സെലെബിയെ കുറിച്ച് വെളിപ്പെടുത്തൽ; എയർ ഇന്ത്യ മുൻ ഉ​ദ്യോ​ഗസ്ഥൻ എ. വി മോഹനന് പാകിസ്താനിൽ നിന്നും ഭീഷണി
Saturday, July 12 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
    • Maharashtra
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
    • Maharashtra
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
ENGLISH  ·  TV
  • Latest News
  • Sports
  • Defence
  • Business
Home News Kerala

സെലെബിയെ കുറിച്ച് വെളിപ്പെടുത്തൽ; എയർ ഇന്ത്യ മുൻ ഉ​ദ്യോ​ഗസ്ഥൻ എ. വി മോഹനന് പാകിസ്താനിൽ നിന്നും ഭീഷണി

Janam Web Desk by Janam Web Desk
May 16, 2025, 02:54 pm IST
FacebookTwitterWhatsAppTelegram

തിരുവനന്തപുരം: തുർക്കി ഏവിയേഷൻ കമ്പനിയായ സെലെബിയുമായി ബന്ധപ്പെട്ട വിവരങ്ങൾ ജനം ടിവിയിലൂടെ പങ്കുവച്ചതിന് എയർ ഇന്ത്യ മുൻ ഉ​ദ്യോ​ഗസ്ഥന് പാകിസ്താനിൽ നിന്നും വധഭീഷണി. എ. വി മോഹനനാണ് വാട്സ്ആപ്പ് കോളിലൂടെ ഭീഷണി ലഭിച്ചത്. സെലെബിയുമായി ബന്ധപ്പെട്ട ജനം ടിവി ഡിബേറ്റിലായിരുന്നു  നിർണ്ണായകമായ വിവരങ്ങൾ പൊതുസമൂഹത്തിന് മുന്നിൽ എത്തിച്ചത്.

എ. വി മോഹനന്റെ മകളുടെ മൊബൈൽ ഫോണിലാണ് ഭീഷണി എത്തിയത്.   ട്രൂകോളർ പ്രകാരം പാകിസ്താനാണ്  ഉറവിടം.  ഇമെയിൽ ഐഡിയുടെ സ്ഥാനത്ത് sajjadahmedd4460@gmail.com എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്.  +92347299210 എന്ന നമ്പറിൽ നിന്നാണ് മകളെ വിളിച്ച് ഭീഷണിപ്പെടുത്തിയതെന്ന് മോഹനൻ ജനം ടിവിയോട് പറഞ്ഞു. ഇം​ഗ്ലീഷിലും ഹിന്ദിയിലുമാണ് സംസാരിച്ചത്. മകൾക്ക് രണ്ടു ഭാഷകളും നന്നായി അറിയാം. എന്റെ കോൺക്ട് നമ്പറും വിശദാംശങ്ങളുമാണ് അവർ ആവശ്യപ്പെട്ടത്. നിലവിൽ തമിഴ്നാട്ടിലാണെന്നും അതിനാൽ നിയമനടപടിയുമായി മുന്നോട്ട് പോകുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം രാജ്യസുരക്ഷയുമായി ബന്ധപ്പെട്ട് സെലെബിയുടെ സെക്യൂരിറ്റി അനുമതി കേന്ദ്രസർക്കാർ റദ്ദാക്കി. മെയ് 15 ന് നടപടി പ്രാബല്യത്തിൽ വന്നു.  വിമാനത്താവളങ്ങളിൽ ​കാർ​ഗോയും ​ഗ്രൗണ്ട് ഹാൻഡ്ലിം​ഗും കൈകാര്യം ചെയ്യുന്ന കമ്പനിയാണ് സെലെബി. തുർക്കി പ്രസിഡന്റ് ത്വയ്യിബ് എർദോ​ഗന്റെ മകൾ സുമയ്യയാണ് സെലെബിയുടെ സഹ ഉടമ. ഇതേ സുമയ്യയുടെ ഭർത്താവാണ് ഇന്ത്യയെ ആക്രമിക്കാൻ പാകിസ്താൻ സൈന്യത്തിന് വേണ്ടി ഡ്രോണുകൾ നിർമിക്കുന്ന കമ്പനിയുടെ ഉടമ. ഡൽഹി, മുംബൈ, ചെന്നൈ കൊച്ചി, കോഴിക്കോട് അടക്കമുള്ള രാജ്യത്തെ 9 വിമാനത്താവളങ്ങളിലാണ് സെലെബി പ്രവർത്തിത്തിച്ചിരുന്നത്.

പഹൽ​ഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ തുർക്കിക്കെതിരായ വികാരം രാജ്യത്ത് ശക്തമാണ്. ഓപ്പറേഷൻ സിന്ദൂരിന് പിന്നാലെ ഇന്ത്യൻ വ്യോമ പ്രതിരോധ സംവിധാനത്തെ ആക്രമിക്കാൻ പാക്കിസ്താന് തുർക്കി സൈനിക സഹായം നൽകിയിരുന്നു. പാക് സൈന്യം ഇന്ത്യയ്‌ക്ക് നേരെ പ്രയോ​ഗിച്ച ഡ്രോണുകൾ കൈമാറിയത് തുർക്കിയായിരുന്നു.

Tags: TurkyTurkish companyCelebi Aviation
ShareTweetSendShare

More News from this section

4 കിലോ ​കഞ്ചാവുമായി അതിഥി തൊഴിലാളികൾ അറസ്റ്റിൽ

ബാ​ങ്ക് സെ​ക്ര​ട്ട​റി​യെ മരിച്ച നിലയിൽ കണ്ടെത്തി

ശ്രീപദ്മനാഭന്റെ മണ്ണിൽ തീപാറുന്ന വാക്കുകൾ; ഇടത്-വലതു മുന്നണികളെ മുൾമുനയിൽ നിർത്തി ആഭ്യന്തര മന്ത്രി അമിത് ഷായുടെ പ്രസംഗം

ഉറങ്ങുന്ന സമയത്ത് മദ്രസയിൽ പോകാൻ ആകുമോ? സമുദായത്തിന്റെ കൂടി വോട്ട് നേടിയാണ് അധികാരത്തിൽ വന്നത്: ജിഫ്രി മുത്തുക്കോയ തങ്ങൾ

വർക്ക് ഷോപ്പിലേക്ക് പോകവേ ബൈക്കിന് തീപിടിച്ചു; ഗുരുതരമായി പൊള്ളലേറ്റ യുവാവ് മരിച്ചു

തലസ്ഥാനത്ത് തലയെടുപ്പോടെ ബിജെപി: സംസ്ഥാന കാര്യാലയം നാടിന് സമർപ്പിച്ച് അമിത് ഷാ

Latest News

ഡല്‍ഹിയില്‍ നാലുനില കെട്ടിടം തകര്‍ന്നുവീണു; രണ്ട് പേർ മരിച്ചു

“വ്യോമയാന മേഖലയുടെ നട്ടെല്ലാണ് പൈലറ്റുമാർ; ഒരു നി​ഗമനത്തിൽ എത്തിച്ചേരാൻ സാധിക്കില്ല”, അന്തിമ റിപ്പോർട്ട് വരെ കാത്തിരിക്കണമെന്ന് റാം മോ​ഹൻ നായിഡു

ഖത്തറിലെ യുഎസ് വ്യോമതാവളത്തിന് നേരെയുണ്ടായ ഇറാന്റെ മിസൈലാക്രമണം; നാശനഷ്ടങ്ങൾ ഉണ്ടായെന്ന് റിപ്പോർട്ട്, ദൃശ്യം പുറത്ത്

പൊലീസ് കമ്മീഷണർ വിവരമറിഞ്ഞത് മണിക്കൂറുകൾക്ക് ശേഷം, ​ഗുരുതര സുരക്ഷാവീഴ്ചയുണ്ടായി ; ചിന്നസ്വാമി സ്റ്റേഡിയത്തിലെ അപകടത്തിൽ അന്വേഷണ റിപ്പോർട്ട്

കേന്ദ്രമന്ത്രി സുരേഷ് ​ഗോപിയുടെ ഇടപെടലിലൂടെ ഇടുക്കി സ്വദേശിനിക്ക് മോചനം; കുവൈത്തിൽ ഏജൻസിയുടെ ചതിയിൽ തടവിലായ ജാസ്മിൻ തിരിച്ചെത്തി

കേരളാ സർവകലാശാല രജിസ്ട്രാർ സ്ഥാനത്ത് മിനി കാപ്പൻ തുടരും; നിർദ്ദേശം നൽകി വൈസ് ചാൻസലർ

സർവീസിനിടയിൽ ഡ്രൈവറുമായി ഏറെ നേരം സംസാരിക്കുന്നു; പരാതി ലഭിച്ചപ്പോൾ കെഎസ്ആർടിസി വനിതാ കണ്ടക്ടർക്ക് സസ്പെൻഷൻ

കാർ സ്റ്റാർട്ട് ചെയ്യുന്നതിനിടെ പൊട്ടിത്തെറിച്ച അപകടത്തിനു കാരണം ഷോർട്ട് സർക്യൂട്ട് എന്ന് പ്രാഥമിക നിഗമനം: രണ്ടു കുട്ടികളുടെ നില അതീവഗുരുതരം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies