വനിതാ ഡോക്ടറുടെ കൊലപാതകം: മമത സർക്കാരിനെ നിർത്തിപ്പൊരിച്ച് സുപ്രീംകോടതി; അസ്വാഭാവിക മരണമല്ലെങ്കിൽ എന്തിനാണ് പോസ്റ്റുമോർട്ടം നടത്തിയതെന്ന് കോടതി
Friday, November 7 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • Latest News
  • Sports
  • Defence
  • Business
Home News India

വനിതാ ഡോക്ടറുടെ കൊലപാതകം: മമത സർക്കാരിനെ നിർത്തിപ്പൊരിച്ച് സുപ്രീംകോടതി; അസ്വാഭാവിക മരണമല്ലെങ്കിൽ എന്തിനാണ് പോസ്റ്റുമോർട്ടം നടത്തിയതെന്ന് കോടതി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 22, 2024, 01:06 pm IST
FacebookTwitterWhatsAppTelegram

കൊൽക്കത്ത: വനിതാ ട്രെയിനി ഡോക്ടറെ ആശുപത്രിയിലെ സെമിനാർ ഹാളിനുളളിൽ പീഡനത്തിന് ഇരയായി കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയ സംഭവത്തിൽ മമത സർക്കാരിന്റെ നടപടികൾ ചോദ്യം ചെയ്ത് സുപ്രീംകോടതി. അസ്വാഭാവിക മരണത്തിന് കേസ് രജിസ്റ്റർ ചെയ്യാനും പോസ്റ്റുമോർട്ടം നടപടികളും എന്തുകൊണ്ട് വൈകിയെന്ന് കോടതി ചോദിച്ചു. കേസുമായി ബന്ധപ്പെട്ട് രജിസ്റ്ററിൽ ഫസ്റ്റ് എൻട്രി നടത്തിയ കൊൽക്കത്തയിലെ പൊലീസ് ഉദ്യോഗസ്ഥനോട് അടുത്ത തവണ വാദം കേൾക്കുമ്പോൾ നേരിട്ട് ഹാജരാകാനും കോടതി നിർദ്ദേശിച്ചു.

പോസ്റ്റുമോർട്ടം വൈകിട്ട് 6.10 ന് ആരംഭിച്ച് 7.10 ന് അവസാനിച്ചിരുന്നു. എന്നാൽ അസ്വാഭാവിക മരണത്തിന് കേസെടുത്തത് രാത്രി 11 മണിക്കാണ്. താല പോലീസ് സ്‌റ്റേഷനിൽ കേസെടുത്തത് രാത്രി 11 മണിക്കും എഫ്‌ഐആർ രജിസ്റ്റർ ചെയ്തത് 11.40 ഓടെയുമാണെന്ന് കോടതി വിലയിരുത്തി. അസ്വാഭാവിക മരണമല്ലെങ്കിൽ എന്തിനാണ് പിന്നെ പോസ്റ്റുമോർട്ടം നടത്തിയതെന്നും കോടതി ചോദിച്ചു.

പൊലീസ് സ്റ്റേഷനിലെ ജനറൽ ഡയറിയിലെ വിവരമനുസരിച്ച് രാവിലെ 10.10 ന് അവിടേക്ക് ഫോൺകോൾ ലഭിച്ചിരുന്നു. സെമിനാർ ഹാളിൽ അബോധാവസ്ഥയിൽ ഒരു യുവതി കിടക്കുന്നുവെന്ന വിവരമായിരുന്നു അതെന്ന് ചീഫ് ജസ്റ്റീസ് ഡിവൈ ചന്ദ്രചൂഢ് ചൂണ്ടിക്കാട്ടി. എന്നാൽ കേസ് ഡയറിയിലെ വിവരപ്രകാരം കുറ്റകൃത്യം നടന്ന സ്ഥലം മറ്റ് ഇടപെടലുകൾ ഇല്ലാതിരിക്കാൻ സുരക്ഷിതമാക്കിയത് പോസ്റ്റുമോർട്ടത്തിന് ശേഷമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

കൊല്ലപ്പെട്ട ഡോക്ടറുടെ മെഡിക്കൽ ഇൻഞ്ചുറി റിപ്പോർട്ട് ഉണ്ടോയെന്ന് കോടതി ആരാഞ്ഞു. ഇത് കേസ് ഡയറിയുടെ ഭാഗമാണെന്ന് ആയിരുന്നു ബംഗാൾ സർക്കാരിന്റെ മറുപടി. സംഭവമുണ്ടായി അഞ്ചാം ദിവസമാണ് സിബിഐ കേസ് അന്വേഷണം ഏറ്റെടുക്കുന്നതെന്ന് ഏജൻസിക്ക് വേണ്ടി ഹാജരായ സോളിസിറ്റർ ജനറൽ തുഷാർ മേത്ത പറഞ്ഞു. അപ്പോഴേക്കും കുറ്റകൃത്യം നടന്ന സ്ഥലത്തെ ക്രൈം സീൻ മൊത്തത്തിൽ മാറ്റിയിരുന്നതായും അദ്ദേഹം ചൂണ്ടിക്കാട്ടി.

Tags: Supreme Courtcrime newsKolkata policeRG car Medical CollegeBengal RG carDoctors Protest
ShareTweetSendShare

More News from this section

“ഭാരം എത്രയുണ്ട്…”; ​നടി ​ഗൗരി കിഷനോട് ഓൺലൈൻ മാദ്ധ്യമപ്രവർത്തകന്റെ ചോദ്യം, വിമർശിച്ച് ഖുശ്ബു

‘ഇ ഡി ലോകത്തിന് മാതൃക’; ഇന്ത്യയുടെ അന്വേഷണ ഏജൻസിയെ പ്രശംസിച്ച് ഫിനാൻഷ്യൽ ആക്ഷൻ ടാസ്‌ക് ഫോഴ്സ്

രക്തത്തിലെ പഞ്ചസാരയുടെ അളവ് എളുപ്പത്തിൽ കണ്ടെത്താൻ പുതിയ ഉപകരണം വികസിപ്പിച്ചെടുത്ത് ചെന്നൈ ഐഐടി

പൊതുസ്ഥലങ്ങളിൽ അലഞ്ഞുതിരിയുന്ന നായ്‌ക്കളെയും കന്നുകാലികളെയും നീക്കം ചെയ്യാൻ സുപ്രീം കോടതി ഉത്തരവ്

വന്ദേ മാതരത്തിന്റെ 150-ാം വാര്‍ഷികാഘോഷങ്ങൾക്ക് പ്രധാനമന്ത്രി നരേന്ദ്രമോദി തുടക്കം കുറിച്ചു , നാണയവും സ്റ്റാമ്പും പുറത്തിറക്കി

257 പേരുടെ രക്തം വീണ അൽ ഹുസൈനിയിലെ ഫ്ലാറ്റ്; മുംബൈ സ്ഫോടനത്തിന്റെ സൂത്രധാരൻ ടൈ​ഗ‍ർ മേമന്റെയും കുടുംബത്തിന്റെയും  സ്വത്തുക്കൾ ലേലത്തിന്​​

Latest News

വെള്ളിയാഴ്ച പ്രാർത്ഥനയ്‌ക്കിടെ പള്ളിയിൽ സ്ഫോടനം; 55 ഓളം വിദ്യർത്ഥികൾക്ക് പരിക്കേറ്റു

കൊല്ലത്ത് തെരുവുനായ ആക്രമണം; ഏഴ് പേർക്ക് കടിയേറ്റു; നായയെ നാട്ടുകാർ തല്ലിക്കൊന്നു

മകനൊപ്പം പോകവെ ബൈ​ക്കി​ന്റെ ടയറിൽ സാ​രി കു​രു​ങ്ങി; വീ​ട്ട​മ്മ​യ്‌ക്ക് ദാ​രു​ണാ​ന്ത്യം

ആര്‍ത്തവം കഴിഞ്ഞോ എന്ന് അയാൾ ചോദിച്ചു? നെഞ്ചോട് ചേർത്ത് പിടിക്കും; മുൻ സെലക്ടർക്കെതിരേ ലൈംഗിക പീഡനാരോപണവുമായി ബംഗ്ലാദേശ് വനിതാ ക്രിക്കറ്റ് താരം

ഭ​ഗവാന്റെ 60 പവൻ സ്വർണം മോഷ്ടിച്ച മുൻ എക്സിക്യൂട്ടിവ് ഓഫീസർക്ക് ദേവസ്വം ബോർഡിന്റെ സംരക്ഷണം; വിനോദിനെ പിടികൂടാതെ പൊലീസിന്റെ ഒത്തുകളി

പുരുഷന്മാർക്ക് ഇടയ്‌ക്കിടെ ‘ ആർത്തവം’ വരണം: രശ്മിക മന്ദാന; ചേരിതിരിഞ്ഞ് നെറ്റിസൺമാർ

മകന്റെ ചോറൂണിനിടെ യുവാവ് ജീവനൊടുക്കി; കടബാധ്യത കാരണം ജീവിതം അവസാനിപ്പിക്കുകയാണെന്ന് കുറിപ്പ് 

നിങ്ങളെ വിജയിയായി തിരഞ്ഞെടുത്തു അഭിനന്ദങ്ങൾ എന്ന് പറഞ്ഞ് സന്ദേശം വരും; ഇതെന്ത് സംഭവമാണെന്ന് എനിക്ക് അറിയില്ല; തന്റെ പേരിൽ സാമ്പത്തിക തട്ടിപ്പ് നടക്കുന്നതായി നടൻ ഗിന്നസ് പക്രു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies