ഷഹബാസിനെ മർദിച്ചവരിൽ പൊലീസുകാരന്റെയും അദ്ധ്യാപകരുടെയും മക്കൾ; പ്രായപൂർത്തിയാകാത്തവർക്ക് നിയമത്തിലുള്ള ഇളവുകൾ ദുരുപയോഗം ചെയ്യാൻ നീക്കം
Monday, July 14 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
    • Maharashtra
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
    • Maharashtra
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
ENGLISH  ·  TV
  • Latest News
  • Sports
  • Defence
  • Business
Home News Kerala

ഷഹബാസിനെ മർദിച്ചവരിൽ പൊലീസുകാരന്റെയും അദ്ധ്യാപകരുടെയും മക്കൾ; പ്രായപൂർത്തിയാകാത്തവർക്ക് നിയമത്തിലുള്ള ഇളവുകൾ ദുരുപയോഗം ചെയ്യാൻ നീക്കം

എസ്എസ്എൽസി പരീക്ഷയും മറയാക്കുമെന്ന് സംശയം

Janam Web Desk by Janam Web Desk
Mar 2, 2025, 09:41 am IST
FacebookTwitterWhatsAppTelegram

താമരശ്ശേരി: പത്താം ക്ലാസ് വിദ്യാർഥി ഷഹബാസിനെ കൊന്ന കുറ്റത്തിന് പൊലീസ് കസ്റ്റഡിയിലെടുത്ത 5 വിദ്യാർഥികളിൽ പൊലീസ് ഉദ്യോഗസ്ഥന്റെ മകനുമുണ്ട്. മറ്റൊരാൾ അദ്ധ്യാപകരുടെ മകനാണ് എന്നും റിപ്പോർട്ടുണ്ട്.

ബാല കുറ്റവാളികൾക്ക് നിയമത്തിൽ ലഭിക്കുന്ന ഇളവുകൾ ദുരുപയോഗം ചെയ്യാനുള്ള സാധ്യത ഈ കേസിൽ ഏറെയാണ് എന്ന് വിദഗ്‌ധർ പറയുന്നു. ക്രിമിനൽ ബുദ്ധിയോടെ കൃത്യമായ ഗൂഢാലോചന നടത്തിയ ശേഷമെന്ന് കുട്ടികൾ ഷഹബാസിനെ കൊന്നതെന്ന് തെളിവുകൾ വ്യക്തമാക്കുന്നുണ്ട് . കേവലം കുട്ടികൾ എന്നതിനപ്പുറം ക്രിമിനൽ മനസ്സോടെ കൂട്ടായി ആലോചിച്ചാണ് ഇവർ പ്രവർത്തിച്ചതെന്നും പുറത്തുവന്ന ഡിജിറ്റൽ തെളിവുകളിൽനിന്ന് വ്യക്തമാകുന്നു.

കൊല്ലണമെന്ന് ഉറപ്പിച്ചശേഷമാണ് ഷഹബാസിനെ വീട്ടിൽനിന്ന് വിളിച്ചുകൊണ്ടുപോയത് എന്ന് ചാറ്റുകൾ തെളിയിക്കുന്നുണ്ട്. സംഭവത്തിന് മുൻപു തന്നെ ഷഹബാസിനെ ലക്ഷ്യമിട്ട് കൊല്ലുന്നതിനെക്കുറിച്ച് ചർച്ച ചെയ്യാൻ എന്നോണം വാട്സാപ്പ്, ഇൻസ്റ്റഗ്രാം ഗ്രൂപ്പുകൾ തുടങ്ങി.

കൂട്ടം ചേർന്ന് മർദിച്ചാൽ കേസ് നിൽക്കില്ലെന്നും മരിച്ചാൽ പോലും ജയിലിൽ കിടക്കേണ്ടി വരില്ലെന്നുമുള്ള നിയമ വശങ്ങൾ പോലും ഈ കുട്ടി ക്രിമിനലുകൾക്ക് ചർച്ചാ വിഷയമായി. എസ്എസ്എൽസി പരീക്ഷയായതിനാൽ അതിന്റെ ആനുകൂല്യവും ലഭിക്കും എന്നും ഇവർ മനസ്സിലാക്കിയിരുന്നു. പ്രായപൂർത്തിയാകാത്തതിനാൽ വലിയ പ്രശ്നങ്ങളുണ്ടാകില്ലെന്നുറപ്പിച്ച ശേഷമാണ് ഇവർ മനപൂർവ്വം കൊല ചെയ്തത്.

അബോധാവസ്ഥയിൽ ഹോസ്പിറ്റൽ കിടന്നിരുന്ന ഷഹബാസിന്റെ മൊബൈൽ ഫോണിലേക്ക് അവനെ ആക്രമിച്ചയാൾ “ക്ഷമിക്കണം” എന്ന അർഥം വരുന്ന വോയിസ് അയച്ചത് പോലും ക്രിമിനൽ ബുദ്ധിയായി ചൂണ്ടിക്കാണിക്കപ്പെടുന്നു.പൊരുത്തപ്പെടൽ അപേക്ഷ പൊതു സമൂഹത്തിനു കുറ്റവാളികളോട് അനുഭാവമുണ്ടാക്കാനുളള നീക്കമായി വിലയിരുത്തപ്പെടുന്നു.

ഏളേറ്റിൽ സ്കൂളിലെയും താമരശ്ശേരി സ്കൂളിലെയും കുട്ടികൾ തമ്മിൽ മുൻപും പ്രശ്നമുണ്ടായിട്ടുണ്ട്. അതെല്ലാം അപ്പപ്പോൾ തീർന്നിരുന്നു. പക്ഷേ, മർദിച്ച വിദ്യാർഥികൾ ഇതെല്ലാം പകയായി മനസ്സിൽ കൊണ്ടുനടന്നിരുന്നുവെന്നാണ് സംശയിക്കുന്നത്.

ഷഹബാസിനെ വാടക വീട്ടിൾ നിന്ന് വിളിച്ചിറക്കിക്കൊണ്ടുവന്ന് ആളുകൾ നോക്കിനിൽക്കെ നഗരമധ്യത്തിലിട്ടാണ് കൊലപ്പെടുത്തണമെന്ന ഉദ്ദേശത്തോടെ ക്രൂരമായി മർദിച്ചത്.

Tags: FEATURED2Kerala Student Death After School Fight
ShareTweetSendShare

More News from this section

“‌തല മൊട്ടയടിപ്പിച്ചു, അവിഹിതബന്ധം ചോദ്യം ചെയ്തതിന് ക്രൂരമായി മർദ്ദിച്ചു; മകൾ സന്തോഷമായി ജീവിക്കുന്നത് നിതീഷിന്റെ സഹോ​ദരിക്ക് ഇഷ്ടമില്ലായിരുന്നു”

പൊലീസ് ഉന്നതൻ ശബരിമലയിലേക്ക് ട്രാക്ടർ യാത്ര നടത്തിയെന്ന വാർത്ത; സ്പെഷ്യൽ കമ്മീഷണർ പ്രാഥമിക അന്വേഷണം തുടങ്ങി

ശ്രീചിത്ര ഹോമിൽ മൂന്ന് പെൺകുട്ടികൾ ആത്മഹത്യക്ക് ശ്രമിച്ചു; മുതിർന്ന കുട്ടികളുടെ പീഡനം സഹിക്കാനാവുന്നില്ലെന്ന് പരാതി

പരോളിനിടെ ഉല്ലാസം!! ബാലസംഘം സമ്മേളനത്തിന് കൊലക്കേസ് പ്രതിയും; സിപിഎം ഗുണ്ട ‘ടെൻഷൻ ശ്രീജിത്ത്’ കുട്ടികളുടെ പരിപാടിയിൽ

അമേരിക്കയിലെ ചി​കി​ത്സ​യ്‌ക്ക് ശേ​ഷം മുഖ്യമന്ത്രി ദുബായിൽ; ഔ​ദ്യോ​ഗി​ക പ​രി​പാ​ടി​ക​ളില്ല

സ്വപ്നഭൂമിയിലൂടെ കൈലാസ് മാനസസരോവർ യാത്ര; പി. എസ് . ശ്രീധരൻ പിള്ള പ്രകാശനം ചെയ്യും

Latest News

ക്രിക്കറ്റ് കളിക്കുന്നതിനിടെ ബോൾ ഒഴിഞ്ഞ കെട്ടിടത്തിനുള്ളിലേക്ക് തെറിച്ചുവീണു; തെരച്ചിലിനിടെ കണ്ടെത്തിയത് വർഷങ്ങൾ പഴക്കംചെന്ന മനുഷ്യാസ്ഥികൂടം

“ഭജന ചൊല്ലുന്നത് നിർത്തിയേക്കണം”; ഹിന്ദു യുവാവിനെ ക്രൂരമായി മർദ്ദിച്ച് മുസ്ലീം ജനക്കൂട്ടം, കഴുത്തുഞെരിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചതായി പരാതി

അഹമ്മദാബാദ് വിമാനാപകടം; ഇന്ധനനിയന്ത്രണ സ്വിച്ചുകൾ പരിശോധിക്കണമെന്ന് DGCA, റിപ്പോർട്ട് ഉടൻ സമർപ്പിക്കണമെന്ന് നിർദേശം

‌‌തിരുപ്പതി സ്റ്റേഷന് സമീപം ട്രെയിനിന് തീപിടിച്ചു; ബോ​ഗികൾ കത്തിനശിച്ചു

26 വർഷത്തെ സ്വപ്നം യാഥാർത്ഥ്യമാക്കി മിസോറാം; ബൈരാബി- സൈരാങ് റെയിൽവേ ലൈൻ ഉദ്ഘാടനം ചെയ്യാൻ പ്രധാനമന്ത്രി

വിണ്ണിൽ നിന്ന് മണ്ണിലേക്ക്; ശുഭാംശുവും സംഘവും ലക്ഷ്യം കണ്ട് മടങ്ങുന്നു, ബഹിരാകാശനിലയത്തിൽ നിന്നും പേടകം വേർപെട്ടു

എപിജെ അബ്ദുൾ കലാമിന്റെ പത്താം ചരമവാർഷികം; ‘കലാം കോ സലാം’ ക്യാമ്പയിനുമായി ബിജെപി; ജൂലൈ 27 ന് തുടക്കം

“ചങ്കൂർ ബാബയും ​ഗുണ്ടാനേതാവ് അതിഖ് അഹമ്മദും തമ്മിൽ അടുത്തബന്ധം, ആളുകളെ തെറ്റിദ്ധരിപ്പിക്കാൻ ‘മതം’ ഉപയോ​ഗിച്ചു” : വെളിപ്പെുത്തലുമായി മുൻ ബിജെപി എംപി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies