റഷ്യ-യുക്രെയ്ൻ യുദ്ധം: മരിയപോളിൽ ആയുധം താഴെ വച്ചാൽ മാത്രം ജനങ്ങളുടെ സുരക്ഷിതപലായനമെന്ന് റഷ്യ; അവസാന സൈനികനും മരിച്ചുവീഴും വരെ പോരാട്ടമെന്ന് യുക്രെയ്ൻ
Friday, November 7 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • Latest News
  • Sports
  • Defence
  • Business
Home News

റഷ്യ-യുക്രെയ്ൻ യുദ്ധം: മരിയപോളിൽ ആയുധം താഴെ വച്ചാൽ മാത്രം ജനങ്ങളുടെ സുരക്ഷിതപലായനമെന്ന് റഷ്യ; അവസാന സൈനികനും മരിച്ചുവീഴും വരെ പോരാട്ടമെന്ന് യുക്രെയ്ൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 21, 2022, 02:50 pm IST
FacebookTwitterWhatsAppTelegram

കീവ്: റഷ്യൻ സൈന്യത്തിന്റെ ഷെല്ലാക്രമണത്തെ പ്രതിരോധിച്ച തുറമുഖനഗരമായ മരിയുപോളിൽ ആയുധം താഴെവച്ചാൽ മാത്രമെ ജനങ്ങളെ സുരക്ഷിതമായി ഒഴിപ്പിക്കാൻ അനുവദിക്കുവെന്ന റഷ്യയുടെ അന്ത്യശാസനം യുക്രെയ്ൻ തള്ളി.

മരിയുപോളിൽ കീഴടങ്ങുന്നപ്രശ്നമില്ലെന്നും അവസാന സൈനികനും മരിച്ചുവീഴും വരെ പോരാടുമെന്നും യുക്രൈൻ മറുപടി നൽകി.

അതെ സമയം മരിയുപോളിൽ ഭക്ഷണത്തിനും മറ്റും പ്രതിസന്ധി നേരിടുകയാണ്. ഏകദേശം മൂന്നുലക്ഷം പേർ ഇവിടെ കുടുങ്ങിക്കിടക്കുന്നതായാണ് കരുതുന്നത്. ഭക്ഷ്യവസ്തുക്കൾ തീർന്നു. ഇവിടെക്കുള്ള പ്രവേശനം തടഞ്ഞതിനാൽ പുറത്തു നിന്നുള്ള സഹായമെത്തിക്കാനും പ്രയാസം നേരിടുന്നുണ്ട്.റഷ്യൻ ബോംബാക്രമണത്തെ അതിജീവിച്ച് ആഴ്ചകളോളം കഴിഞ്ഞ പ്രദേശവാസികൾ കടുത്തപ്രതിസന്ധി നേരിടുന്നു.വൈദ്യുതിയോ വെള്ളമോ ഇല്ലാതെ ആഴ്ചകളോളം ജനങ്ങൾ ദുരിതമനുഭവിച്ചു.

കീഴടങ്ങിയാൽ മാരിയുപോളിൽ നിന്ന് സുരക്ഷിത ഇടനാഴികൾ തുറക്കുമെന്നും യുക്രെനിയൻ സൈനികർക്കും വിദേശ കൂലിപ്പടയാളികൾക്കും നിരായുധരായി നഗരം വിടാൻ അവസരമൊരുക്കുമെന്നും റോഡുകളിലെ കുഴിബോംബ് നീക്കം ചെയ്താൽ ഭക്ഷണവും മരുന്നും മറ്റ് സാധനങ്ങളും അടങ്ങിയ വാഹനങ്ങളെ നഗരത്തിലേക്ക് പ്രവേശിക്കാൻ അനുവദിക്കുമെന്നും റഷ്യൻ സൈന്യം പറഞ്ഞു.

മാരിയുപോളിൽ ഭയാനകമായ മാനുഷിക ദുരന്തം സംഭവിക്കുകയാണെന്ന് തുറന്നുസമ്മതിച്ച റഷ്യൻ ജനറൽ മിസിന്റ്‌സെവ് കീഴടങ്ങിയാൽ സാധാരണക്കാരെ സുരക്ഷിതമായി പലായനം ചെയ്യാൻ അനുവദിക്കുമെന്ന് പറഞ്ഞു.

എന്നാൽ കീഴടങ്ങലിന്റെയും ആയുധങ്ങൾ താഴെയിടുന്നതിന്റെയും പ്രശ്‌നമില്ലെന്ന് യുക്രെയ്ൻ ഉപപ്രധാനമന്ത്രി ഐറിന വെരേഷ്ചുക്ക് മറുപടി നൽകി. മോസ്‌കോയുടെ വാഗ്ദാനങ്ങൾ പൊള്ളയാണ്. റഷ്യൻ സൈന്യം പ്രദേശവാസികളിൽ ചിലരെ റഷ്യയിലേക്ക് നിർബന്ധിതമായി ഒഴിപ്പിക്കുകയാണെന്നാണ് യുക്രെയ്‌ന്റെ നിലപാട്.

റഷ്യയുടെ തന്ത്രപരമായ ലക്ഷ്യമായ മരിയുപോൾ പിടിച്ചെടുക്കുന്നതിൽ റഷ്യ വിജയിച്ചിട്ടില്ല. മാരിയുപോളിനെ റഷ്യൻ സൈന്യം വളഞ്ഞിരിക്കുന്നു. കരയിൽ നിന്നും വായുവിൽ നിന്നും കടലിൽ നിന്നും നഗരത്തിന് നേരെ റഷ്യ നിരന്തരമായ ആക്രമണം തുടരുകയാണ്. ഈ സാഹചര്യത്തിൽ ഒഴിപ്പിക്കലിന് പ്രയാസം നേരിടുന്നതിനാൽ താമസക്കാർ ഷെൽട്ടറുകളിലും ബേസ്മെന്റുകളിലും കഴിയുകയാണ്.

യുദ്ധം ആരംഭിച്ചതിന് ശേഷം മരിയുപോളിൽ കുറഞ്ഞത് 2,500 പേരെങ്കിലും കൊല്ലപ്പെട്ടിട്ടുണ്ട്. ആയിരത്തിലധികം ആളുകൾ അഭയം പ്രാപിച്ച ഒരു തിയേറ്ററും 400 ആളുകളുള്ള ഒരുസ്‌കൂളും ആക്രമിക്കപ്പെട്ടു. നഗരത്തിൽ മൃതദേഹം കുമിയുകയാണ്. അവ കുഴിയെടുത്ത് മൂടുന്ന ദുരന്തചിത്രമാണ് മരിയുപോളിൽ കാണുന്നത്.

Tags: UKRAIN WARMariupol
ShareTweetSendShare

Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അശ്ലീലവും അസഭ്യവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക; ഇത്തരം അഭിപ്രായങ്ങള്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.

More News from this section

പാകിസ്ഥാൻ നിയമവിരുദ്ധമായി ആണവായുധങ്ങൾ പരീക്ഷിച്ചുവെന്ന് രൺധീർ ജയ്സ്വാൾ; പ്രതികരണം ട്രംപിന്റെ പരാമർശത്തിന് പിന്നാലെ

“ആത്മവിശ്വാസവും പ്രയത്നവും പ്രശംസനീയം”, രസകരമായ ചോദ്യങ്ങളും ഉത്തരങ്ങളുമായി 2 മണിക്കൂറോളം നീണ്ട കൂടിക്കാഴ്ച, പ്രധാനമന്ത്രിയുമായി സംവദിച്ച് ലോകകപ്പ് കിരീടം നേടിയ വനിതാ ക്രിക്കറ്റ് ടീം

ശബരിമല സ്വർണക്കൊള്ള ; തിരുവിതാംകൂർ ദേവസ്വം ബോർഡ് ഭരണസമിതിയെ മാറ്റും, പ്രശാന്തിനെ വീണ്ടും നിയമിക്കില്ലെന്ന് തീരുമാനം

പുരാവസ്തു തട്ടിപ്പ് കേസിലെ പ്രതി മോൻസൻ മാവുങ്കലിന്റെ വീട്ടിൽ വൻ മോഷണം; 20 കോടിയുടെ വസ്തുക്കൾ നഷ്ടമായി

ചെറിയ ഷാംപൂ പാക്കറ്റുകൾ നിരോധിച്ചു; രാസ കുങ്കുമത്തിന്റെ വിൽപനയും ഹൈക്കോടതി തടഞ്ഞു

വെള്ളിയാഴ്ച പ്രാർത്ഥനയ്‌ക്കിടെ പള്ളിയിൽ സ്ഫോടനം; 55 ഓളം വിദ്യർത്ഥികൾക്ക് പരിക്കേറ്റു

Latest News

കൊല്ലത്ത് തെരുവുനായ ആക്രമണം; ഏഴ് പേർക്ക് കടിയേറ്റു; നായയെ നാട്ടുകാർ തല്ലിക്കൊന്നു

മകനൊപ്പം പോകവെ ബൈ​ക്കി​ന്റെ ടയറിൽ സാ​രി കു​രു​ങ്ങി; വീ​ട്ട​മ്മ​യ്‌ക്ക് ദാ​രു​ണാ​ന്ത്യം

“ഭാരം എത്രയുണ്ട്…”; ​നടി ​ഗൗരി കിഷനോട് ഓൺലൈൻ മാദ്ധ്യമപ്രവർത്തകന്റെ ചോദ്യം, വിമർശിച്ച് ഖുശ്ബു

ആര്‍ത്തവം കഴിഞ്ഞോ എന്ന് അയാൾ ചോദിച്ചു? നെഞ്ചോട് ചേർത്ത് പിടിക്കും; മുൻ സെലക്ടർക്കെതിരേ ലൈംഗിക പീഡനാരോപണവുമായി ബംഗ്ലാദേശ് വനിതാ ക്രിക്കറ്റ് താരം

ഭ​ഗവാന്റെ 60 പവൻ സ്വർണം മോഷ്ടിച്ച മുൻ എക്സിക്യൂട്ടിവ് ഓഫീസർക്ക് ദേവസ്വം ബോർഡിന്റെ സംരക്ഷണം; വിനോദിനെ പിടികൂടാതെ പൊലീസിന്റെ ഒത്തുകളി

പുരുഷന്മാർക്ക് ഇടയ്‌ക്കിടെ ‘ ആർത്തവം’ വരണം: രശ്മിക മന്ദാന; ചേരിതിരിഞ്ഞ് നെറ്റിസൺമാർ

മകന്റെ ചോറൂണിനിടെ യുവാവ് ജീവനൊടുക്കി; കടബാധ്യത കാരണം ജീവിതം അവസാനിപ്പിക്കുകയാണെന്ന് കുറിപ്പ് 

‘ഇ ഡി ലോകത്തിന് മാതൃക’; ഇന്ത്യയുടെ അന്വേഷണ ഏജൻസിയെ പ്രശംസിച്ച് ഫിനാൻഷ്യൽ ആക്ഷൻ ടാസ്‌ക് ഫോഴ്സ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies