ഗാൽവനിൽ കൊല്ലപ്പെട്ട പട്ടാളക്കാരുടെ എണ്ണം പറയൂ ; ചോദ്യം ചോദിച്ച ബ്ലോഗറെ പിടിച്ച് ജയിലിലിട്ട് ചൈന
Saturday, July 12 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
    • Maharashtra
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
    • Maharashtra
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
ENGLISH  ·  TV
  • Latest News
  • Sports
  • Defence
  • Business
Home News World

ഗാൽവനിൽ കൊല്ലപ്പെട്ട പട്ടാളക്കാരുടെ എണ്ണം പറയൂ ; ചോദ്യം ചോദിച്ച ബ്ലോഗറെ പിടിച്ച് ജയിലിലിട്ട് ചൈന

Janam Web Desk by Janam Web Desk
Feb 23, 2021, 12:56 pm IST
FacebookTwitterWhatsAppTelegram

ബീജിംഗ് : ഗാൽവൻ സംഘർഷത്തിൽ കൊല്ലപ്പെട്ട ചൈനീസ് പട്ടാളക്കാരുടെ എണ്ണത്തിൽ ദുരൂഹതയേറുന്നു. കൊല്ലപ്പെട്ടത് നാലു പേർ മാത്രമാണെന്നും ഒരാൾക്ക് മാത്രമേ പരിക്കേറ്റിട്ടിട്ടുള്ളൂ എന്നുമായിരുന്നു ചൈനീസ് അവകാശവാദം. നാലു പേർക്ക് മരണാനന്തര സൈനിക ബഹുമതികൾ ചൈന നൽകുകയും ചെയ്തു. എന്നാൽ നാലു പേരല്ല കൊല്ലപ്പെട്ടത് എന്ന ആരോപണമാണ് ചൈനയിൽ ഉയരുന്നത്.

ഗാൽവനിൽ കൊല്ലപ്പെട്ട ചൈനീസ് സൈനികരുടെ എണ്ണം വെളിപ്പെടുത്തണം എന്ന ആവശ്യത്തോടെ സാമൂഹ്യമാദ്ധ്യമത്തിൽ പോസ്റ്റിട്ട ചൈനക്കാരനെ അറസ്റ്റ് ചെയ്തെന്ന വാർത്തയാണ് ഒടുവിൽ പുറത്തുവരുന്നത്. ചൈനീസ് ബ്ലോഗറും സാമൂഹ്യമാദ്ധ്യമമായ വെയ്ബോയിൽ രണ്ടര മില്യൺ ഫോളോവേഴ്സുമുള്ള ചെറുപ്പക്കാരനെയാണ് ചൈനീസ് ഭരണകൂടം തുറുങ്കിലടച്ചത്. ക്വി സിമിംഗ് എന്നയാളാണ് അറസ്റ്റിലായത്.

എത്ര സൈനികർ കൊല്ലപ്പെട്ടെന്ന് വ്യക്തമാക്കണമെന്നായിരുന്നു ക്വി സ്മിംഗ് വെയ്ബോയിലൂടെ ആവശ്യപ്പെട്ടത്. തുടർന്ന് വഴക്കുകളും കുഴപ്പങ്ങളുമുണ്ടാക്കി എന്ന കുറ്റം ചുമത്തിയാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ചൈനയിൽ സർക്കാരിനെതിരെ ശബ്ദമുയർത്തുന്നവരെ തുറുങ്കിലടയ്‌ക്കാൻ ചുമത്തുന്ന കുറ്റമാണിത്. അവ്യക്തവും ആരേയും അറസ്റ്റ് ചെയ്യാമെന്നതുമാണ് ഇതിന്റെ പ്രത്യേകത. സർക്കാരിനെ ചോദ്യം ചെയ്യുന്നവരെയെല്ലാം അറസ്റ്റ് ചെയ്യാൻ ഈ വകുപ്പാണ് ഉപയോഗിക്കുന്നത്.

നാൽപ്പത്തഞ്ച് ചൈനീസ് സൈനികർ കൊല്ലപ്പെട്ടെന്ന് റഷ്യൻ വാർത്ത ഏജൻസികൾ നേരത്തെ സ്ഥിരീകരിച്ചിരുന്നു. അമേരിക്കൻ ഇന്റലിജൻസ് ഏജൻസികൾ മരണ സംഖ്യ നൂറുകടക്കുമെന്ന റിപ്പോർട്ടാണ് പുറത്തുവിട്ടത്. ഇതിനിടയിലാണ് ആദ്യമായി കൊല്ലപ്പെട്ടവരുടെ എണ്ണം പുറത്തുവിട്ട് ചൈന രംഗത്തെത്തിയത്. എന്നാൽ കൊല്ലപ്പെട്ടവരുടെ എണ്ണത്തിൽ ചൈന കള്ളം പറയുകയാണെന്ന ആരോപണമാണ് സാമൂഹ്യ മാദ്ധ്യമങ്ങളിലടക്കം ഉയരുന്നത്. ഇത്തരം ചോദ്യങ്ങൾ ഉയർത്തുന്നവരെ അറസ്റ്റ് ചെയ്ത് വാ മൂടിക്കെട്ടാനുള്ള ശ്രമമാണ് കമ്യൂണിസ്റ്റ് പാർട്ടിയും ചൈനീസ് ഭരണകൂടവും ശ്രമിക്കുന്നത്. ഇതിന്റെ ഭാഗമാണ് ക്വി സ്മിംഗിന്റെ അറസ്റ്റ്.

Tags: china-india
ShareTweetSendShare

Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അശ്ലീലവും അസഭ്യവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക; ഇത്തരം അഭിപ്രായങ്ങള്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.

More News from this section

ഖത്തറിലെ യുഎസ് വ്യോമതാവളത്തിന് നേരെയുണ്ടായ ഇറാന്റെ മിസൈലാക്രമണം; നാശനഷ്ടങ്ങൾ ഉണ്ടായെന്ന് റിപ്പോർട്ട്, ദൃശ്യം പുറത്ത്

1000-ലേറെ പുരുഷന്മാരുമായി ലൈം​ഗിക ബന്ധം; ചൈനീസ് ക്രോസ് ഡ്രസ്സ‍ർ അറസ്റ്റിൽ; രഹസ്യ വീഡിയോകൾ ഓൺലൈനിൽ വിറ്റു

“23 മിനിറ്റ് കൊണ്ട് തീർത്തു, പാകിസ്ഥാന്റെ 9 ഭീകരകേന്ദ്രങ്ങൾ തകർക്കാനായി; ഇന്ത്യയെ ആക്രമിച്ചതിന്റെ ഒരു ചിത്രമെങ്കിലും കാണിക്കൂ….”: അജിത് ഡോവൽ

മതനിന്ദ ആരോപിച്ച് ബൈബിൾ പണ്ഡിതനെ തടങ്കലിട്ടത് 23 വർഷം; ഒടുവിൽ മാനസിക രോഗിയാതോടെ 72 കാരനെ കുറ്റവിമുക്തനാക്കി

നിക്കോബാർ ദ്വീപുകൾക്ക് സമീപം കുടുങ്ങിയ യുഎസ് പൗരന്മാർക്ക് രക്ഷകരായി ഇന്ത്യൻ കോസ്റ്റ് ​ഗാർഡ്

 പാത്രങ്ങൾ തുരുമ്പെടുത്തു; ഭക്ഷണസാധനങ്ങൾക്ക് ആറ് മാസത്തെ പഴക്കം; അവസാന കോൾ ഒക്ടോബറിൽ; നടി  ഒൻപത് മാസം മുൻപ് മരിച്ചെന്ന് പൊലീസ്

Latest News

മയക്കുമരുന്ന് കലർത്തിയ പാനീയം നൽകി ബോധംകെടുത്തി, കൊൽക്കത്തയിൽ ക്യാമ്പസിനുള്ളിൽ വീണ്ടും പീഡനം; വിദ്യാർത്ഥിനിയുടെ പരാതിയിൽ യുവാവ് അറസ്റ്റിൽ

കോഴിക്കോട് കാട്ടാന ആക്രമണം; സ്ത്രീകൾക്കും കുട്ടികൾക്കും പരിക്ക്

ഡല്‍ഹിയില്‍ നാലുനില കെട്ടിടം തകര്‍ന്നുവീണു; രണ്ട് പേർ മരിച്ചു

4 കിലോ ​കഞ്ചാവുമായി അതിഥി തൊഴിലാളികൾ അറസ്റ്റിൽ

ബാ​ങ്ക് സെ​ക്ര​ട്ട​റി​യെ മരിച്ച നിലയിൽ കണ്ടെത്തി

ശ്രീപദ്മനാഭന്റെ മണ്ണിൽ തീപാറുന്ന വാക്കുകൾ; ഇടത്-വലതു മുന്നണികളെ മുൾമുനയിൽ നിർത്തി ആഭ്യന്തര മന്ത്രി അമിത് ഷായുടെ പ്രസംഗം

“വ്യോമയാന മേഖലയുടെ നട്ടെല്ലാണ് പൈലറ്റുമാർ; ഒരു നി​ഗമനത്തിൽ എത്തിച്ചേരാൻ സാധിക്കില്ല”, അന്തിമ റിപ്പോർട്ട് വരെ കാത്തിരിക്കണമെന്ന് റാം മോ​ഹൻ നായിഡു

ഉറങ്ങുന്ന സമയത്ത് മദ്രസയിൽ പോകാൻ ആകുമോ? സമുദായത്തിന്റെ കൂടി വോട്ട് നേടിയാണ് അധികാരത്തിൽ വന്നത്: ജിഫ്രി മുത്തുക്കോയ തങ്ങൾ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies