എഫ്എടിഎഫിന്റെ ഗ്രേ ലിസ്റ്റിൽ നിന്ന് പുറത്തു വരണം, എന്നാൽ കൊടും ഭീകരൻ സാജിദ് മിറിനെ സംരക്ഷിക്കുകയും വേണം; ഇരട്ടത്താപ്പ് തുടർന്ന് പാകിസ്താൻ
Saturday, November 8 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • Latest News
  • Sports
  • Defence
  • Business
Home News World

എഫ്എടിഎഫിന്റെ ഗ്രേ ലിസ്റ്റിൽ നിന്ന് പുറത്തു വരണം, എന്നാൽ കൊടും ഭീകരൻ സാജിദ് മിറിനെ സംരക്ഷിക്കുകയും വേണം; ഇരട്ടത്താപ്പ് തുടർന്ന് പാകിസ്താൻ

Pakistan’s duplicity on LeT terrorist Sajid Mir continues

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 6, 2022, 04:10 pm IST
FacebookTwitterWhatsAppTelegram

ഇസ്ലാമാബാദ്: കൊടും ഭീകരൻ സാജിദ് മിറിനെ സംരക്ഷിക്കുന്നത് തുടർന്ന് പാകിസ്താൻ. ല്ഷകർ ഇ ത്വയ്ബയുടെ നേതാവായ സാജിദ് മിറിൻ, പാകിസ്താന്റെ പിന്തുണയിലും സംരക്ഷണത്തിലുമാണ് ജീവിക്കുന്നതും ഭീകരപ്രവർത്തനങ്ങൾ നടത്തുന്നതെന്നും റിപ്പോർട്ടുകളുണ്ടായിരുന്നു.

എന്നാൽ എഫ്എടിഎഫിന്റെ ഗ്രേ ലിസ്റ്റിൽ തുടരുന്ന പാകിസ്താൻ ഭീകരന് സംരക്ഷണം നൽകുന്നുണ്ടെന്ന് തെളിഞ്ഞാൽ ലോകരാഷ്‌ട്രങ്ങളുമായുള്ള നയതന്ത്ര ബന്ധത്തിൽ കൂടുതൽ വിള്ളലുകൾ വീഴുകയും സാമ്പത്തിക സഹായം നിലയ്‌ക്കുകയും ചെയ്യും. ഈ സാഹചര്യത്തിൽ ഭീകരന് എതിരായി തങ്ങൾ നടപടികൾ തുടരുന്നുണ്ടെന്നും,  ഭീകരവാദം പ്രോത്സാഹിപ്പിക്കുന്നില്ലെന്നും മറ്റ് രാജ്യങ്ങൾക്ക് മുമ്പിൽ തെളിയിക്കാനുള്ള പെടാപ്പാടിലാണ് പാകിസ്താൻ.

സാമ്പത്തിക മാന്ദ്യം കനത്ത പ്രതിസന്ധി തീർക്കുന്ന പാകിസ്താന് വിദേശരാഷ്‌ട്രങ്ങളിൽ നിന്നുള്ള സാമ്പത്തിക സഹായവും പിന്തുണയും കൂടിയേ തീരൂ.ഇത്രയും കാലം വരെ സാജിദ് മിർ മരിച്ചെന്നായിരുന്നു പാകിസ്താന്റെ വാദം. എന്നാൽ ഇയാൾ ജീവിച്ചിരിപ്പുണ്ടെന്നും ഭീകരപ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിക്കുന്നുണ്ടെന്നും അന്താരാഷ്‌ട്ര ഏജൻസികൾ കണ്ടത്തി.

തുടർന്ന് ആഴ്ചകൾക്ക് മുൻപ് ഇയാളെ 15 വർഷത്തേക്ക് തടവിന് ശിക്ഷിച്ചു. ഇതിലൂടെ ലോകരാഷ്‌ട്രങ്ങളുടെ കണ്ണിൽ പൊടിയിട്ട് ഗ്രേലിസ്റ്റിൽ നിന്നൊഴിവാവാനുള്ള തന്ത്രപ്പാടിലാണ് രാജ്യം. ഭീകരർക്കു സാമ്പത്തിക സഹായം നൽകിയതിന്റെ പേരിൽ രാജ്യാന്തര സാമ്പത്തിക നിരീക്ഷകരായ ഫിനാൻഷ്യൽ ആക്ഷൻ ടാസ്‌ക് ഫോഴ്സ് പാകിസ്താന് ഉപരോധം ഏർപ്പെടുത്തിയിരുന്നു. ഈ വിലക്ക് നീക്കാനായി ഭീകരർക്കെതിരെ ശക്തമായ നടപടി വേണമെന്ന എഫ്എടിഎഫിന്റെ നിബന്ധന പാലിക്കാനായിരുന്നു ഭീകരനെ പെട്ടെന്ന് ശിക്ഷിച്ചത്. അത് വരെ മരിച്ചെന്ന് പറഞ്ഞിരുന്ന ഭീകരൻ,ലോകരാഷ്‌ട്രങ്ങൾ നടപടി തുടങ്ങിയപ്പോൾ എങ്ങനെ പ്രത്യക്ഷപ്പെട്ടുവെന്നും പാകിസ്താൻ ഭീകരനെ എങ്ങനെ പിടികൂടി ശിക്ഷിച്ചെന്നും ഇന്നും അറിയാ കഥകളാണ്. ഇതും പാകിസ്താന്റെ ഇരട്ടത്താപ്പ് തെളിയിക്കുന്നു.

നേരത്തെ സാജിദ് മിറിനെ ആഗോള ഭീകരനാക്കി പ്രഖ്യാപിക്കുന്നതിനുള്ള ഇന്ത്യയുടെ നീക്കങ്ങൾ ചൈന തടഞ്ഞിരുന്നു. ജൂണിനു ശേഷം ഇതു മൂന്നാം തവണയാണു പാക് ഭീകരരെ വിലക്കുപട്ടികയിലാക്കാനുളള ഇന്ത്യയുടെയും യുഎസിന്റെയും ശ്രമങ്ങൾ ചൈന തടയുന്നത്.2008 മുംബൈ ഭീകരാക്രമണക്കേസിലെ മുഖ്യപ്രതികളിലൊരാളാണ് സാജിദ് മിർ.

Tags: PakistanLeT terroristSAJID MIR
ShareTweetSendShare

Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അശ്ലീലവും അസഭ്യവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക; ഇത്തരം അഭിപ്രായങ്ങള്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.

More News from this section

പാകിസ്ഥാൻ നിയമവിരുദ്ധമായി ആണവായുധങ്ങൾ പരീക്ഷിച്ചുവെന്ന് രൺധീർ ജയ്സ്വാൾ; പ്രതികരണം ട്രംപിന്റെ പരാമർശത്തിന് പിന്നാലെ

ആര്‍ത്തവം കഴിഞ്ഞോ എന്ന് അയാൾ ചോദിച്ചു? നെഞ്ചോട് ചേർത്ത് പിടിക്കും; മുൻ സെലക്ടർക്കെതിരേ ലൈംഗിക പീഡനാരോപണവുമായി ബംഗ്ലാദേശ് വനിതാ ക്രിക്കറ്റ് താരം

ബംഗ്ലാദേശിൽ വീണ്ടും ആഭ്യന്തര കലാപം; BNP സ്ഥാനാര്‍ത്ഥിക്ക് വെടിയേറ്റു

“ഹമാസിനെ തുടച്ചുനീക്കും, മുഴുവൻ ഭീകരകേന്ദ്രങ്ങളും തകർത്തെറിയും”; മുന്നറിയിപ്പുമായി ഇസ്രയേൽ പ്രതിരോധ മന്ത്രി

കര, നാവിക, വ്യോമസേനകളെ ശക്തമാക്കാൻ; പാക് അതിർത്തിയിലെ ത്രിശൂലിന് പിന്നാലെ ചൈനീസ് അതിർത്തിയിലും ഇന്ത്യയുടെ സൈനികാഭ്യാസം

 ഇന്ത്യാ വിരുദ്ധൻ, പാക് പ്രേമി,  ഹമാസ് നൽകിയ പണം കൊണ്ട് തെരഞ്ഞെടുപ്പ് പ്രചാരണം; ന്യൂയോർക്കിലെ ആദ്യത്തെ മുസ്ലീം മേയർ; ആരാണ് സോഹ്‌റൻ മംദാനി?

Latest News

“സ്ത്രീവിരുദ്ധത പ്രകടിപ്പിച്ച വ്യക്തിയോടൊപ്പം വേദി പങ്കിടില്ല”; രാഹുൽ മാങ്കൂട്ടത്തിൽ പങ്കെടുത്ത പരിപാടിയിൽ നിന്ന് ബിജെപി കൗൺസിലര്‍ ഇറങ്ങിപ്പോയി

“മന്ത്രിസഭാ തീരുമാനം അട്ടിമറിച്ച ധനമന്ത്രി രാജിവയ്‌ക്കണം”: എൻ.ജി. ഒ. സംഘ്

“ആർജെ‍ഡിയുടെ പ്രകടനപത്രികയിൽ കോൺ​ഗ്രസിന് പോലും വിശ്വാസമില്ല; അതിലുള്ളത് മുഴുവൻ നുണകളും പൊള്ളയായ വാ​ഗ്ദാനങ്ങളും മാത്രം”: ആഞ്ഞടിച്ച് പ്രധാനമന്ത്രി

“ആത്മവിശ്വാസവും പ്രയത്നവും പ്രശംസനീയം”, രസകരമായ ചോദ്യങ്ങളും ഉത്തരങ്ങളുമായി 2 മണിക്കൂറോളം നീണ്ട കൂടിക്കാഴ്ച, പ്രധാനമന്ത്രിയുമായി സംവദിച്ച് ലോകകപ്പ് കിരീടം നേടിയ വനിതാ ക്രിക്കറ്റ് ടീം

ശബരിമല സ്വർണക്കൊള്ള ; തിരുവിതാംകൂർ ദേവസ്വം ബോർഡ് ഭരണസമിതിയെ മാറ്റും, പ്രശാന്തിനെ വീണ്ടും നിയമിക്കില്ലെന്ന് തീരുമാനം

പുരാവസ്തു തട്ടിപ്പ് കേസിലെ പ്രതി മോൻസൻ മാവുങ്കലിന്റെ വീട്ടിൽ വൻ മോഷണം; 20 കോടിയുടെ വസ്തുക്കൾ നഷ്ടമായി

ചെറിയ ഷാംപൂ പാക്കറ്റുകൾ നിരോധിച്ചു; രാസ കുങ്കുമത്തിന്റെ വിൽപനയും ഹൈക്കോടതി തടഞ്ഞു

വെള്ളിയാഴ്ച പ്രാർത്ഥനയ്‌ക്കിടെ പള്ളിയിൽ സ്ഫോടനം; 55 ഓളം വിദ്യർത്ഥികൾക്ക് പരിക്കേറ്റു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies