"5 മാസം ​ഗർഭിണി ആയിരുന്നപ്പോഴും അയാൾ മർദ്ദിച്ചു, അറിയാതെ പറ്റിയെന്ന് പറഞ്ഞ് മകളുടെ കാലുപിടിച്ചു": ബെയ്ലിനെതിരെ ഗുരുതര ആരോപണവുമായി യുവതിയുടെ കുടുംബം
Saturday, July 12 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
    • Maharashtra
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
    • Maharashtra
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
ENGLISH  ·  TV
  • Latest News
  • Sports
  • Defence
  • Business
Home News Kerala

“5 മാസം ​ഗർഭിണി ആയിരുന്നപ്പോഴും അയാൾ മർദ്ദിച്ചു, അറിയാതെ പറ്റിയെന്ന് പറഞ്ഞ് മകളുടെ കാലുപിടിച്ചു”: ബെയ്ലിനെതിരെ ഗുരുതര ആരോപണവുമായി യുവതിയുടെ കുടുംബം

Janam Web Desk by Janam Web Desk
May 14, 2025, 10:34 am IST
FacebookTwitterWhatsAppTelegram

തിരുവനന്തപുരം: വഞ്ചിയൂർ കോടതിയിൽ അഭിഭാഷകയായ ശ്യാമിലിയെ തല്ലിച്ചതച്ച സംഭവത്തിൽ മുതിർന്ന അഭിഭാഷകൻ ബെയ്ലിനെതിരെ ബാർ കൗൺസിലിൽ പരാതി നൽകി. പ്രതിക്കെതിരെ ​ഗുരുതര ആരോപണങ്ങളാണ് ശ്യാമിലിയുടെ കുടുംബം ഉന്നയിക്കുന്നത്. പ്രതി നേരത്തെയും ശ്യാമിലിയെ ക്രൂരമായി മർദ്ദിച്ചിട്ടുണ്ടെന്ന് കുടുംബം വെളിപ്പെടുത്തി. അഞ്ച് മാസം ​ഗർഭിണിയായിരുന്നപ്പോൾ തന്നെ മർദ്ദിച്ചിട്ടുണ്ടെന്നും സീനിയർ ആയതിനാലാണ് പരാതി നൽകാതിരുന്നതെന്നും ശ്യാമിലി പ്രതികരിച്ചു.

“ഒരുപാട് തവണ ജോലി നിർത്താൻ തീരുമാനിച്ചപ്പോഴും വീട്ടിൽ വന്ന് കാല് പിടിക്കുന്നത് പോലെ പറഞ്ഞതിനാലാണ് വീണ്ടും മകൾ ജോലിക്ക് കയറിയതെന്ന് ശ്യാമിലിയുടെ അമ്മ വസന്ത പറഞ്ഞു. മകൾക്ക് സിഎയ്‌ക്ക് പഠിക്കണമെന്ന് ആ​ഗ്രഹമുണ്ടായിരുന്നു. ജോലി അവസാനിപ്പിക്കാൻ ഒരുപാട് ആലോചിച്ചിരുന്നു. അപ്പോഴെല്ലാം അയാൾ വീട്ടിൽ വന്ന് സംസാരിക്കും. എന്നെ വിളിച്ചും സംസാരിക്കും. ആദ്യമൊക്കെ സ്നേഹമായിരുന്നു. പിന്നീട് കല്യാണം കഴിഞ്ഞ് കുട്ടിയായപ്പോൾ ദേഷ്യമായി”.

അയാളിൽ നിന്നും ഒരിക്കലും പ്രതീക്ഷിക്കാത്ത അനുഭവമാണ് ഉണ്ടായത്. മകൻ കോടതിയിലേക്ക് പോയപ്പോൾ കാലിൽ പിടിച്ച് മാപ്പ് ചോദിച്ചു. എനിക്ക് മക്കളും കുടുംബവും ഉള്ളതാണ്. എന്നെ നാറ്റിക്കരുത്. ഈ പ്രശ്നം പരിഹരിക്കാം. എന്നൊക്കെ പറ‍ഞ്ഞ് കര‍ഞ്ഞ് കാലുപിടിച്ചു. മകളെ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്ന സമയത്താണ് അയാൾ ഓടിരക്ഷപ്പെട്ടത്. ഇയാൾക്ക് വേണ്ട ശിക്ഷ കൊടുക്കണം. അതിന് ഏതറ്റംവരെയും പോകാൻ തങ്ങൾ തയാറാണെന്നും അമ്മ പറഞ്ഞു.

Tags: caselawyerVanchiyur courtSyamili
ShareTweetSendShare

More News from this section

What Is Drowning?

പരിശീലന നീന്തൽ കുളത്തിൽ‌ കുളിക്കാനിറങ്ങിയ രണ്ട് കുട്ടികൾ മുങ്ങി മരിച്ചു

കാർ പൊട്ടിത്തെറിച്ച് അപകടം; ചികിത്സയിലിരുന്ന 2 കുട്ടികൾ മരിച്ചു

കോഴിക്കോട് കാട്ടാന ആക്രമണം; സ്ത്രീകൾക്കും കുട്ടികൾക്കും പരിക്ക്

4 കിലോ ​കഞ്ചാവുമായി അതിഥി തൊഴിലാളികൾ അറസ്റ്റിൽ

ബാ​ങ്ക് സെ​ക്ര​ട്ട​റി​യെ മരിച്ച നിലയിൽ കണ്ടെത്തി

ശ്രീപദ്മനാഭന്റെ മണ്ണിൽ തീപാറുന്ന വാക്കുകൾ; ഇടത്-വലതു മുന്നണികളെ മുൾമുനയിൽ നിർത്തി ആഭ്യന്തര മന്ത്രി അമിത് ഷായുടെ പ്രസംഗം

Latest News

“പാരമ്പര്യവും ശക്തിയും കൂടെ വേണം”; സാരി ധരിച്ച് ‘കിളിമഞ്ചാരോ’ കൊടുമുടി കീഴടക്കി യുവതി

ഛത്തീസ്​ഗഢിൽ 23 മാവോയിസ്റ്റുകൾ കീഴടങ്ങി, പൊലീസിന് മുന്നിൽ എത്തിയതിൽ തലയ്‌ക്ക് 1.18 കോടി പാരിതോഷികം പ്രഖ്യാപിച്ചവരും

ആത്മീയതനേടി യാത്ര, ​2 പെൺമക്കളുമായി ഗുഹയിൽ താമസം; കർണാടകയിലെ ഉൾവനത്തിൽ നിന്നും റഷ്യൻ യുവതിയെയും മക്കളെയും കണ്ടെത്തി

മയക്കുമരുന്ന് കലർത്തിയ പാനീയം നൽകി ബോധംകെടുത്തി, കൊൽക്കത്തയിൽ ക്യാമ്പസിനുള്ളിൽ വീണ്ടും പീഡനം; വിദ്യാർത്ഥിനിയുടെ പരാതിയിൽ യുവാവ് അറസ്റ്റിൽ

ഡല്‍ഹിയില്‍ നാലുനില കെട്ടിടം തകര്‍ന്നുവീണു; രണ്ട് പേർ മരിച്ചു

“വ്യോമയാന മേഖലയുടെ നട്ടെല്ലാണ് പൈലറ്റുമാർ; ഒരു നി​ഗമനത്തിൽ എത്തിച്ചേരാൻ സാധിക്കില്ല”, അന്തിമ റിപ്പോർട്ട് വരെ കാത്തിരിക്കണമെന്ന് റാം മോ​ഹൻ നായിഡു

ഖത്തറിലെ യുഎസ് വ്യോമതാവളത്തിന് നേരെയുണ്ടായ ഇറാന്റെ മിസൈലാക്രമണം; നാശനഷ്ടങ്ങൾ ഉണ്ടായെന്ന് റിപ്പോർട്ട്, ദൃശ്യം പുറത്ത്

ഉറങ്ങുന്ന സമയത്ത് മദ്രസയിൽ പോകാൻ ആകുമോ? സമുദായത്തിന്റെ കൂടി വോട്ട് നേടിയാണ് അധികാരത്തിൽ വന്നത്: ജിഫ്രി മുത്തുക്കോയ തങ്ങൾ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies