വിദേശത്ത് നിന്നും ഇന്ത്യയിലേക്ക് മടങ്ങുകയാണോ? അരുമകളെയും കൂടെ കൂട്ടിക്കോളൂ
Friday, November 7 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • Latest News
  • Sports
  • Defence
  • Business
Home Travel

വിദേശത്ത് നിന്നും ഇന്ത്യയിലേക്ക് മടങ്ങുകയാണോ? അരുമകളെയും കൂടെ കൂട്ടിക്കോളൂ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 15, 2020, 12:02 pm IST
FacebookTwitterWhatsAppTelegram

പ്രവാസ ജീവിതം അവസാനിപ്പിച്ചു നാട്ടിലേയ്‌ക്ക് വരികയാണോ, എങ്കിൽ ഒപ്പം നിങ്ങളുടെ അരുമകളെയും കൂട്ടാം.

2014 ജൂൺ 10ന് പുറത്തിറങ്ങിയ ഉത്തരവ് പ്രകാരം ഉടമയോടൊപ്പം സ്വന്തം വളർത്തു മൃഗങ്ങളേയും വിദേശത്തു നിന്ന് ഇന്ത്യയിലേക്ക് കൊണ്ടുവരാം. കോവിഡിന്റെ വ്യാപനത്തെ തുടർന്ന് പലരും പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങി വന്നുകൊണ്ടിരിക്കുകയാണ്. പ്രവാസ ജീവിതം അവസാനിപ്പിക്കുമ്പോൾ തങ്ങളുടെ വളർത്തുമൃഗങ്ങളെ എന്ത് ചെയ്യണമെന്നോർത്ത് പലർക്കും മാനസിക ബുദ്ധിമുട്ടുണ്ടാവാറുണ്ട്.

എന്നാൽ 2014 ലെ ഉത്തരവനുസരിച്ച് വളർത്തു മൃഗങ്ങളെ അഥവാ പെറ്റ്സ്സിനെ രണ്ടു രീതിയിൽ നാട്ടിലേക്ക് കൊണ്ടുവരാം. ഒന്നുകിൽ ബാഗേജ് വഴി കൊണ്ടുവരാം അല്ലെങ്കിൽ ഡിജിഎഫ്ടി ലൈസൻസ് എടുത്ത് കൊണ്ടുവരാം.

പെറ്റ്സ് എന്ന ഗണത്തിൽ നായയേയും, പൂച്ചയേയുമാണ് ഉൾക്കൊള്ളിച്ചിട്ടുള്ളത്. പെറ്റ്സിനെ ബാഗേജിനൊപ്പം കൊണ്ടുവരണമെങ്കിൽ കുറഞ്ഞത് രണ്ടു വർഷമെങ്കിലും ഉടമ വിദേശത്തു താമസിച്ചതിന്റെ രേഖ വേണം. അതുപോലെ ഇന്ത്യയിലേക്ക് മടങ്ങുന്നതിന്റെ രേഖയും സമർപ്പിക്കണം. ഒരു വ്യക്തിയെ സംബന്ധിച്ച് രണ്ടു ജീവികളെ ബാഗേജിനൊപ്പം കൊണ്ടുവരാം. അത് രണ്ട് നായ്‌ക്കളോ, രണ്ട് പൂച്ചകളോ അല്ലെങ്കിൽ ഓരോ പൂച്ചയും നായയും ആവാം.

പെറ്റ്സിനെ കൊണ്ടുവരുമ്പോൾ റാബീസ്, ഡിസ്റ്റെംപർ, പാർവോ വൈറസ് അണുബാധ, എലിപ്പനി തുടങ്ങിയ രോഗ ലക്ഷങ്ങൾ ഇല്ലായെന്ന് സാക്ഷ്യപ്പെടുത്തിയ സർട്ടിഫിക്കറ്റ് വേണം. അതുപോലെ പൂച്ചയ്‌ക്കും നായയ്‌ക്കും പേവിഷബാധയ്‌ക്കെതിരെയുള്ള കുത്തിവെയ്പ്പ് നടത്തിയതിന്റെ രേഖകളും ഹാജരാക്കണം.

വളർത്തു മൃഗത്തിന്റെ യാത്രാവിവരങ്ങൾ, ഉടമ നേരിട്ടല്ലെങ്കിൽ ഉടമയുടെ അനുമതി പത്രം, ഉടമയുടെ പേരും വിലാസവും തുടങ്ങിയ വിവരങ്ങൾ പരാമർശിച്ചിരിക്കണം. എ ക്യൂ ബി എസ് (അനിമൽ ക്വാററ്റീൻ ആൻഡ് സെർറ്റിഫിക്കേഷൻ സർവീസസ്) സംവിധാനമുള്ള ഡൽഹി, മുംബൈ, ചെന്നൈ, കൊൽക്കത്ത, ബെംഗളൂരു, ഹൈദരാബാദ് എന്നീ വിമാനത്താവളങ്ങൾ വഴി മാത്രമേ വളർത്തു മൃഗങ്ങളെ കൊണ്ടുവരാൻ സാധിക്കുകയുള്ളു.

ഇനി ഡിജിഎഫ്ടി ലൈസൻസ് പ്രകാരമാണ് വളർത്തു മൃഗങ്ങളെ കൊണ്ടുവരുന്നതെങ്കിൽ dgft@nic.in, http://dgft.gov.in എന്ന സൈറ്റിൽ ലൈസൻസിന് ആവശ്യമായ കാര്യങ്ങൾ പൂർത്തിയാക്കിയതിനു ശേഷം എ ക്യൂ ബി എസ് അനുമതിക്ക് വേണ്ടി അപേക്ഷിക്കുക. എ ക്യൂ ബി എസിന്റെ അനുമതിയില്ലാതെ ഒരു വിമാന കമ്പനിയും മൃഗങ്ങളെ വിമാനത്തിൽ കയറ്റുകയില്ല.

Tags: corona virusanimalstravel
ShareTweetSendShare

Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അശ്ലീലവും അസഭ്യവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക; ഇത്തരം അഭിപ്രായങ്ങള്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.

More News from this section

ഇന്ത്യയിൽ നിന്നും 100 രാജ്യങ്ങളിലേക്ക് ഇലക്ട്രിക് കാറുകൾ; ആ​ഗോള വാഹന വിപണി കീഴടക്കാൻ ഇ വിറ്റാര എത്തുന്നു; പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു

അഗസ്ത്യാർകൂടം ട്രക്കിങ് : രജിസ്ട്രേഷൻ നാളെ ആരംഭിക്കും, അറിയാം വിവരങ്ങൾ

തണുത്തുറഞ്ഞ തടാകത്തിലൂടെ നടക്കാൻ ശ്രമം, മഞ്ഞുപാളിയിളകി താഴേക്ക്, വിനോദ സഞ്ചാരികളുടെ സാഹസിക രക്ഷപ്പെടൽ വീഡിയോ പങ്കുവച്ച് കേന്ദ്രമന്ത്രി കിരൺ റിജിജു

എന്താണ് കുംഭമേളയുടെ പ്രാധാന്യം? ആരാണ് അഘോരികൾ ? ആരാണ് നാഗ സന്യാസിമാർ ? അർദ്ധ കുംഭമേളയും പൂർണ്ണ കുംഭമേളയും തമ്മിലുള്ള വ്യത്യാസമെന്ത് ?

Allahabad: Juna Sadhus take a holy dip at Sangam during Makar Sankranti, on the first day of the Kumbh Mela, or pitcher festival in Allahabad (Prayagraj), Uttar Pradesh, Tuesday, Jan.15, 2019. (PTI Photo/Shahbaz Khan)(PTI1_15_2019_000058B)

കുംഭമേളയ്‌ക്ക് പോകണ്ടേ ? പ്രയാഗ്‌രാജ് മഹാകുംഭമേളയിൽ എങ്ങനെ എത്തിച്ചേരാം

കുംഭമേള സാമാന്യവിവരങ്ങൾ – ഭാഗം 1

Latest News

ശബരിമല സ്വർണക്കൊള്ള ; തിരുവിതാംകൂർ ദേവസ്വം ബോർഡ് ഭരണസമിതിയെ മാറ്റും, പ്രശാന്തിനെ വീണ്ടും നിയമിക്കില്ലെന്ന് തീരുമാനം

പുരാവസ്തു തട്ടിപ്പ് കേസിലെ പ്രതി മോൻസൻ മാവുങ്കലിന്റെ വീട്ടിൽ വൻ മോഷണം; 20 കോടിയുടെ വസ്തുക്കൾ നഷ്ടമായി

ചെറിയ ഷാംപൂ പാക്കറ്റുകൾ നിരോധിച്ചു; രാസ കുങ്കുമത്തിന്റെ വിൽപനയും ഹൈക്കോടതി തടഞ്ഞു

വെള്ളിയാഴ്ച പ്രാർത്ഥനയ്‌ക്കിടെ പള്ളിയിൽ സ്ഫോടനം; 55 ഓളം വിദ്യർത്ഥികൾക്ക് പരിക്കേറ്റു

കൊല്ലത്ത് തെരുവുനായ ആക്രമണം; ഏഴ് പേർക്ക് കടിയേറ്റു; നായയെ നാട്ടുകാർ തല്ലിക്കൊന്നു

മകനൊപ്പം പോകവെ ബൈ​ക്കി​ന്റെ ടയറിൽ സാ​രി കു​രു​ങ്ങി; വീ​ട്ട​മ്മ​യ്‌ക്ക് ദാ​രു​ണാ​ന്ത്യം

“ഭാരം എത്രയുണ്ട്…”; ​നടി ​ഗൗരി കിഷനോട് ഓൺലൈൻ മാദ്ധ്യമപ്രവർത്തകന്റെ ചോദ്യം, വിമർശിച്ച് ഖുശ്ബു

ആര്‍ത്തവം കഴിഞ്ഞോ എന്ന് അയാൾ ചോദിച്ചു? നെഞ്ചോട് ചേർത്ത് പിടിക്കും; മുൻ സെലക്ടർക്കെതിരേ ലൈംഗിക പീഡനാരോപണവുമായി ബംഗ്ലാദേശ് വനിതാ ക്രിക്കറ്റ് താരം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies