനായ ആക്രമണം; ഏഴ് പേർക്ക് കടിയേറ്റു; നായയെ നാട്ടുകാർ തല്ലിക്കൊന്നു

മകനൊപ്പം പോകവെ ബൈ​ക്കി​ന്റെ ടയറിൽ സാ​രി കു​രു​ങ്ങി; വീ​ട്ട​മ്മ​യ്‌ക്ക് ദാ​രു​ണാ​ന്ത്യം

“ഭാരം എത്രയുണ്ട്…”; ​നടി ​ഗൗരി കിഷനോട് ഓൺലൈൻ മാദ്ധ്യമപ്രവർത്തകന്റെ ചോദ്യം, വിമർശിച്ച് ഖുശ്ബു

ആര്‍ത്തവം കഴിഞ്ഞോ എന്ന് അയാൾ ചോദിച്ചു? നെഞ്ചോട് ചേർത്ത് പിടിക്കും; മുൻ സെലക്ടർക്കെതിരേ ലൈംഗിക പീഡനാരോപണവുമായി ബംഗ്ലാദേശ് വനിതാ ക്രിക്കറ്റ് താരം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies