അടിച്ചുകൊന്നത് സ്വബോധത്തിൽ; ലഹരി ഉപയോഗിച്ചിട്ടില്ലെന്ന് പൊലീസ്; ഒരു കുടുംബത്തിലെ മൂന്ന് പേരെ വീട്ടിൽ കയറി കൊലപ്പെടുത്തിയ പ്രതി റിമാൻഡിൽ
Friday, November 7 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • Latest News
  • Sports
  • Defence
  • Business
Home News Kerala

അടിച്ചുകൊന്നത് സ്വബോധത്തിൽ; ലഹരി ഉപയോഗിച്ചിട്ടില്ലെന്ന് പൊലീസ്; ഒരു കുടുംബത്തിലെ മൂന്ന് പേരെ വീട്ടിൽ കയറി കൊലപ്പെടുത്തിയ പ്രതി റിമാൻഡിൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 17, 2025, 10:52 pm IST
FacebookTwitterWhatsAppTelegram

എറണാകുളം: ചേന്ദമംഗലം കൂട്ടക്കൊലയിൽ പ്രതി റിതു റിമാൻഡിൽ. 14 ദിവസത്തേക്കാണ് പറവൂർ മജിസ്ട്രേറ്റ് കോടതി പ്രതിയെ റിമാൻഡ് ചെയ്തത്‌. റിതുവിനെ കസ്റ്റഡിയിൽ ലഭിക്കാനായി പൊലീസ് അടുത്ത ദിവസം തന്നെ അപേക്ഷ നൽകും. അതിനിടെ കോടതിയിൽ നിന്നും പുറത്തിറക്കവെ റിതുവിനു നേരെ നാട്ടുകാരുടെ ഭാഗത്തുനിന്ന് കയ്യേറ്റവുമുണ്ടായി.

വടക്കൻ പറവൂരിന് അടുത്ത് ചേന്ദമം​ഗലത്ത് ഒരു കുടുംബത്തിലെ മൂന്ന് പേരയാണ് റിതു എന്ന അയൽവാസി അതിക്രൂരമായി അടിച്ചുകൊന്നത്. മോട്ടോർ സൈക്കിൾ സ്റ്റമ്പ് ഉപയോഗിച്ചായിരുന്നു ആക്രമണം. അച്ഛനെയും അമ്മയേയും മകളെയുമാണ് റിതു കൊലപ്പെടുത്തിയത്. മരുമകൻ ​ഗുരുതരമായ പരിക്കേറ്റ് ചികിത്സയിലാണ്. അയൽവാസികൾ തമ്മിലുള്ള തർക്കമായിരുന്നു കൊലയ്‌ക്ക് കാരണം.

ആദ്യം വിനീഷയെയും പിന്നാലെ വേണുവിനെയും ശേഷം ഉഷയെയും ആക്രമിക്കുകയായിരുന്നു. ഒടുവിലാണ് വിനീഷയുടെ ഭർത്താവ് ജിതിന്റെ തലയ്‌ക്കടിച്ചത്. നാല് സെന്റിമീറ്ററോളം ആഴമുള്ള മുറിവുകൾ ജിതിനുണ്ട്. വേണുവിന്റെ തലയ്‌ക്ക് പിന്നിലും ഗുരുതരമായി മുറിവേറ്റിരുന്നു. കൊലപാതക സമയത്ത് പ്രതി ലഹരി ഉപയോ​ഗിച്ചിട്ടില്ലെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.

കൊല്ലപ്പെട്ട മൂന്ന് പേരുടെയും മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുവീട്ടിൽ പൊതുദർശനത്തിന് വച്ചിരുന്നു. പ്രതിപക്ഷ നേതാവ് വിഡി സതീശൻ അടക്കമുള്ളവരെത്തി കുടുംബത്തെ ആശ്വസിപ്പിച്ചു. അച്ഛനും അമ്മയും മകളും വെള്ളപുതിച്ച് കിടക്കുന്ന കാഴ്ച നാട്ടുകാരെ മുഴുവൻ സങ്കടത്തിലാഴ്‌ത്തി. വാവിട്ട് കരയുന്ന വിനീഷയുടെ മക്കളെ ആശ്വസിപ്പിക്കാൻ ബന്ധുക്കൾ പ്രയാസപ്പെട്ടു. ഇവരുടെ അച്ഛൻ ജിതിന്റെ ആരോ​ഗ്യനില ഇപ്പോഴും ​ഗുരുതരമാണ്. അപകടനില തരണം ചെയ്തിട്ടില്ലെന്നാണ് ആശുപത്രി അധികൃതർ അറിയിക്കുന്നത്.

Tags: ChendamangalamChendamangalam Murderremand
ShareTweetSendShare

More News from this section

ഇന്റേണൽ മാർക്ക് നൽകാൻ പീഡനം, നഗ്നഫോട്ടോ പകർത്തി സമൂഹ മാധ്യമങ്ങൾ വഴി പ്രചരിപ്പിക്കുമെന്ന് ഭീഷണി; പരാതിയിൽ കോഴിക്കോട് എൻഐടിയിലെ അധ്യാപകൻ അറസ്റ്റിൽ

തൊഴിലുറപ്പ് ജോലിക്കിടെ പാമ്പുകടിയേറ്റ വയോധിക മരിച്ചു

സി പി എം നേതാവായ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻറ് ബിജെപിയിൽ ചേർന്നു

കാറിനെ ഓവർടേക്ക് ചെയ്തത് പ്രകോപനമായി: പെട്ടിഓട്ടോ ഡ്രൈവർക്ക് ക്രൂരമർദനം; പ്രതികൾപിടിയിൽ

ശബരിമല സ്വർണക്കവർച്ച ; മുൻ തിരുവാഭരണ കമ്മിഷണർ കെ.എസ്. ബൈജു അറസ്റ്റിൽ

പ്രബന്ധങ്ങളിലെ തെറ്റുകൾ ചൂണ്ടിക്കാട്ടുമ്പോൾ ജാതിവിവേചനം ആരോപിക്കുന്നത് അപലപനീയം,വിവാദ സംസ്കൃത PhD, സംസ്കൃതപണ്ഡിതരുടെ വിദഗ്ധ സമിതിയെക്കൊണ്ട് അന്വേഷണം നടത്തണം: സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റി

Latest News

ദത്തോപന്ത് ഠേംഗഡി സേവാ സമ്മാൻ ആചാര്യ കെ ആര്‍ മനോജിന്

അങ്കമാലിയില്‍ ആറുമാസം പ്രായമുള്ള കുഞ്ഞിനെ കൊലപ്പെടുത്തിയ സംഭവം; അമ്മൂമ്മ അറസ്റ്റില്‍

വന്ദേമാതരം@ 150: കേരളത്തില്‍ വിപുലമായ ആഘോഷ പരിപാടികള്‍

ബീഹാറിൽ ഒന്നാംഘട്ട വോട്ടെടുപ്പിൽ 64 .46% പോളിംഗ് ; മുൻവർഷങ്ങളെക്കാൾ ഉയർന്ന നില

കേരളത്തിൽ കുംഭമേള ജനുവരിയിൽ; വേദിയാകുന്നത് തിരുനാവായ ; ജുന അഖാരയുടെ സംഘാടനം

ഒൻപതാം ക്ലാസ് വിദ്യാർഥി ജീവനൊടുക്കിയ സംഭവം: പ്രധാനധ്യാപികയുടെ സസ്പെൻഷൻ റദ്ദ് ചെയ്തു തിരിച്ചെടുത്തു

കുടിയന്മാർ ജാഗ്രതൈ: മദ്യപിച്ച് ട്രെയിനില്‍ യാത്ര ചെയ്യുന്നവരെ പിടിക്കാൻ ആല്‍ക്കോമീറ്റർ ഉപയോഗിച്ച് പരിശോധന; പിടി വീണാൽ ‘പണി’ ഉറപ്പ്

വണ്‍ എക്‌സ് ബെറ്റിങ് ആപ്പ് കേസ്: സുരേഷ് റെയ്‌നയുടേയും ശിഖര്‍ ധവാന്റേയും സ്വത്തുക്കള്‍ കണ്ടുകെട്ടി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies