'സിദ്ദിഖിന്റെ കൊലപാതകം 'ഹണിട്രാപ്പിനിടെ'; ചുറ്റിക കൊണ്ട് തലയ്ക്കടിച്ചു, ഇലക്ട്രിക് കട്ടർ ഉപയോഗിച്ച് മൃതദേഹം കഷ്ണങ്ങളാക്കി'; നിർണായക വിവരങ്ങൾ പുറത്ത്
Thursday, July 10 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
    • Maharashtra
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
    • Maharashtra
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
ENGLISH  ·  TV
  • Latest News
  • Sports
  • Defence
  • Business
Home News

‘സിദ്ദിഖിന്റെ കൊലപാതകം ‘ഹണിട്രാപ്പിനിടെ’; ചുറ്റിക കൊണ്ട് തലയ്‌ക്കടിച്ചു, ഇലക്ട്രിക് കട്ടർ ഉപയോഗിച്ച് മൃതദേഹം കഷ്ണങ്ങളാക്കി’; നിർണായക വിവരങ്ങൾ പുറത്ത്

Janam Web Desk by Janam Web Desk
May 27, 2023, 12:36 pm IST
FacebookTwitterWhatsAppTelegram

കോഴിക്കോട്: സിദ്ദിഖിന്റെ കൊലപാതാകം ഹണിട്രാപ്പിനിടെയെന്ന് മലപ്പുറം എസ്പി. സിദ്ദിഖിനെ പ്രതികൾ ചേർന്ന് ഹോട്ടലിലേക്ക് വിളിച്ചുവരുത്തുകയായിരുന്നു. ശേഷം ഹോട്ടലിൽ എത്തിയ സിദ്ദിഖിനെ നഗ്നനാക്കി നിർത്തി ഫോട്ടോ പകർത്താൻ പ്രതികൾ ശ്രമിച്ചു. ഇത് ചെറുക്കാൻ ശ്രമിച്ച സിദ്ദിഖിനെ ചുറ്റിക ഉപയോഗിച്ച് മർദ്ദിച്ച് കൊലപ്പെടത്തുകയായിരുന്നു എന്നും പോലീസ് പറയുന്നു.

വളരെ ആസൂത്രിതമായാണ് പ്രതികൾ കൊലപാതകം നടത്തിയതെന്ന് പോലീസ് വ്യക്തമാക്കി. സിദ്ദിഖ് ഏതെങ്കിലും തരത്തിൽ പ്രതിരോധിച്ചാൽ കൊല്ലപ്പെടുത്തണമെന്ന് നേരത്തെ തന്നെ പ്രതികൾ തീരുമാനിച്ചിരുന്നു. അതിനായി ചുറ്റികയും കൈയ്യിൽ കരുതി. ഈ ചുറ്റിക ഉപയോഗിച്ച് തലയിലും വാലിയെല്ലിലും മർദ്ദിച്ചാണ് സിദ്ദിഖിനെ കൊലപ്പെടുത്തിയത്. ശേഷം പ്രതികൾ ചേർന്ന് ബാഗുകൾ വാങ്ങുകയും ഇലക്ട്രിക് കട്ടർ ഉപയോഗിച്ച് ഹോട്ടൽ മുറിയിലെ ടോയിലറ്റിൽവെച്ച് മൃതദേഹം കട്ട് ചെയ്ത് രണ്ട് ബാഗുകളിലാക്കുകയുമായിരുന്നു. പിന്നാലെയാണ് അട്ടപ്പാടിയിലെ കൊക്കയിൽ ഉപേക്ഷിക്കുന്നത്.

പിന്നാലെ മൂവരും ചേർന്ന് സിദ്ദിഖിന്റെ എടിഎം ഉപയോഗിച്ച് പണം കൈക്കലാക്കുകയായിരുന്നു. ശിബിലിക്ക് എടിഎം പിൻ നമ്പർ നേരത്തെ തന്നെ അറിയാമായിരുന്നുവെന്നും പോലീസ് വ്യക്തമാക്കി. ഫർഹാനയുടെ പിതാവും കൊല്ലപ്പെട്ട സിദ്ദിഖും തമ്മിൽ പരിചയമുണ്ടായിരുന്നു. ഇതുവഴിയാണ് ഫർഹാന സിദ്ദിഖിനെ പരിചയപ്പെടുന്നത്. ഈ ബന്ധം ഉപയോഗിച്ചാണ് ശിബിലിക്ക് ഫർഹാന സിദ്ദിഖിന്റെ സ്ഥാപനത്തിൽ ജോലി വാങ്ങി നൽകുന്നത്. പ്രതികളായ ശിബിലിയെയും ഫർഹാനയെയും കോഴിക്കോട് എത്തിച്ച് നടത്തിയ ചോദ്യം ചെയ്യലിലാണ് ഹണിട്രാപ്പിനെ കുറിച്ചുള്ള വിവരങ്ങൾ പുറത്തുവന്നത്. ഇന്ന് ഉച്ചയോടെ ഇരുവരെയും കോടതിയിൽ ഹാജരാക്കും.

ഫർഹാനയെ നേരത്തെ തന്നെ സിദ്ദിഖിന് പരിചയമുണ്ടായിരുന്നതായി ഫർഹാനയുടെ മാതാവ് വ്യക്തമാക്കിയിരുന്നു. ശിബിലിക്ക് സിദ്ദിഖിനോട് ശത്രുതയുണ്ടായിരുന്നതായും കാരണം എന്താണെന്ന് അറിയില്ലെന്നും ഫർഹാനയുടെ മാതാവ് ജനം ടിവിയോട് പറഞ്ഞു.

ഫർഹാനയ്‌ക്ക് ആരെയും കൊല്ലാൻ സാധിക്കില്ലെന്നും ശിബിലി ചെയ്യിച്ചതാകാമെന്നും ഫർഹാനയുടെ മാതാവ് പറഞ്ഞു. യുവതിയെ എല്ലാത്തിനും പ്രേരിപ്പിക്കുന്നത് ശിബിലിയായിരുന്നു. ഫർഹാന കടക്കാരി ആയതിന് പിന്നിലും മോഷണ കേസിൽപ്പെട്ടതിന് പിന്നിലും ശിബിലിയായിരുന്നു. എന്നാൽ ഫർഹാന 23 -ാം തീയതിവരെ വീട്ടിലുണ്ടായിരുന്നതായും മാതാവ് പറഞ്ഞു.

 

Tags: siddiquehoney trapTHANURFarhana
ShareTweetSendShare

Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അശ്ലീലവും അസഭ്യവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക; ഇത്തരം അഭിപ്രായങ്ങള്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.

More News from this section

കൃത്യമായി മദ്രസയിൽ വരാൻ കുട്ടികൾക്ക് സാധിക്കില്ല; സ്കൂൾ സമയമാറ്റത്തിനെതിരെ സമസ്ത പ്രത്യക്ഷ സമരത്തിലേക്ക്; പിണറായി സർക്കാർ പതിവ് പോലെ യൂടേൺ?

“സർവകലാശാലയിലെ അക്കാദമിക അന്തരീക്ഷം തകർക്കരുത്; ഭരണത്തിന്റെ മറപറ്റി അക്രമവും, അരാജകത്വവും അഴിച്ചുവിടുന്ന പ്രവർത്തനങ്ങൾ അവസാനിപ്പിക്കണം”: ADRSM

ഇന്ദിരയെയും മകനെയും നിശിതമായി വിമർശിച്ച് ശശി തരൂർ; അടിയന്തരാവസ്ഥയിലെ ക്രൂരതകൾ ചൂണ്ടിക്കാട്ടി ലേഖനം

“എന്റെ മരണത്തിന് ഉത്തരവാദി അവനാണ്”; ഇൻസ്റ്റ​ഗ്രാമിൽ പോസ്റ്റിട്ടതിന് ശേഷം ആൺസുഹ‍ൃത്തിന്റെ വീട്ടിലെത്തി ജീവനൊടുക്കി ട്രാൻസ്ജൻഡർ യുവതി

സ്ത്രീകളെ പിന്തുടർന്ന് രഹസ്യമായി വീഡിയോ എടുത്തു, സോഷ്യൽമീഡിയയിൽ പ്രചരിപ്പിച്ചു; പിന്നാലെ അശ്ലീല സന്ദേശങ്ങൾ, യുവതിയുടെ പരാതിയിൽ 26-കാരൻ അറസ്റ്റിൽ

ഡൽഹിയിലും സമീപപ്രദേശങ്ങളിലും ഭൂചലനം; പ്രഭവകേന്ദ്രം 51 കിലോമീറ്റർ അകലെയുള്ള ഹരിയാനയിലെ ഝജ്ജാർ

Latest News

പഞ്ചവർ​ഗത്തറയും പീഠവും കൊത്തിയത് 12 ടൺ ഭാരമുള്ള കൃഷ്ണശിലകളിൽ, രക്ഷയ്‌ക്കായി നാ​ഗബന്ധനപൂട്ടും; സന്നിധാനത്ത് നവ​ഗ്രഹക്ഷേത്രം ഒരുങ്ങുന്നു

സൈക്കിളിൽ മോതിരവും അത്തറും വിറ്റു നടന്നിരുന്ന ജമാലുദ്ദീൻ; ചങ്കൂർ ബാബ ആയപ്പോൾ 40 അക്കൗണ്ടുകളിലായി 106 കോടിയുടെ നിക്ഷേപം; പണം എത്തിയത് ​ഗൾഫിൽ നിന്നും

പ്രസിഡന്റിനെയും കുടുംബാം​​ഗങ്ങളെയും അധിക്ഷേപിച്ചു; മസ്കിന്റെ ​ഗ്രോക് ചാറ്റ്ബോട്ടിന് തുർക്കി കോടതിയുടെ വിലക്ക്

“ഡൽ​​ഹിയിലെ വെള്ളക്കെട്ടിന് വിട”; വിമർശകരുടെ വായടപ്പിച്ച് പർവേഷ് സാഹി​ബ് സിം​ഗ്, ദൃശ്യങ്ങൾ ഉൾപ്പെടെ പങ്കുവച്ച് മന്ത്രി

ബന്ധങ്ങൾ സുശക്തം, ആദരം, അഭിമാനം; വിദേശസന്ദർശനം പൂർത്തിയാക്കി പ്രധാനമന്ത്രി ഭാരതത്തിലേക്ക് മടങ്ങി

മകളെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ പിതാവ് ആറ്റിൽ മുങ്ങിമരിച്ചു

ചമ്പക്കുളം മൂലം വള്ളംകളി: ചെറുതന പുത്തൻ ചുണ്ടന് രാജപ്രമുഖൻ ട്രോഫി

ചുണ്ട് മോഡി കൂട്ടാൻ പോയത് മക്കളെ കാറിൽ ഉപേക്ഷിച്ച്; മടങ്ങിയതെത്തിയത് രണ്ടര മണിക്കൂറിന് ശേഷം; ഒടുവിൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies