മുസ്ലീം ഭൂരിപക്ഷ പ്രദേശങ്ങളിൽ കാലിടറി ടിഎംസി; മാൾഡ, മുർഷിദാബാദ് ജില്ലകളിൽ തിരിച്ചടി
Saturday, November 8 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • Latest News
  • Sports
  • Defence
  • Business
Home News India

മുസ്ലീം ഭൂരിപക്ഷ പ്രദേശങ്ങളിൽ കാലിടറി ടിഎംസി; മാൾഡ, മുർഷിദാബാദ് ജില്ലകളിൽ തിരിച്ചടി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 12, 2023, 08:14 am IST
FacebookTwitterWhatsAppTelegram

കൊൽക്കത്ത: പശ്ചിമ ബംഗാൾ തിരഞ്ഞെടുപ്പിൽ മുസ്ലീം ഭൂരിപക്ഷ പ്രദേശങ്ങളിൽ കാലിടറി തൃണമൂൽ. മാൾഡ, മുർഷിദാബാദ് ജില്ലകളിലാണ് ടിഎംസിയ്‌ക്ക് കനത്ത തിരിച്ചടി നേരിട്ടത്. പാർട്ടിയുടെ ശക്തികേന്ദ്രങ്ങളായ ഇവിടങ്ങളിൽ ബിജെപി തങ്ങളുടെ സ്വാധീനം ഉയർത്തി. സ്വാധീന മേഖലകളിലെ പഞ്ചായത്ത് സീറ്റുകളിൽ പലതിലും ടിഎംസി പിന്നിലാണ്. ഈ രണ്ട് ജില്ലകളും മുസ്ലീം ഭൂരിപക്ഷ സീറ്റുകളാണ്. ടിഎംസിക്ക് വലിയ പിന്തുണയുള്ള സീറ്റുകളായിരുന്നു ഇവിടം എന്നാൽ ഇത്തവണത്തെ വോട്ടണ്ണെൽ ട്രണ്ട് അനുസരിച്ച് ടിഎംസിയ്‌ക്ക് തങ്ങളുടെ സ്വാധീനം നഷ്ടപ്പെട്ടതായാണ് കാണാക്കാക്കുന്നത്.

2021-ൽ നടന്ന നിയമസാഭാ തിരഞ്ഞെടുപ്പിൽ പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി ബിജെപിയുടെ സുവേന്ദു അധികാരിയോട് പരാജയപ്പെട്ട മണ്ഡലമായ ഭംഗറിലും നന്ദിഗ്രാമിലും ടിഎംസി വളരെ പിന്നിലേയ്‌ക്ക് പോയി. സംസ്ഥാനത്ത് തിരഞ്ഞെടുപ്പിനിടെ നടന്ന അക്രമങ്ങളാണ് ടിഎംസിയുടെ സ്വാധീനത്തിൽ വിള്ളൽ വീഴ്‌ത്തിയത് എന്നാണ് കരുതുന്നത്. അതേസമയം, തിരഞ്ഞെടുപ്പ് വോട്ടെണ്ണൽ സുതാര്യമല്ലെന്നും ഭരണകക്ഷിയ്‌ക്ക് അനുകൂലമായി തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ പ്രവർത്തിക്കുന്നു എന്നാരോപിച്ച് ബിജെപി സംസ്ഥാന പ്രസിഡന്റെ മജൂംദാർ ഇന്നലെ വോട്ടെണ്ണൽ കേന്ദ്രത്തിന് മുന്നിൽ ധർണ്ണ സംഘടിപ്പിച്ചു.

സംസ്ഥാനത്ത് നടന്ന അതിക്രമങ്ങളിൽ കോൺഗ്രസും കമ്മ്യൂണിസ്റ്റ് പാർട്ടിയും ടിഎംസിയ്‌ക്ക് എതിരെ കടുത്ത നിലപാടാണ് സ്വീകരച്ചിരിക്കുന്നത്. കോൺഗ്രസിന്റെ അധീർ രഞ്ജൻ ചൗധരി കേന്ദ്ര സേനയെ വിന്യസിക്കണമെന്ന് അവശ്യപ്പെട്ട് കത്തയച്ചിരുന്നു. സിപിഎമ്മിന്റെ നിലപാടും മറ്റൊന്നല്ല. ദേശീയ പ്രതിപക്ഷ ഐക്യത്തിനെയും ഇത് ബാധിക്കാനാണ് സാധ്യത. ടിഎംസിയോട് ഒത്തുപോകാൻ കോൺഗ്രസിനോ സിപിഎമ്മിനോ സാധിക്കാത്ത പക്ഷം പ്രതിപക്ഷ ഐക്യത്തിന് സംസ്ഥാനത്ത് നടന്ന തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പ് തുരങ്കം വെയ്‌ക്കും. ദേശീയ തലത്തിൽ കോൺഗ്രസ് ബംഗാളിലെ അതിക്രമങ്ങളെ വിമർശിക്കാത്തതും സംസ്ഥാനഘടകത്തിന് പൊള്ളലേൽപ്പിച്ചു.

തിരഞ്ഞെടുപ്പിന് മുൻപ് തന്നെ ടിഎംസിയുടെ ഭാഗത്ത് നിന്ന് വലിയ അക്രമങ്ങളാണ് ഇതരപാർട്ടി പ്രവർത്തകർക്ക് നേരിടേണ്ടി വന്നത്. എന്നാൽ സംസ്ഥാന സർക്കാരോ തിരഞ്ഞെടുപ്പ് കമ്മീഷനോ ഇതുമായി ബന്ധപ്പെട്ട് ഒന്നും മിണ്ടാത്ത സാഹചര്യമായിരുന്നു സംസ്ഥാനത്ത്. വോട്ടെണ്ണലിൽ ഇതരപ്രസ്ഥാനങ്ങളെ പരാജയപ്പെടുത്താൻ അക്രമങ്ങൾക്ക് ശ്രമിച്ച ടിഎംസിയ്‌ക്ക് ലഭിച്ച വലിയ തിരിച്ചടിയാണ് മുസ്ലീം ഭൂരിപക്ഷ മേഖലകളിൽ പാർട്ടിയ്‌ക്കുണ്ടായ വോട്ടുകുറവ്‌.

Tags: bengal election
ShareTweetSendShare

Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അശ്ലീലവും അസഭ്യവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക; ഇത്തരം അഭിപ്രായങ്ങള്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.

More News from this section

“ആർജെ‍ഡിയുടെ പ്രകടനപത്രികയിൽ കോൺ​ഗ്രസിന് പോലും വിശ്വാസമില്ല; അതിലുള്ളത് മുഴുവൻ നുണകളും പൊള്ളയായ വാ​ഗ്ദാനങ്ങളും മാത്രം”: ആഞ്ഞടിച്ച് പ്രധാനമന്ത്രി

പാകിസ്ഥാൻ നിയമവിരുദ്ധമായി ആണവായുധങ്ങൾ പരീക്ഷിച്ചുവെന്ന് രൺധീർ ജയ്സ്വാൾ; പ്രതികരണം ട്രംപിന്റെ പരാമർശത്തിന് പിന്നാലെ

“ആത്മവിശ്വാസവും പ്രയത്നവും പ്രശംസനീയം”, രസകരമായ ചോദ്യങ്ങളും ഉത്തരങ്ങളുമായി 2 മണിക്കൂറോളം നീണ്ട കൂടിക്കാഴ്ച, പ്രധാനമന്ത്രിയുമായി സംവദിച്ച് ലോകകപ്പ് കിരീടം നേടിയ വനിതാ ക്രിക്കറ്റ് ടീം

“ഭാരം എത്രയുണ്ട്…”; ​നടി ​ഗൗരി കിഷനോട് ഓൺലൈൻ മാദ്ധ്യമപ്രവർത്തകന്റെ ചോദ്യം, വിമർശിച്ച് ഖുശ്ബു

‘ഇ ഡി ലോകത്തിന് മാതൃക’; ഇന്ത്യയുടെ അന്വേഷണ ഏജൻസിയെ പ്രശംസിച്ച് ഫിനാൻഷ്യൽ ആക്ഷൻ ടാസ്‌ക് ഫോഴ്സ്

രക്തത്തിലെ പഞ്ചസാരയുടെ അളവ് എളുപ്പത്തിൽ കണ്ടെത്താൻ പുതിയ ഉപകരണം വികസിപ്പിച്ചെടുത്ത് ചെന്നൈ ഐഐടി

Latest News

“സ്ത്രീവിരുദ്ധത പ്രകടിപ്പിച്ച വ്യക്തിയോടൊപ്പം വേദി പങ്കിടില്ല”; രാഹുൽ മാങ്കൂട്ടത്തിൽ പങ്കെടുത്ത പരിപാടിയിൽ നിന്ന് ബിജെപി കൗൺസിലര്‍ ഇറങ്ങിപ്പോയി

“മന്ത്രിസഭാ തീരുമാനം അട്ടിമറിച്ച ധനമന്ത്രി രാജിവയ്‌ക്കണം”: എൻ.ജി. ഒ. സംഘ്

ശബരിമല സ്വർണക്കൊള്ള ; തിരുവിതാംകൂർ ദേവസ്വം ബോർഡ് ഭരണസമിതിയെ മാറ്റും, പ്രശാന്തിനെ വീണ്ടും നിയമിക്കില്ലെന്ന് തീരുമാനം

പുരാവസ്തു തട്ടിപ്പ് കേസിലെ പ്രതി മോൻസൻ മാവുങ്കലിന്റെ വീട്ടിൽ വൻ മോഷണം; 20 കോടിയുടെ വസ്തുക്കൾ നഷ്ടമായി

ചെറിയ ഷാംപൂ പാക്കറ്റുകൾ നിരോധിച്ചു; രാസ കുങ്കുമത്തിന്റെ വിൽപനയും ഹൈക്കോടതി തടഞ്ഞു

വെള്ളിയാഴ്ച പ്രാർത്ഥനയ്‌ക്കിടെ പള്ളിയിൽ സ്ഫോടനം; 55 ഓളം വിദ്യർത്ഥികൾക്ക് പരിക്കേറ്റു

കൊല്ലത്ത് തെരുവുനായ ആക്രമണം; ഏഴ് പേർക്ക് കടിയേറ്റു; നായയെ നാട്ടുകാർ തല്ലിക്കൊന്നു

മകനൊപ്പം പോകവെ ബൈ​ക്കി​ന്റെ ടയറിൽ സാ​രി കു​രു​ങ്ങി; വീ​ട്ട​മ്മ​യ്‌ക്ക് ദാ​രു​ണാ​ന്ത്യം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies