സേവ് ചെയ്തുവച്ച നമ്പറിന്റെ ഉടമയായ ഡി‌വൈ‌എഫ്‌ഐക്കാരൻ; പിഞ്ചുകുഞ്ഞിന്റെ കൊലയാളിയെ കണ്ട് ഞെട്ടലോടെ നാട്ടുകാർ
Friday, November 7 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • Latest News
  • Sports
  • Defence
  • Business
Home News Kerala

സേവ് ചെയ്തുവച്ച നമ്പറിന്റെ ഉടമയായ ഡി‌വൈ‌എഫ്‌ഐക്കാരൻ; പിഞ്ചുകുഞ്ഞിന്റെ കൊലയാളിയെ കണ്ട് ഞെട്ടലോടെ നാട്ടുകാർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 6, 2021, 11:15 am IST
FacebookTwitterWhatsAppTelegram

‌ഇടുക്കി : മനുഷ്യമനസാക്ഷിയെ ഞെട്ടിച്ച ക്രൂരമായ കൊലപാതകം നടത്തിയ പ്രതിയെ തിരിച്ചറിഞ്ഞപ്പോൾ വണ്ടിപ്പെരിയാറുകാർ ഒന്നു ഞെട്ടി. എന്താവശ്യത്തിനും വിളിക്കാൻ ഡിവൈഎഫ്‌ഐ നൽകിയ നമ്പറിന്റെ ഉടമയായ പൊതുപ്രവർത്തകൻ അർജുൻ ഇത്രയും കൊടിയ ക്രിമിനലാണെന്ന് നാട്ടുകാർക്ക് വിശ്വസിക്കാനേ കഴിയുന്നില്ല. പീഡിപ്പിച്ച ശേഷം പിഞ്ചുകുഞ്ഞിനെ കെട്ടിത്തൂക്കിയ ഈ കൊടും ക്രിമിനൽ അതിനു ശേഷവും നാട്ടുകാർക്ക് മുന്നിൽ ജനകീയ പരിവേഷത്തിൽ വിലസുകയായിരുന്നു.

മൂന്നുവയസ്സുമുതൽ പിഞ്ചുകുഞ്ഞിനെ ഇയാൾ പീഡിപ്പിച്ചു വരികയായിരുന്നുവെന്നാണ് പോലീസ് കണ്ടെത്തിയത്.ഡി‌വൈ‌എഫ്‌ഐയുടെ പ്രാദേശിക നേതാവായി വിലസിയിരുന്ന അർജുന്റെ ഉള്ളിൽ ക്രൂരനായ ഒരു ക്രിമിനൽ ഉണ്ടെന്ന് മനസ്സിലാക്കാൻ നാട്ടുകാർക്ക് കഴിഞ്ഞില്ല. അശ്ലീല വീഡിയോകളുടെ വൻ ശേഖരമാണ്‌ ഇയാളുടെ ഫോണിൽ നിന്ന് പോലീസ് കണ്ടെത്തിയത്.

കുട്ടിയുടെ സഹോദരനുൾപ്പെടെയുള്ള ഇയാളുടെ സുഹൃത്തുക്കൾ തൊട്ടടുത്ത് ഒരു കടയിൽ മുടി വെട്ടിക്കുന്നതിനിടെയാണ് അർജുൻ ക്രൂര പീഡനം നടത്തിയത്. പീഡനത്തിൽ കുഞ്ഞ് ബോധരഹിതയായി. മരിച്ചെന്നു കരുതിയ ഇയാൾ കുഞ്ഞിനെ കെട്ടിത്തൂക്കുകയായിരുന്നു. ഇതിനിടയിൽ കുഞ്ഞ് കണ്ണു തുറന്നെന്ന് നിർവികാരതയോടെയാണ് ഇയാൾ പോലീസിനോട് വിശദീകരിച്ചത്.

മരണ വീട്ടിലേക്ക് ആവശ്യമുള്ള സാധനങ്ങൾ കൊണ്ടുവന്നതും മറ്റെല്ലാ കാര്യങ്ങൾക്കും വീട്ടുകാരെ സഹായിച്ചതും ഡി‌വ്‌എഫ്‌ഐ നേതാവെന്ന നിലയിൽ അർജുനായിരുന്നു. ഇടയ്‌ക്കിടെ കുട്ടിയുടെ വേർപാടിൽ പൊട്ടിക്കരയുക വരെ ചെയ്തു. പ്രദേശത്തുണ്ടായിരുന്നവരേയും കുട്ടിയുടെ വീടുമായി ബന്ധമുള്ളവരേയും ചോദ്യം ചെയ്യാൻ വിളിപ്പിച്ചതിന്റെ ഭാഗമായാണ് പോലീസ് അർജുനേയും വിളിപ്പിച്ചത്. സംശയം തോന്നു കൂടുതൽ ചോദ്യം ചെയ്തതോടെ ക്രൂരമായ കൊലപാതകത്തിന്റെ ചുരുളഴിയുകയായിരുന്നു.

തെളിവെടുപ്പിനായി കൊണ്ടുവന്നപ്പോൾ രോഷാകുലരായ ജനക്കൂട്ടം അർജുനെ ആക്രമിക്കാൻ ശ്രമിച്ചു. ശാപവാക്കുകളുമായി അമ്മമാരും രംഗത്തെത്തിയിരുന്നു. പാർട്ടി ജാഥകളിലും പരിപാടികളിലും നിറസാന്നിദ്ധ്യമായിരുന്ന ഇയാൾ മിക്ക വീടുകളിലും നിത്യസന്ദർശകനായിരുന്നു. ഇത്ര വലിയൊരു കൊടും ക്രിമിനലാണല്ലോ തങ്ങളുടെ കൂടെയുണ്ടായിരുന്നതെന്ന ഞെട്ടലിലാണ് ഇപ്പോൾ സുഹൃത്തുക്കളും നാട്ടുകാരും

Tags: vandiperiyarDYFI Rape
ShareTweetSendShare

Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അശ്ലീലവും അസഭ്യവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക; ഇത്തരം അഭിപ്രായങ്ങള്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.

More News from this section

ഭഗവാന്റെ 60 പവൻ സ്വർണം മോഷ്ടിച്ച മുൻ എക്സിക്യൂട്ടിവ് ഓഫീസർക്ക് ദേവസ്വം ബോർഡിന്റെ സംരക്ഷണം; വിനോദിനെ പിടികൂടാതെ പൊലീസിന്റെ ഒത്തുകളി

കൂട്ടത്തിലൊരാൾ മരിച്ചു എന്നറിഞ്ഞ ഉടൻ സംഭവസ്ഥലത്തു നിന്നും സുഹൃത്തുക്കൾ കാറിൽ രക്ഷപെട്ടു: മഹേഷ് തമ്പിയുടെ ദുരൂഹ മരണം അന്വേഷിക്കണമെന്ന ആവശ്യവുമായി നാട്ടുകാർ

മകന്റെ ചോറൂണിനിടെ യുവാവ് ജീവനൊടുക്കി; കടബാധ്യത കാരണം ജീവിതം അവസാനിപ്പിക്കുകയാണെന്ന് കുറിപ്പ് 

നിങ്ങളെ വിജയിയായി തിരഞ്ഞെടുത്തു അഭിനന്ദങ്ങൾ എന്ന് പറഞ്ഞ് സന്ദേശം വരും; ഇതെന്ത് സംഭവമാണെന്ന് എനിക്ക് അറിയില്ല; തന്റെ പേരിൽ സാമ്പത്തിക തട്ടിപ്പ് നടക്കുന്നതായി നടൻ ഗിന്നസ് പക്രു

അവാര്‍ഡ് കുതന്ത്രങ്ങള്‍ക്കെതിരെ സാംസ്‌കാരിക കേരളം പ്രതികരിക്കണം- തപസ്യ

ഫ്ലാറ്റിലെ ലഹരി ഉപയോഗം സമീർ താഹിറിന്റെ സമ്മതത്തോടെ; ഖാലിദ് റഹ്മാനും അഷ്റഫ് ഹംസയും പ്രതികളായ കഞ്ചാവ് കേസ്; എക്സൈസ് കുറ്റപത്രം സമർപ്പിച്ചു

Latest News

“ഭാരം എത്രയുണ്ട്…”; നടി ഗൗരി കിഷനോട് ഓൺലൈൻ മാദ്ധ്യമപ്രവർത്തകന്റെ ചോദ്യം, വിമർശിച്ച് ഖുശ്ബു

ആര്‍ത്തവം കഴിഞ്ഞോ എന്ന് അയാൾ ചോദിച്ചു? നെഞ്ചോട് ചേർത്ത് പിടിക്കും; മുൻ സെലക്ടർക്കെതിരേ ലൈംഗിക പീഡനാരോപണവുമായി ബംഗ്ലാദേശ് വനിതാ ക്രിക്കറ്റ് താരം

പുരുഷന്മാർക്ക് ഇടയ്‌ക്കിടെ ‘ ആർത്തവം’ വരണം: രശ്മിക മന്ദാന; ചേരിതിരിഞ്ഞ് നെറ്റിസൺമാർ

‘ഇ ഡി ലോകത്തിന് മാതൃക’; ഇന്ത്യയുടെ അന്വേഷണ ഏജൻസിയെ പ്രശംസിച്ച് ഫിനാൻഷ്യൽ ആക്ഷൻ ടാസ്‌ക് ഫോഴ്സ്

രക്തത്തിലെ പഞ്ചസാരയുടെ അളവ് എളുപ്പത്തിൽ കണ്ടെത്താൻ പുതിയ ഉപകരണം വികസിപ്പിച്ചെടുത്ത് ചെന്നൈ ഐഐടി

പൊതുസ്ഥലങ്ങളിൽ അലഞ്ഞുതിരിയുന്ന നായ്‌ക്കളെയും കന്നുകാലികളെയും നീക്കം ചെയ്യാൻ സുപ്രീം കോടതി ഉത്തരവ്

വന്ദേ മാതരത്തിന്റെ 150-ാം വാര്‍ഷികാഘോഷങ്ങൾക്ക് പ്രധാനമന്ത്രി നരേന്ദ്രമോദി തുടക്കം കുറിച്ചു , നാണയവും സ്റ്റാമ്പും പുറത്തിറക്കി

257 പേരുടെ രക്തം വീണ അൽ ഹുസൈനിയിലെ ഫ്ലാറ്റ്; മുംബൈ സ്ഫോടനത്തിന്റെ സൂത്രധാരൻ ടൈഗ‍ർ മേമന്റെയും കുടുംബത്തിന്റെയും  സ്വത്തുക്കൾ ലേലത്തിന്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies