മൂന്ന് തവണ ഇന്ത്യയുടെ നെഞ്ചില്‍ ആഞ്ഞു കുത്തി;  കങ്കാരുക്കള്‍ കാത്തിരിക്കുന്നത് പിടഞ്ഞു വീഴുന്ന ഇന്ത്യയെ കാണാന്‍; ആധിപത്യത്തിന്റെ വേരറുക്കുമോ...
Friday, November 7 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • Latest News
  • Sports
  • Defence
  • Business
Home News

മൂന്ന് തവണ ഇന്ത്യയുടെ നെഞ്ചില്‍ ആഞ്ഞു കുത്തി;  കങ്കാരുക്കള്‍ കാത്തിരിക്കുന്നത് പിടഞ്ഞു വീഴുന്ന ഇന്ത്യയെ കാണാന്‍; ആധിപത്യത്തിന്റെ വേരറുക്കുമോ…

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 17, 2023, 04:07 pm IST
FacebookTwitterWhatsAppTelegram

2003 ലോകകപ്പ് ഫൈനലിലിന്റെ തനിയാവര്‍ത്തനം, നരേന്ദ്ര മോദി സ്‌റ്റേഡിയത്തില്‍ ഞായറാഴ്ച അരങ്ങേറുന്ന കലാശ പോരിനെ ഇങ്ങനെ വിശേഷിപ്പിക്കാം. പക്ഷേ അന്നുണ്ടായ ഫലമല്ല 20 വര്‍ഷങ്ങള്‍ക്കിപ്പും 140 കോടി ജനങ്ങള്‍ പ്രതീക്ഷിക്കുന്നത്. ദാദ നയിച്ച ടീം ഇന്ത്യ 125 റണ്‍സിനാണ് അന്ന് ഓസീസിനോട് ദയനീയമായി പരാജയപ്പെട്ടത്. മൂന്നാം ലോക കിരീടം ഉയര്‍ത്തിയ ഓസ്‌ട്രേലിയ അന്ന് ഇന്ത്യന്‍ ആരാധകരുടെ നെഞ്ചില്‍ ആഞ്ഞു കുത്തിയുണ്ടാക്കിയ മുറിവ് ഇന്നും ഉണങ്ങിയിട്ടില്ല, ഒരു നീറ്റലായ അവശേഷിക്കുന്നു.

20 വര്‍ഷം എണ്ണിയെണ്ണി കാത്തിരുന്ന ആ സുദിനത്തില്‍ രോഹിതും സംഘവും പകരം വീട്ടുമോ എന്ന് കണ്ടുതന്നെ അറിയണം. നോക്കൗട്ട് സ്‌റ്റേജുകളില്‍ സ്ഥിരത പുലര്‍ത്തുന്ന ഓസ്‌ട്രേലിയയെ ഒരിക്കലും വിലകുറച്ച് കാണനാവില്ല. അത് അവർ ഈ സെമിയിലും പലകുറി ഇതിന് മുൻപും തെളിയിച്ചിട്ടുണ്ട്.

ലോകകപ്പ് ചരിത്രത്തില്‍ ഇന്ത്യക്ക് മേല്‍ വ്യക്തമായ ആധിപത്യമുണ്ട് ഓസ്‌ട്രേലിയക്ക്. നോക്കൗട്ടിലും ഗ്രൂപ്പ് ഘട്ടത്തിലുമായി 13 തവണ ഏറ്റുമുട്ടിയപ്പോഴും 8 തവണയും വിജയം ഓസീസിനൊപ്പമായിരുന്നു. അതില്‍ ഇന്ത്യന്‍ ആരാധകര്‍ കണ്ണീരണിഞ്ഞ മൂന്ന് ദയനീയ പരാജയങ്ങളെക്കുറിച്ചറിച്ചൊന്ന് നോക്കാം.

1992 ലോകകപ്പ് (ഗ്രൂപ്പ്ഘട്ടം) 1 റണ്‍ തോല്‍വി

ഡീന്‍ ജോണ്‍സും ഡേവിഡ് ബൂണും തകര്‍ത്തടിച്ചപ്പോള്‍ അന്നത്തെ ഭേദപ്പെട്ട ട്ടോടലില്‍ ഓസ്‌ട്രേലിയ എത്തി. ജോണ്‍സ് (90), ബൂണ്‍ (43) എന്നിവരുടെ മികവില്‍ 237 റണ്‍സാണ് അവര്‍ ചേര്‍ത്തത്. മറുപടി ബാറ്റിംഗില്‍ അസ്ഹറുദ്ദീന്‍ ഒറ്റയാള്‍ പോരാട്ടം നയിച്ചു. 93 റണ്‍സുമായി അസ്ഹര്‍ ടോപ് സ്‌കോററായി. ഇന്ത്യക്ക് അവസാന ഓവറില്‍ വേണ്ടത് 13 റണ്‍സ്. കിരണ്‍മോറെ തുടര്‍ച്ചയായി രണ്ടു ബൗണ്ടറിയടിച്ച് ഇന്ത്യക്ക് പ്രതീക്ഷ നല്‍കി. നാലു പന്തില്‍ ജയിക്കാന്‍ വേണ്ടത് 4 റണ്‍സ്. എന്നാല്‍ അടുത്ത പന്തില്‍ മോറെ വീണു. പിന്നീട് എടുക്കാനായത് മൂന്ന് റണ്‍സ്.ഫലം ഒരു റണ്‍ തോല്‍വി.


2003 ലോകകപ്പ് ഫൈനല്‍ തോല്‍വി

ഇന്ത്യ 20 വര്‍ഷമായി മറക്കാത്ത ഏറ്റവും വലിയ വേദനയായിരുന്നു 2003 ലെ കലാശ പോര്. തുടര്‍ച്ചയായ എട്ടു വിജയങ്ങള്‍ക്ക് ശേഷം ഒരു കൈ അകലെയായിരുന്നു ലോകകപ്പിലെ കനകകിരീടം. എന്നാല്‍ ഓസ്‌ട്രേലിയ ആ സ്വപ്‌നം സമ്പൂര്‍ണ ആധിപത്യത്തോടെ തല്ലിക്കെടുത്തി. 359 റണ്‍സിന്റെ റണ്‍മലയാണ് ഇന്ത്യക്ക് മുന്നില്‍ ഉയര്‍ത്തിയത്. എന്നാല്‍ മൈറ്റി ഓസ്്‌ട്രേലിയക്ക് മുന്നില്‍ മുട്ടുകുത്താനായിരുന്നു വിധി. ടൂര്‍ണമെന്റിലെ ടോപ് സ്‌കോററായ സച്ചിനടക്കം ഒന്നും ചെയ്യാനാകാതെ കളം വിട്ട മത്സരത്തില്‍ ഇന്ത്യക്ക് 125 റണ്‍സ് തോല്‍വി.

2015 ലോകകപ്പ് സെമി- 95 റണ്‍സ് തോല്‍വി

ഓസ്‌ട്രേലിയയില്‍ നടന്ന സെമിക്ക് മുമ്പ് വരെ നിലവിലെ ചാമ്പ്യന്മാരായിരുന്ന ഇന്ത്യക്ക് തന്നെയായിരുന്നു പ്രതീക്ഷകള്‍ ഏറെയും. എന്നാല്‍ എം.എസ് ധോണി നയിച്ച ഇന്ത്യന്‍ ടീം ബൗളിംഗിലും ബാറ്റിംഗിലും തകര്‍ന്നടിയുകയായിരുന്നു. 329 റണ്‍സ് ചേസ് ചെയ്ത നീലപ്പട 233 റണ്‍സ് ഔള്‍ഔട്ടായി. അതോടെ ലോകകപ്പില്‍ നിന്നും വേദനയോടെ പുറത്തേക്കും.

 

………ആർ.കെ രമേഷ്……..

Tags: HeartsaustraliaWC2023Broke
ShareTweetSendShare

More News from this section

ശബരിമല സ്വർണക്കവർച്ച ; മുൻ തിരുവാഭരണ കമ്മിഷണർ കെ.എസ്. ബൈജു അറസ്റ്റിൽ

പ്രബന്ധങ്ങളിലെ തെറ്റുകൾ ചൂണ്ടിക്കാട്ടുമ്പോൾ ജാതിവിവേചനം ആരോപിക്കുന്നത് അപലപനീയം,വിവാദ സംസ്കൃത PhD, സംസ്കൃതപണ്ഡിതരുടെ വിദഗ്ധ സമിതിയെക്കൊണ്ട് അന്വേഷണം നടത്തണം: സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റി

ദത്തോപന്ത് ഠേംഗഡി സേവാ സമ്മാൻ ആചാര്യ കെ ആര്‍ മനോജിന്

അങ്കമാലിയില്‍ ആറുമാസം പ്രായമുള്ള കുഞ്ഞിനെ കൊലപ്പെടുത്തിയ സംഭവം; അമ്മൂമ്മ അറസ്റ്റില്‍

വന്ദേമാതരം@ 150: കേരളത്തില്‍ വിപുലമായ ആഘോഷ പരിപാടികള്‍

ബീഹാറിൽ ഒന്നാംഘട്ട വോട്ടെടുപ്പിൽ 64 .46% പോളിംഗ് ; മുൻവർഷങ്ങളെക്കാൾ ഉയർന്ന നില

Latest News

കേരളത്തിൽ കുംഭമേള ജനുവരിയിൽ; വേദിയാകുന്നത് തിരുനാവായ ; ജുന അഖാരയുടെ സംഘാടനം

ഒൻപതാം ക്ലാസ് വിദ്യാർഥി ജീവനൊടുക്കിയ സംഭവം: പ്രധാനധ്യാപികയുടെ സസ്പെൻഷൻ റദ്ദ് ചെയ്തു തിരിച്ചെടുത്തു

കുടിയന്മാർ ജാഗ്രതൈ: മദ്യപിച്ച് ട്രെയിനില്‍ യാത്ര ചെയ്യുന്നവരെ പിടിക്കാൻ ആല്‍ക്കോമീറ്റർ ഉപയോഗിച്ച് പരിശോധന; പിടി വീണാൽ ‘പണി’ ഉറപ്പ്

വണ്‍ എക്‌സ് ബെറ്റിങ് ആപ്പ് കേസ്: സുരേഷ് റെയ്‌നയുടേയും ശിഖര്‍ ധവാന്റേയും സ്വത്തുക്കള്‍ കണ്ടുകെട്ടി

നിയമസഭ സ്പീക്കർ എ എൻ ഷംസീറിന്റെ സഹോദരി അന്തരിച്ചു

മലിനജലം കിടപ്പുരോഗിയുടെ വീട്ടിലേക്ക് : പരിഹരിച്ച ശേഷം നേരിട്ട് ഹാജരാകണമെന്ന് ഉദ്യോഗസ്ഥരോട് മനുഷ്യാവകാശ കമ്മീഷൻ

ഒരു ആവേശത്തിന് ചെയ്തതാ!!! മൊബൈൽ എടുക്കാൻ 30 അടി താഴ്ചയുള്ള കിണറ്റിൽ ഇറങ്ങി; ഒടുവിൽ സംഭവിച്ചത്…

വഴയിലയിൽ KSRTC ബസിനിടയിൽപെട്ട് യുവാവിന് ദാരുണാന്ത്യം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies