ഒന്നാം ലോക്ഡൗണിൽ പ്രകൃതിയോട് ചേർന്ന് ജീവിച്ച കുട്ടികൾക്ക് വൈകാരിക പ്രശ്നങ്ങൾ കുറവെന്ന് പഠനം
Saturday, November 8 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • Latest News
  • Sports
  • Defence
  • Business
Home News World

ഒന്നാം ലോക്ഡൗണിൽ പ്രകൃതിയോട് ചേർന്ന് ജീവിച്ച കുട്ടികൾക്ക് വൈകാരിക പ്രശ്നങ്ങൾ കുറവെന്ന് പഠനം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 14, 2021, 11:36 pm IST
FacebookTwitterWhatsAppTelegram

ആദ്യ ലോക്ഡൗൺ സമയത്ത് പ്രകൃതിയുമായി ഇണങ്ങിച്ചേർന്ന് ജീവിച്ച കുട്ടികൾക്ക് പെരുമാറ്റ, വൈകാരിക പ്രശ്നങ്ങൾ താരതമ്യേന കുറവാണെന്ന് പഠന റിപ്പോർട്ട്. പീപ്പിൾ ആൻഡ് നേച്ചർ എന്ന് ജേർണലിൽ പ്രസിദ്ധീകരിച്ച റിപ്പോർട്ടിലാണ് ഈ വിവരം. സ്‌കൂളുകളും പാർക്കുകളുമൊക്കെ അടഞ്ഞു കിടന്നതിനാൽ ലോക്ഡൗൺ വീടിന്റെ  ചുമരുകൾക്കുളളിലേക്ക് കുട്ടികളെ ഒതുക്കുമെന്നും ഇത് അവരിൽ മാനസീക സമ്മർദ്ദം ഉൾപ്പെടെ ഉണ്ടാക്കുമെന്നും മനശാസ്ത്ര വിദഗ്ധർ ഉൾപ്പെടെ ചൂണ്ടിക്കാട്ടിയിരുന്നു.

വീടിന് പുറത്ത് മുറ്റത്തും പൂന്തോട്ടത്തിലുമൊക്കെ സമയം ചെലവഴിച്ച കുട്ടികൾ ഭാഗ്യവാൻമാരാണെന്നാണ് സർവ്വെയിൽ പറയുന്നത്. പ്രകൃതിയുമായി ബന്ധപ്പെട്ട് സമയം ചെലവഴിക്കുമ്പോൾ കുട്ടികളുടെ സ്വഭാവത്തിൽ ഉൾപ്പെടെ മാറ്റം വരുന്നതായി സർവ്വെയിൽ പങ്കെടുത്ത മൂന്നിൽ രണ്ട് മാതാപിതാക്കളും അഭിപ്രായപ്പെട്ടു. കുട്ടികളുടെ മാനസീകാരോഗ്യം സംരക്ഷിക്കാനുളള ചെലവ് കുറഞ്ഞ മാർഗമാണ് ഇത്തരം പ്രകൃതി സൗഹൃദ പരിപാടികളെന്നും പഠന റിപ്പോർട്ട് വെളിപ്പെടുത്തുന്നു.

സമ്പന്നരായ പശ്ചാത്തലങ്ങളിൽ നിന്നുള്ള കുട്ടികൾ പോലും സമപ്രായക്കാരേക്കാൾ പ്രകൃതിയുമായാണ് കൂടുതൽ സൗഹൃദം സ്ഥാപിച്ചത്.ലോക്ക്ഡൗൺ സമയത്ത് മൂന്നിൽ രണ്ട് മാതാപിതാക്കളും തങ്ങളുടെ കുട്ടികൾക്ക് പ്രകൃതിയുമായുള്ള ബന്ധത്തിൽ മാറ്റം വന്നതായി റി്‌പ്പോർട്ട് ചെയ്തിരുന്നു. പ്രകൃതിയുമായുള്ള ഇടപ്പെടൽ കുട്ടികളിലും മുതിർന്നവരിലും ഉത്കണ്ഠയും വിഷാദവും സമ്മർദ്ദം കുറയ്‌ക്കാൻ സഹായിക്കുമെന്ന് കേംബ്രിഡ്ജ് സർവകലാശാലയിലെ ഗവേഷകയായ സാമന്ത ഫ്രീഡ്മാൻ പറഞ്ഞു.

പൂന്തോട്ടപരിപാലനം, പൂന്തോട്ടത്തിൽ കളിക്കുക അല്ലെങ്കിൽ ശാരീരിക പ്രവർത്തനങ്ങൾ വെളിയിൽ നടത്തുക തുടങ്ങിയ കാര്യങ്ങൾ ചെയ്യുന്നതിലൂടെ കുട്ടികൾക്ക് പ്രകൃതിയോടുളള ബന്ധവും വർദ്ധിച്ചു.വീടുകളിൽ അടച്ചുപൂട്ടി കഴിയുന്ന കുട്ടികളുടെ മാനസികാവസ്ഥ മറികടക്കാൻ പൂന്തോട്ടപരിപാലനം പോലുളള കാര്യങ്ങൾ നല്ല മാർഗ്ഗമാണ്. എന്നാൽ ഫ്‌ലാറ്റുകളിൽ താമസിക്കുന്നവർക്ക് യാത്ര നിയന്ത്രണങ്ങൾ കാരണം പ്രകൃതിദത്ത ഇടങ്ങൾ സന്ദർശിക്കാൻ കഴിയാഞ്ഞത് പ്രകൃതിയുമായുള്ള ബന്ധം കുറഞ്ഞതിന് കാരണമായെന്നും റിപ്പോർട്ട് വെളിപ്പെടുത്തി.

2020 ഏപ്രിലിനും ജൂലൈയ്‌ക്കുമിടയിൽ യുകെയിലെ 376 കുടുംബങ്ങളിൽ നിന്ന് മൂന്ന് മുതൽ ഏഴ് വയസ്സുവരെയുള്ള കുട്ടികളുടെ ഓൺലൈൻ സർവേ നടത്തിയിരുന്നു. ഓരോ കുട്ടികളിലും പല രീതികളിലാണ് മാനസിക പ്രശ്‌നങ്ങൾ ഉണ്ടാകുന്നത്. എന്നാൽ എല്ലാം മാനസിക പിരിമുറക്കങ്ങളും പ്രകൃതിയുമായി ഇണങ്ങിച്ചേർന്നവരിൽ കുറഞ്ഞെന്നാണ് വ്യക്തമാക്കുന്നത്.

 

 

 

 

 

 

Tags: naturestudy
ShareTweetSendShare

Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അശ്ലീലവും അസഭ്യവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക; ഇത്തരം അഭിപ്രായങ്ങള്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.

More News from this section

പാകിസ്ഥാൻ നിയമവിരുദ്ധമായി ആണവായുധങ്ങൾ പരീക്ഷിച്ചുവെന്ന് രൺധീർ ജയ്സ്വാൾ; പ്രതികരണം ട്രംപിന്റെ പരാമർശത്തിന് പിന്നാലെ

ആര്‍ത്തവം കഴിഞ്ഞോ എന്ന് അയാൾ ചോദിച്ചു? നെഞ്ചോട് ചേർത്ത് പിടിക്കും; മുൻ സെലക്ടർക്കെതിരേ ലൈംഗിക പീഡനാരോപണവുമായി ബംഗ്ലാദേശ് വനിതാ ക്രിക്കറ്റ് താരം

ബംഗ്ലാദേശിൽ വീണ്ടും ആഭ്യന്തര കലാപം; BNP സ്ഥാനാര്‍ത്ഥിക്ക് വെടിയേറ്റു

“ഹമാസിനെ തുടച്ചുനീക്കും, മുഴുവൻ ഭീകരകേന്ദ്രങ്ങളും തകർത്തെറിയും”; മുന്നറിയിപ്പുമായി ഇസ്രയേൽ പ്രതിരോധ മന്ത്രി

കര, നാവിക, വ്യോമസേനകളെ ശക്തമാക്കാൻ; പാക് അതിർത്തിയിലെ ത്രിശൂലിന് പിന്നാലെ ചൈനീസ് അതിർത്തിയിലും ഇന്ത്യയുടെ സൈനികാഭ്യാസം

 ഇന്ത്യാ വിരുദ്ധൻ, പാക് പ്രേമി,  ഹമാസ് നൽകിയ പണം കൊണ്ട് തെരഞ്ഞെടുപ്പ് പ്രചാരണം; ന്യൂയോർക്കിലെ ആദ്യത്തെ മുസ്ലീം മേയർ; ആരാണ് സോഹ്‌റൻ മംദാനി?

Latest News

“സ്ത്രീവിരുദ്ധത പ്രകടിപ്പിച്ച വ്യക്തിയോടൊപ്പം വേദി പങ്കിടില്ല”; രാഹുൽ മാങ്കൂട്ടത്തിൽ പങ്കെടുത്ത പരിപാടിയിൽ നിന്ന് ബിജെപി കൗൺസിലര്‍ ഇറങ്ങിപ്പോയി

“മന്ത്രിസഭാ തീരുമാനം അട്ടിമറിച്ച ധനമന്ത്രി രാജിവയ്‌ക്കണം”: എൻ.ജി. ഒ. സംഘ്

“ആർജെ‍ഡിയുടെ പ്രകടനപത്രികയിൽ കോൺ​ഗ്രസിന് പോലും വിശ്വാസമില്ല; അതിലുള്ളത് മുഴുവൻ നുണകളും പൊള്ളയായ വാ​ഗ്ദാനങ്ങളും മാത്രം”: ആഞ്ഞടിച്ച് പ്രധാനമന്ത്രി

“ആത്മവിശ്വാസവും പ്രയത്നവും പ്രശംസനീയം”, രസകരമായ ചോദ്യങ്ങളും ഉത്തരങ്ങളുമായി 2 മണിക്കൂറോളം നീണ്ട കൂടിക്കാഴ്ച, പ്രധാനമന്ത്രിയുമായി സംവദിച്ച് ലോകകപ്പ് കിരീടം നേടിയ വനിതാ ക്രിക്കറ്റ് ടീം

ശബരിമല സ്വർണക്കൊള്ള ; തിരുവിതാംകൂർ ദേവസ്വം ബോർഡ് ഭരണസമിതിയെ മാറ്റും, പ്രശാന്തിനെ വീണ്ടും നിയമിക്കില്ലെന്ന് തീരുമാനം

പുരാവസ്തു തട്ടിപ്പ് കേസിലെ പ്രതി മോൻസൻ മാവുങ്കലിന്റെ വീട്ടിൽ വൻ മോഷണം; 20 കോടിയുടെ വസ്തുക്കൾ നഷ്ടമായി

ചെറിയ ഷാംപൂ പാക്കറ്റുകൾ നിരോധിച്ചു; രാസ കുങ്കുമത്തിന്റെ വിൽപനയും ഹൈക്കോടതി തടഞ്ഞു

വെള്ളിയാഴ്ച പ്രാർത്ഥനയ്‌ക്കിടെ പള്ളിയിൽ സ്ഫോടനം; 55 ഓളം വിദ്യർത്ഥികൾക്ക് പരിക്കേറ്റു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies