സിമന്റ് ഉറച്ച് യാത്ര തടസ്സമാക്കി തുരങ്കപാത; ഡ്രില്ലിങ്ങിലൂടെ 12 മീറ്റർ ആഴത്തിലേക്ക് കയറാൻ സൈന്യം
Tuesday, July 15 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
    • Maharashtra
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
    • Maharashtra
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
ENGLISH  ·  TV
  • Latest News
  • Sports
  • Defence
  • Business
Home News India

സിമന്റ് ഉറച്ച് യാത്ര തടസ്സമാക്കി തുരങ്കപാത; ഡ്രില്ലിങ്ങിലൂടെ 12 മീറ്റർ ആഴത്തിലേക്ക് കയറാൻ സൈന്യം

Janam Web Desk by Janam Web Desk
Feb 11, 2021, 08:40 am IST
FacebookTwitterWhatsAppTelegram

ചമോലി: തപോവൻ പ്രളയപ്രദേശത്തെ തുരങ്കത്തിനകത്ത് കുടുങ്ങിയെന്ന് പ്രതീക്ഷിക്കുന്നവരെ കണ്ടെത്താൻ പരിശ്രമങ്ങളുമായി സൈന്യം. ആയിരത്തിലേറെ ചാക്ക് സിമന്റും പ്രളയത്തിലെ ചെളിയും ഉറച്ച തുരങ്കത്തിലേക്ക് കടക്കാനുള്ള പരിശ്രമമാണ് കഴിഞ്ഞ നാലു ദിവസമായി തുടരുന്നത്. ഇന്നലെ 125 മീറ്റർ അകത്തേക്ക് കയറിയ സൈന്യത്തിന് വഴിമുടക്കാവുന്നത് പാറപോലെ ഉറച്ചുപോയ സിമന്റാണ്.

ടണൽ ഒരു ഘട്ടം കഴിഞ്ഞാൽ വലതു വശത്തേക്ക് 90 ഡിഗ്രിയിൽ തിരിയുന്ന ഭാഗത്തേക്കാണ് തൊഴിലാളികളുുണ്ടാവുക എന്നാണ് സൈന്യത്തിന്റെ കണക്കുകൂട്ടൽ. ശബ്ദം പോലും കടന്നുവരാത്ത സാഹചര്യത്തിൽ വലിയ ഡ്രില്ലുകളുപയോഗിച്ച് തുരങ്കത്തിനടിയിലൂടെ മറുവശത്തെത്താനാണ് ശ്രമമെന്ന് സൈന്യം അറിയിച്ചു.

ആകെ മൂന്ന് തുരങ്കങ്ങളാണ് പദ്ധതിപ്രദേശത്തുള്ളത്. ഇംഗ്ലീഷ് അക്ഷരം ടി ആകൃതിയിലുള്ള ഭാഗത്തേക്കാണ് പ്രളയ ജലം ഇരച്ചുകയറിയത്.ചെളി പത്തടി ഉയരത്തിലാണുള്ളത്. സിമന്റുറഞ്ഞതിനാൽ വെള്ളം ചീറ്റിച്ച് ഒഴുക്കിക്കളയാൻ സാധിക്കാത്ത അവസ്ഥയാണെന്നും ദുരന്തനിവാരണ സേന അറയിച്ചു. നിർമ്മാണഘട്ടത്തിലെ രണ്ടു മണ്ണുമാന്തി യന്ത്രങ്ങളും രണ്ട് വാഹനങ്ങളും തുരങ്കത്തിൽ കുടുങ്ങിയിരിക്കുകയാണ്. ഒരു ഭാഗം വെള്ളം നിറഞ്ഞ തുരങ്കത്തിനടിയിലേക്ക് നാവികസേന മുങ്ങിനോക്കിയെങ്കിലും ഒരു പരിധി്ക്കപ്പുറം പോകാനാകാത്തതിനാൽ തിരികെ പോന്നതോടെയാണ് ഡ്രില്ലിംഗ് ആരംഭിച്ചത്.

Tags: uttarakhand floodNDRFIndian Army
ShareTweetSendShare

Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അശ്ലീലവും അസഭ്യവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക; ഇത്തരം അഭിപ്രായങ്ങള്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.

More News from this section

‘ഇന്ത്യാസ് ഗോട്ട് ലേറ്റന്റ്’ വിവാദം; വനിതാ കമ്മീഷന് മുൻപാകെ ക്ഷമാപണം എഴുതിനൽകി സമയ് റെയ്‌ന

‘ബാക്ക്ബെഞ്ചർ’മാർ ഇനി വേണ്ട: സ്കൂളുകളിൽ കുട്ടികൾക്ക് U -ആകൃതിയിൽ ഇരിപ്പിടം ഒരുക്കാൻ തമിഴ്‍നാട്; പ്രചോദനമായത് മലയാള സിനിമ

വലിയ മനസുള്ള ആളാണെങ്കിൽ സ്വന്തം വീട്ടിൽ കൊണ്ടുപോയി ഭക്ഷണം നൽകൂ; തെരുവുനായകളുമായി ബന്ധപ്പെട്ട പരാതിയിൽ ഹർജിക്കാരനെ കുടഞ്ഞ് സുപ്രീംകോടതി

പ്രചരണങ്ങൾ വ്യാജം; സമൂസയ്‌ക്കും ജിലേബിക്കും മുന്നറിയിപ്പ് ലേബലുകൾ ആവശ്യമില്ല; പ്രസ്താവനയിറക്കി പിഐബി

മദ്രസാ വിദ്യാർത്ഥി ഹോസ്റ്റൽ മുറിയിൽ മരിച്ച നിലയിൽ ; ദുരൂഹത; അന്വേഷണം ആരംഭിച്ച് പൊലീസ്

ആനന്ദക്കണ്ണീരും അഭിമാനവും; ആക്സിയം-4 ദൗത്യം പൂർത്തിയാക്കിയ ശുഭാംശു ശുക്ലയുടെ തിരിച്ചുവരവ് ആഘോഷമാക്കി കുടുംബം

Latest News

നെയ്യാറ്റിൻകരയിൽ മകന്റെ മർദ്ദനമേറ്റ അച്ഛൻ മരിച്ചു

ഭക്ഷണം നൽകിയില്ല; പൊള്ളലേൽപ്പിച്ചു; ഓട്ടിസം ബാധിച്ച ആറുവയസുകാരന് ക്രൂര മര്‍ദ്ദനം; രണ്ടാനമ്മ അറസ്റ്റിൽ

ഭർത്താവ് വീട്ടിൽ കൊണ്ടുവിട്ടു, പിന്നാലെ മടങ്ങിപ്പോയി ; നവവധു മുറിക്കുള്ളിൽ തൂങ്ങിമരിച്ച നിലയിൽ

ഇന്ത്യയിലെ രണ്ടാമത്തെ വലിയ കേബിൾ പാലം കർണാടകയിലെ ശരാവതിയിൽ; ഉദ്‌ഘാടനം ചെയ്ത് കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി

“ആത്മസമർപ്പണവും ധൈര്യവും ഭാരതീയർക്ക് എന്നെന്നും പ്രചോദനം”; ശുഭാംശു ശുക്ലയെ അഭിനന്ദിച്ച് പ്രധാനമന്ത്രി

പഠിക്കാനുള്ള നോട്ട് തരാമെന്ന് പറഞ്ഞ് വിദ്യാർത്ഥിനിയെ വിളിപ്പിച്ചു, പിന്നാല പീഡനം, 2 കോളേജ് ലക്ചറർ ഉൾപ്പെടെ മൂന്ന് പേർ അറസ്റ്റിൽ

എന്തും വിളിച്ച് പറയാമെന്നാണോ? പ്രധാനമന്ത്രിയെയും RSSനെയും അധിക്ഷേപിച്ച് പോസ്റ്റിട്ട കാർട്ടൂണിസ്റ്റിന് സുപ്രീംകോടതിയുടെ ശകാരം

18 ദിവസത്തെ ദൗത്യം; 60 പരീക്ഷണങ്ങൾ; ശുഭാംശുവും സംഘവും ഭൂമി തൊട്ടു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies