എനിക്ക് പ്രായപൂർത്തിയായി! വീടുവിട്ടിറങ്ങിയ മകൾ അവസാനമായി പറഞ്ഞ വാക്കുകൾ ഓർത്തെടുത്ത് ശ്രദ്ധയുടെ പിതാവ്; 18 വയസിൽ മക്കൾക്ക് നൽകേണ്ട സ്വാതന്ത്ര്യം ആലോചിക്കേണ്ട വിഷയമെന്ന് പ്രതികരണം
Saturday, November 8 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • Latest News
  • Sports
  • Defence
  • Business
Home News India

എനിക്ക് പ്രായപൂർത്തിയായി! വീടുവിട്ടിറങ്ങിയ മകൾ അവസാനമായി പറഞ്ഞ വാക്കുകൾ ഓർത്തെടുത്ത് ശ്രദ്ധയുടെ പിതാവ്; 18 വയസിൽ മക്കൾക്ക് നൽകേണ്ട സ്വാതന്ത്ര്യം ആലോചിക്കേണ്ട വിഷയമെന്ന് പ്രതികരണം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 9, 2022, 03:54 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: ശ്രദ്ധ വാൽക്കറുടെ കൊലപാതകത്തിന് ശേഷം ആദ്യമായി പരസ്യപ്രതികരണത്തിന് തയ്യാറായി പെൺകുട്ടിയുടെ കുടുംബം. ശ്രദ്ധയുടെ പിതാവ് വികാസ് വാൽക്കറാണ് മാദ്ധ്യമങ്ങളോട് പ്രതികരിക്കാൻ തയ്യാറായത്. മകൾ വീടുവിട്ട് പോയതിന് പിന്നാലെ സംഭവിച്ച കാര്യങ്ങളെല്ലാം അദ്ദേഹം വേദനയോടെ പങ്കുവച്ചു.

”പതിനെട്ട് വയസ് പൂർത്തിയാകുന്ന മക്കൾക്ക് കൗൺസിലിംഗ് നൽകേണ്ടത് ആവശ്യമാണ്. അവരിൽ നിയന്ത്രണം ഏർപ്പെടുത്തുകയും വേണം. വീട് വിട്ട് പോകുന്നതിന് മുമ്പ് എന്നോട് ശ്രദ്ധ പറഞ്ഞത് ഇങ്ങനെയായിരുന്നു. “ഞാൻ പ്രായപൂർത്തിയായ വ്യക്തിയാണ്.”” അവളുടെ വാക്കുകൾക്ക് എന്ത് മറുപടി നൽകണമെന്ന് എനിക്കറിയില്ലായിരുന്നു. 18 തികയുന്ന മക്കൾക്ക് നൽകേണ്ട സ്വാതന്ത്ര്യത്തെക്കുറിച്ച് പുനർചിന്ത ആവശ്യമാണ്. ”

അവസാനമായി മകളോട് സംസാരിച്ചത് 2021ലാണ്. എവിടെയാണ് താമസിക്കുന്നതെന്ന് ചോദിച്ചപ്പോൾ ബെംഗളൂരുവിലാണെന്നാണ് പറഞ്ഞത്. പിന്നീടൊരിക്കൽ മകളെക്കുറിച്ച് വിവരമില്ലാതായപ്പോൾ അഫ്താബിനെ വിളിച്ച് അന്വേഷിച്ചു. എന്നാൽ അഫ്താബ് മറുപടി നൽകിയില്ല. വീട്ടിൽ നിന്ന് ആരൊക്കെ സംസാരിക്കാൻ ശ്രമിച്ചാലും ശ്രദ്ധ പ്രതികരിക്കാൻ തയ്യാറായിരുന്നില്ല. ഞങ്ങളുടെ കോളുകൾ, മെസേജുകൾ ഒന്നും അവൾ പരിഗണിച്ചില്ല. അഫ്താബ് കാരണമാണ് മകൾ സംസാരിക്കാതിരുന്നത് എന്നാണ് ഇപ്പോൾ തോന്നുന്നതെന്നും പിതാവ് പറഞ്ഞു.

മാതാപിതാക്കളോടൊപ്പം നിൽക്കേണ്ട ആവശ്യമില്ലെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് തന്റെ മകളെ അഫ്താബ് കൂടെക്കൂട്ടി. അതുകൊണ്ടാണ് അവൾ ഒരുവാക്ക് പോലും പറയാതെ ഇറങ്ങിപ്പോയത്. അവരുടെ ബന്ധത്തിന് താൻ എതിരായിരുന്നുവെന്നത് വാസ്തവമാണെന്നും വികാസ് വാൽക്കർ വ്യക്തമാക്കി. മകളെ അഫ്താബ് ബ്ലാക്ക്‌മെയിൽ ചെയ്തിരുന്നുവെന്നാണ് തോന്നുന്നത്. അതിനാലാകാം അവൾ എന്തുസംഭവിച്ചിട്ടും വീട്ടിലേക്ക് വരാതിരുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Tags: MurderSHRADDHA WALKARVikas Walkar
ShareTweetSendShare

Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അശ്ലീലവും അസഭ്യവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക; ഇത്തരം അഭിപ്രായങ്ങള്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.

More News from this section

നുഴഞ്ഞുകയറാൻ ശ്രമിച്ചവരെ കാലപുരിക്ക് അയച്ച് സുരക്ഷാസേന; കുപ്‌വാരയിൽ രണ്ട് ഭീകരരെ വധിച്ചു

പശ്ചിമാഫ്രിക്കൻ രാജ്യമായ മാലിയിൽ അഞ്ച് ഇന്ത്യക്കാരെ തോക്കുധാരികൾ തട്ടിക്കൊണ്ടുപോയി

“ആർജെ‍ഡിയുടെ പ്രകടനപത്രികയിൽ കോൺ​ഗ്രസിന് പോലും വിശ്വാസമില്ല; അതിലുള്ളത് മുഴുവൻ നുണകളും പൊള്ളയായ വാ​ഗ്ദാനങ്ങളും മാത്രം”: ആഞ്ഞടിച്ച് പ്രധാനമന്ത്രി

പാകിസ്ഥാൻ നിയമവിരുദ്ധമായി ആണവായുധങ്ങൾ പരീക്ഷിച്ചുവെന്ന് രൺധീർ ജയ്സ്വാൾ; പ്രതികരണം ട്രംപിന്റെ പരാമർശത്തിന് പിന്നാലെ

“ആത്മവിശ്വാസവും പ്രയത്നവും പ്രശംസനീയം”, രസകരമായ ചോദ്യങ്ങളും ഉത്തരങ്ങളുമായി 2 മണിക്കൂറോളം നീണ്ട കൂടിക്കാഴ്ച, പ്രധാനമന്ത്രിയുമായി സംവദിച്ച് ലോകകപ്പ് കിരീടം നേടിയ വനിതാ ക്രിക്കറ്റ് ടീം

“ഭാരം എത്രയുണ്ട്…”; ​നടി ​ഗൗരി കിഷനോട് ഓൺലൈൻ മാദ്ധ്യമപ്രവർത്തകന്റെ ചോദ്യം, വിമർശിച്ച് ഖുശ്ബു

Latest News

ആളെ പറ്റിക്കാൻ ഓരോ പരിപാടി; ക്യാൻസർ ഉൾപ്പെടെ എല്ലാം രോഗങ്ങളും ഭേദമാക്കാമെന്ന് അവകാശവാദം; ആരോഗ്യ സെമിനാറുമായി വിവാദ അക്യുപങ്ചർ ചികിത്സകൻ

ഇടപ്പള്ളിയിൽ കാർ മെട്രോ പില്ലറിലിടിച്ച്‌ അപകടം; ര​ണ്ട് വി​ദ്യാ​ർത്ഥിക​ൾ മ​രി​ച്ചു

കാറിന്റെ ഡോർ വെട്ടിപ്പൊളിച്ചപ്പോൾ കണ്ടത് എംഡിഎംഎ; നിസാറിനെ അറസ്റ്റ് ചെയ്തത് ലഹരി വിതരണത്തിനിടെ

വേണുവിന് ക്രിയാറ്റിൻ കൂടുതലായതിനാൽ ആൻജിയോ​ഗ്രാം ചെയ്തില്ലെന്ന സൂപ്രണ്ടിന്റെ വാദം പൊളിഞ്ഞു; ലാബ് റിപ്പോർട്ട് പുറത്ത്

ഹൈക്കോടതി ഉത്തരവ് ലംഘിച്ചു; ഗുരുവായൂർ ക്ഷേത്ര നടയിൽ വീണ്ടും റീൽസ് ചിത്രീകരണം; ജസ്ന സലീമിനെതിരെ കേസ്

ഇനി രാവിലെ കൊച്ചിയിൽ നിന്നും പുറപ്പെട്ടാൽ ഉച്ചയ്‌ക്ക് ബം​ഗളൂരുവിൽ എത്താം; മൂ​ന്നാം വ​ന്ദേ​ഭാ​ര​ത് പ്ര​ധാ​ന​മ​ന്ത്രി ഫ്ലാ​ഗ് ഓ​ഫ് ചെ​യ്തു; കേരളത്തെ ചേർത്ത് പിടിച്ച് മോദി സർക്കാർ

ഡിഎൻഎയുടെ ഘടനയ്‌ക്ക് നോബൽ സമ്മാനം; അമേരിക്കൻ ശാസ്ത്രജ്ഞൻ ജെയിംസ് വാട്സൺ അന്തരിച്ചു

“സ്ത്രീവിരുദ്ധത പ്രകടിപ്പിച്ച വ്യക്തിയോടൊപ്പം വേദി പങ്കിടില്ല”; രാഹുൽ മാങ്കൂട്ടത്തിൽ പങ്കെടുത്ത പരിപാടിയിൽ നിന്ന് ബിജെപി കൗൺസിലര്‍ ഇറങ്ങിപ്പോയി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies